Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം: കുപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കി റെയില്‍വേ

യാത്രക്കൂലി, സാമൂഹ്യ അകലം പാലിക്കുന്നതു മൂലമുള്ള നഷ്ടം, ട്രെയിനിന്റെ മടക്കയോട്ടം മൂലമുള്ള നഷ്ടംതുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ബാക്കി 15 ശതമാനമാണ് സംസ്ഥാനങ്ങള്‍ വഹിക്കുന്നത്. ഇത് വലിയ തുക വരില്ല. ഇവരുടെ മടക്ക യാത്രയില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 02:01 pm IST
in India

ന്യൂദല്‍ഹി: മടങ്ങിപ്പോകേണ്ട ഇതര സംസ്ഥാന തൊഴിലാളി പട്ടിക തയാറാക്കിയത് അതത് സംസ്ഥാനങ്ങളാണെന്ന് റെയില്‍വേ. ആ പട്ടിക, അവര്‍ക്ക് എത്തേണ്ട സ്ഥലങ്ങള്‍ അടക്കം കേന്ദ്രത്തിന് നല്‍കി. അതിനു ശേഷമാണ് പ്രത്യേക ട്രെയിനുകള്‍ സജ്ജമാക്കിയതെന്ന് റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. മൊത്തം യാത്രാച്ചെലവിന്റെ 85 ശതമാനം റെയില്‍വേയാണ് വഹിക്കുന്നത്.

യാത്രക്കൂലി, സാമൂഹ്യ അകലം പാലിക്കുന്നതു മൂലമുള്ള നഷ്ടം, ട്രെയിനിന്റെ മടക്കയോട്ടം മൂലമുള്ള നഷ്ടംതുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ബാക്കി 15 ശതമാനമാണ് സംസ്ഥാനങ്ങള്‍ വഹിക്കുന്നത്. ഇത് വലിയ തുക വരില്ല.  ഇവരുടെ മടക്ക യാത്രയില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അത് പൂര്‍ണമായും ഒഴിവാക്കുന്നത് പന്തിയല്ല. മടങ്ങേണ്ടവരെ നിശ്ചയിക്കുന്നതും അവരെ ആരോഗ്യ പരിശോധന നടത്തുന്നതും മറ്റും സംസ്ഥാനങ്ങളാണ്. ഈ സംവിധാനം  പാടേ ഉപേക്ഷിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആപത്കരമാണ്. അവര്‍ യാത്ര തുടങ്ങുന്നതോടെ ഗ്രാമങ്ങള്‍ ആപത്തിലാകും. നമ്മുടെ ഗ്രാമങ്ങള്‍ ഇറ്റലിയാകാന്‍ അനുവദിക്കാനാവില്ല, റെയില്‍വേ അധികൃതര്‍ വിശദീകരിച്ചു.

ഓടിച്ചത് 34 ട്രെയിനുകള്‍

ഇതര സംസ്ഥാനത്തൊഴിലാളികളെ നാടുകളില്‍ മടക്കിയെത്തിക്കാന്‍ ഇതുവരെ 34 ട്രെയിനുകള്‍ വിജയകരമായി ഓടിച്ചതായി റെയില്‍വേ അറിയിച്ചു. ഭക്ഷണവും കുടിവെള്ളവും സൗജന്യമായി റെയില്‍വേയാണ് നല്‍കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയുടെ പ്രസ്താവന മുഴുവന്‍ സംവിധാനവും തകര്‍ക്കും, മൊത്തം ആശയക്കുഴപ്പമുണ്ടാക്കും, റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാനങ്ങളും പണം നല്‍കി

ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രാച്ചെലവ് റെയില്‍വേക്കൊപ്പം തങ്ങളും വഹിക്കുന്നുണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ അറിയിച്ചു. രാജസ്ഥാന്‍, തെലങ്കാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തി. ഗുജറാത്ത് ഒരു സന്നദ്ധ സംഘടനയുടെ സഹായം സ്വീകരിച്ചാണ് പണം നല്‍കിയത്. എന്നാല്‍, സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കമെന്നായിരുന്നു മഹാരാഷ്‌ട്രയുടെ അഭ്യര്‍ഥന.  ഈ ആവശ്യം ഉന്നയിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതുകയും ചെയ്തു.  

ആരില്‍ നിന്നും പണം വാങ്ങിയില്ല: നിതീഷ്

ഒരു തൊഴിലാളിക്കും ട്രെയിന്‍ ടിക്കറ്റ് വാങ്ങേണ്ടിവന്നിട്ടില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. യാത്രക്കൂലി തങ്ങളും കൂടിയാണ് വഹിച്ചത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: റെയില്‍വേindian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

പുതിയ വാര്‍ത്തകള്‍

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.