Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സംസ്ഥാനത്ത് സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ കൊള്ള: വ്യാജനും സുലഭം

കേന്ദ്രം കൊറോണ കാലത്ത് എസെന്‍ഷ്യല്‍ കൊമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ. മാസ്‌കിന് 8 രൂപയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ 100മില്ലിയുടെ ബോട്ടിലിന് തന്നെ പല കമ്പനികളും 200ലധികം രൂപയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈടാക്കുന്നത്

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 2, 2020, 09:59 pm IST
in Kerala

കണ്ണൂര്‍:  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സംസ്ഥാനത്ത് സാനിറ്റൈസര്‍, മാസ്‌ക്  വില്‍പ്പനകളുടെ മറവില്‍ കൊള്ള. അനധികൃതമായി നിര്‍മ്മിച്ച വ്യാജ സാനിറ്റൈസറുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുലഭം. കൊറോണ സാഹചര്യം മുതലെടുത്താണ് സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ പകല്‍ കൊള്ള നടക്കുന്നത്. 100 മില്ലി സാനിറ്റൈസറിന് 250 മുതല്‍ 300 രൂപവരെ ചില കമ്പനികള്‍ പൊതുജനങ്ങളില്‍ നിന്നും വസൂലാക്കുകയാണ്. കോവിഡ് ഗോര വ്യാപന സാഹചര്യത്തില്‍ ഹാന്‍വാഷ്, സാനിറ്റൈസര്‍ എന്നിവ സ്ഥാപനങ്ങളിലും വീടുകളില്‍ പോലും അത്യാവശ്യമായി മാറിയ സാഹചര്യത്തിലാണ് സാനിറ്റൈസര്‍ നിര്‍മ്മാതാക്കളുടെ തട്ടിപ്പ് അരങ്ങേറുന്നത്.

കേന്ദ്രം  കൊറോണ കാലത്ത് എസെന്‍ഷ്യല്‍ കൊമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ. മാസ്‌കിന് 8 രൂപയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ 100മില്ലിയുടെ ബോട്ടിലിന് തന്നെ പല കമ്പനികളും 200ലധികം രൂപയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈടാക്കുന്നത്.

ലോക്ഡൗണ്‍ കാരണം ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുന്ന പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെ ചെറിയ കുട്ടികളും മറ്റുമുളള വീടുകളില്‍ രോഗ പ്രതിരോധത്തിനായി  ഇത്രയും തുക കൊടുത്ത് സാനിറ്റൈസര്‍ വാങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലാണ്. അമിതവില സംബന്ധിച്ച് പലരും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ബോട്ടിലുകളില്‍ എംആര്‍പിയായി ഇത്രയും തുക രേഖപ്പെടുത്തിയതു കൊണ്ട് എന്തു ചെയ്യാനെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണെന്ന് ജനങ്ങള്‍ പറയുന്നു.

കൂടാതെ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണവും വില്‍പ്പനയും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. നിര്‍മ്മാണത്തിനാവശ്യമായ ഘടകങ്ങള്‍ ചേര്‍ക്കാതെ സാനിറ്റൈസര്‍ എന്ന പേരില്‍ കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തുകയാണ്. ഡ്രഗ്‌സ്  ആക്ട് പ്രകാരം രജിസ്‌ട്രേഡ് ലൈസന്‍സ്ഡ് കമ്പനികള്‍ക്ക് മാത്രമേ ഇവ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ പറ്റുകയുളളൂ. എന്നാല്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് കാലത്തെ സാനിറ്റൈസറിന്റെ ആവശ്യകതയും വില്‍പ്പനയും മുന്നില്‍ കണ്ട് പലരും സ്വയം തൊഴില്‍ പോലെ ഇതിന്റെ നിര്‍മ്മാണം നടത്തുകയാണ്.

ഇത്തരത്തില്‍ നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത സിപിഎം ഗ്രാമത്തില്‍ പാര്‍ട്ടി സഖാക്കള്‍ മുന്‍കൈയെടുത്ത് സാനിറ്റൈസര്‍ നിര്‍മ്മിച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുകയും എക്‌സൈസ് പിടികൂടുകയും ചെയ്ത സംഭവം ഏതാനും ദിവസം മുമ്പ് നടക്കുകയുണ്ടായി. ഇതിനെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നു. അടിയന്തിരമായും

അമിതവില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്ഞഷിച്ച വിലമാത്രം ഈടാക്കാനുളള  തീരുമാനം ഉണ്ടാക്കണമെന്നുമുളള ആവശ്യം ശക്തമായിരിക്കുകയാണ്. കൂടാതെ വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.

Tags: kannurസാനിറ്റൈസറുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

Kerala

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

പുതിയ വാര്‍ത്തകള്‍

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.