Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദുരിതക്കയത്തില്‍ പുറത്താകുന്നത് ഇരട്ടത്താപ്പ് രാഷ്‌ട്രീയം

കഴിഞ്ഞ ദിവസങ്ങളില്‍ തലപ്പാടി, മുത്തങ്ങ, വാളയാര്‍ ഉള്‍പ്പെടെ ചെക്ക്‌പോസ്റ്റുകളില്‍ നിരവധി മലയാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യത്തിന് വെയിലും മഴയും ഏറ്റ് കാത്തുനിന്നു. നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെയാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.

പി.പി. ദിനേശ്byപി.പി. ദിനേശ്
May 13, 2020, 03:00 am IST
inArticle

കൊറോണ പ്രതിരോധത്തിലും ഇതര സംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തിലും പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം താരതമ്യം ചെയ്യാന്‍ കഴിയാത്തതെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  ഇതര സംസ്ഥാനത്തൊഴിലാളികളെ അവരുടെ നാടുകളിലെത്തിക്കാന്‍ റെയില്‍വെ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിന്‍ ദൗത്യത്തിലൂടെ ആവശ്യപ്പെട്ടവരെ മുഴുവന്‍ തിരിച്ചയക്കുന്നതിനായി പ്രത്യേക കെഎസ്ആര്‍ടിസി ബസ്സുകളാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ലോക്ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍  കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സത്വര നടപടികളായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ തലപ്പാടി, മുത്തങ്ങ, വാളയാര്‍ ഉള്‍പ്പെടെ ചെക്ക്‌പോസ്റ്റുകളില്‍ നിരവധി മലയാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യത്തിന് വെയിലും മഴയും ഏറ്റ് കാത്തുനിന്നു.  നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെയാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. നോര്‍ക്കറൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രേഖപ്പെടുത്തുന്ന ജില്ലാ അധികൃതരുടെ ഇ-പാസ് ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് തിരിച്ചു വരാമെന്നാണ് ആദ്യം അറിയിപ്പുണ്ടായത്. പിന്നീടത് ഇരുസംസ്ഥാനങ്ങളുടേയും അനുമതി എന്നാക്കി മാറ്റി. ഇപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അനുമതി ലഭിച്ചാലും കേരളത്തിന്റെ പാസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പലര്‍ക്കും സ്വന്തം നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇവര്‍ കൂട്ടത്തോടെ വന്നാല്‍ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം തകിടം മറിയുമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റുമന്ത്രിമാരും പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി പോയ മലയാളികള്‍ അന്യനാടുകളില്‍ തന്നെ തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.  

പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി വന്‍ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് നടത്തിയെന്ന്  ഭരണകൂടം നേരത്തെ പലതവണ പറയുകയുണ്ടായി. എന്നാല്‍ ഇത്തരമൊരു മുന്നൊരുക്കം ഇതര സംസ്ഥാനങ്ങിലെ മലയാളികളുടെ കാര്യത്തില്‍ ഉണ്ടായില്ലെന്ന വസ്തുതയാണ് ഇവിടെ വെളിവാകുന്നത്. വിവിധ സംസ്ഥാനങ്ങളിലകപ്പെട്ടവരെ സ്വന്തം നാടുകളിലെത്തിക്കുന്നതിന് മുന്നൂറിലധികം ശ്രമിക്ക് ട്രെയിനുകള്‍ റെയില്‍വെ ഇതിനകം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഒന്നുപോലും കേരളം ആവശ്യപ്പെട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രവാസികള്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍ എന്നിവരോടും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളി കുടുംബങ്ങളോടുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന് പിന്നിലെ രാഷ്‌ട്രീയമാണ് ഇവിടെ പുറത്താകുന്നത്.

Tags: pinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.