Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക് ഡൗൺ ഇളവുകളില്‍ സജീവമാകാന്‍ നഗരം;

വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തിക്കൊണ്ടുള്ള പോലീസ് പരിശോധന ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രമായതോടെ സ്വകാര്യവാഹനങ്ങള്‍ റോഡില്‍ നിറയുകയാണ്.

Janmabhumi Online by Janmabhumi Online
May 9, 2020, 05:56 am IST
in Kozhikode
ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ വാഹനത്തിരക്കേറിയപ്പോള്‍. അശോക ആശുപത്രിക്ക് സമീപത്തുനിന്നുള്ള കാഴ്ച

ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ വാഹനത്തിരക്കേറിയപ്പോള്‍. അശോക ആശുപത്രിക്ക് സമീപത്തുനിന്നുള്ള കാഴ്ച

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ ഇളവുകള്‍ നല്‍കിയതോടെ നഗരം സാധാരണ നിലയിലേക്ക്. വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തിക്കൊണ്ടുള്ള പോലീസ് പരിശോധന ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രമായതോടെ സ്വകാര്യവാഹനങ്ങള്‍ റോഡില്‍ നിറയുകയാണ്. പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലെന്നതൊഴിച്ചാല്‍ നഗരം വീണ്ടും സജീവമാവുകയാണ്. മിഠായിത്തെരുവിലും വലിയങ്ങാടിയിലും പാളയത്തും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കാനുള്ള അനുമതിയാണുള്ളത്. എന്നാല്‍ മറ്റു സ്ഥലങ്ങളിലെ  മിക്കവാറും കടകളെല്ലാം തുറന്നു കഴിഞ്ഞു.  

പാളയത്തും വലിയങ്ങാടിയിലും പോലീസിന്റെ പരിശോധനയും കര്‍ശനമായ നിരീക്ഷണവുമുണ്ട്. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുന്നുണ്ട്.  

ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രമെ പുറത്തിറങ്ങാവൂ എന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന് നഗരത്തിലെ റോഡുകള്‍ കണ്ടാല്‍ മനസ്സിലാകും. മിഠായിത്തെരുവിലെ അടച്ചിട്ട കടകള്‍ക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് പോകുന്നവരും ഉണ്ട്. ലോക്ഡൗണിന്റെ  ആദ്യ രണ്ടു ഘട്ടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവരെ പോലീസ് കര്‍ശനമായി നിയന്ത്രിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം  കടകളും തുറന്നപ്പോള്‍ പോലീസിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്.  

ജനം കൂടുതല്‍ ബോധവാന്മാരാകണമെന്നും മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും പലയിടങ്ങളിലും അതു പാലിക്കപ്പെടുന്നില്ല. സാമൂഹ്യ അകലം പാലിക്കാതെയാണ് പലകടകളിലും ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി നില്‍ക്കുന്നത്.  

ജില്ലയ്‌ക്കകത്ത് നാലുചക്ര സ്വകാര്യ, ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം പരമാവധി മൂന്ന് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇത്തരം യാത്രകള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും  പലയിടങ്ങളിലും ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല.  നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളും അക്ഷയസെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടലുകളും റെസ്റ്റോറണ്ടുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ നിന്ന് പാര്‍സലായി  മാത്രമെ ഭക്ഷണം നല്‍കാന്‍ പാടുള്ളൂ. കോഴിക്കോട് ബീച്ച്, സരോവരം, നഗരത്തിലെ വിവിധ പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനവും കര്‍ശനമായി തുടരുകയാണ്.  

Tags: kozhikodecovidലോക്ഡൗണ്‍Corona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

Kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

Kerala

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies