Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദുരിതക്കയത്തില്‍ പുറത്താകുന്നത് ഇരട്ടത്താപ്പ് രാഷ്‌ട്രീയം

കഴിഞ്ഞ ദിവസങ്ങളില്‍ തലപ്പാടി, മുത്തങ്ങ, വാളയാര്‍ ഉള്‍പ്പെടെ ചെക്ക്‌പോസ്റ്റുകളില്‍ നിരവധി മലയാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യത്തിന് വെയിലും മഴയും ഏറ്റ് കാത്തുനിന്നു. നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെയാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.

പി.പി. ദിനേശ് by പി.പി. ദിനേശ്
May 13, 2020, 03:00 am IST
in Article

കൊറോണ പ്രതിരോധത്തിലും ഇതര സംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തിലും പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം താരതമ്യം ചെയ്യാന്‍ കഴിയാത്തതെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  ഇതര സംസ്ഥാനത്തൊഴിലാളികളെ അവരുടെ നാടുകളിലെത്തിക്കാന്‍ റെയില്‍വെ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിന്‍ ദൗത്യത്തിലൂടെ ആവശ്യപ്പെട്ടവരെ മുഴുവന്‍ തിരിച്ചയക്കുന്നതിനായി പ്രത്യേക കെഎസ്ആര്‍ടിസി ബസ്സുകളാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ലോക്ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍  കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സത്വര നടപടികളായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ തലപ്പാടി, മുത്തങ്ങ, വാളയാര്‍ ഉള്‍പ്പെടെ ചെക്ക്‌പോസ്റ്റുകളില്‍ നിരവധി മലയാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യത്തിന് വെയിലും മഴയും ഏറ്റ് കാത്തുനിന്നു.  നോര്‍ക്ക റൂട്ട്‌സ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെയാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. നോര്‍ക്കറൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രേഖപ്പെടുത്തുന്ന ജില്ലാ അധികൃതരുടെ ഇ-പാസ് ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് തിരിച്ചു വരാമെന്നാണ് ആദ്യം അറിയിപ്പുണ്ടായത്. പിന്നീടത് ഇരുസംസ്ഥാനങ്ങളുടേയും അനുമതി എന്നാക്കി മാറ്റി. ഇപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അനുമതി ലഭിച്ചാലും കേരളത്തിന്റെ പാസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പലര്‍ക്കും സ്വന്തം നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇവര്‍ കൂട്ടത്തോടെ വന്നാല്‍ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം തകിടം മറിയുമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റുമന്ത്രിമാരും പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി പോയ മലയാളികള്‍ അന്യനാടുകളില്‍ തന്നെ തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.  

പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി വന്‍ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് നടത്തിയെന്ന്  ഭരണകൂടം നേരത്തെ പലതവണ പറയുകയുണ്ടായി. എന്നാല്‍ ഇത്തരമൊരു മുന്നൊരുക്കം ഇതര സംസ്ഥാനങ്ങിലെ മലയാളികളുടെ കാര്യത്തില്‍ ഉണ്ടായില്ലെന്ന വസ്തുതയാണ് ഇവിടെ വെളിവാകുന്നത്. വിവിധ സംസ്ഥാനങ്ങളിലകപ്പെട്ടവരെ സ്വന്തം നാടുകളിലെത്തിക്കുന്നതിന് മുന്നൂറിലധികം ശ്രമിക്ക് ട്രെയിനുകള്‍ റെയില്‍വെ ഇതിനകം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഒന്നുപോലും കേരളം ആവശ്യപ്പെട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രവാസികള്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍ എന്നിവരോടും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളി കുടുംബങ്ങളോടുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന് പിന്നിലെ രാഷ്‌ട്രീയമാണ് ഇവിടെ പുറത്താകുന്നത്.

Tags: pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.