Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സംസ്ഥാനത്ത് സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ കൊള്ള: വ്യാജനും സുലഭം

കേന്ദ്രം കൊറോണ കാലത്ത് എസെന്‍ഷ്യല്‍ കൊമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ. മാസ്‌കിന് 8 രൂപയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ 100മില്ലിയുടെ ബോട്ടിലിന് തന്നെ പല കമ്പനികളും 200ലധികം രൂപയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈടാക്കുന്നത്

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 2, 2020, 09:59 pm IST
in Kerala

കണ്ണൂര്‍:  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സംസ്ഥാനത്ത് സാനിറ്റൈസര്‍, മാസ്‌ക്  വില്‍പ്പനകളുടെ മറവില്‍ കൊള്ള. അനധികൃതമായി നിര്‍മ്മിച്ച വ്യാജ സാനിറ്റൈസറുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുലഭം. കൊറോണ സാഹചര്യം മുതലെടുത്താണ് സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ പകല്‍ കൊള്ള നടക്കുന്നത്. 100 മില്ലി സാനിറ്റൈസറിന് 250 മുതല്‍ 300 രൂപവരെ ചില കമ്പനികള്‍ പൊതുജനങ്ങളില്‍ നിന്നും വസൂലാക്കുകയാണ്. കോവിഡ് ഗോര വ്യാപന സാഹചര്യത്തില്‍ ഹാന്‍വാഷ്, സാനിറ്റൈസര്‍ എന്നിവ സ്ഥാപനങ്ങളിലും വീടുകളില്‍ പോലും അത്യാവശ്യമായി മാറിയ സാഹചര്യത്തിലാണ് സാനിറ്റൈസര്‍ നിര്‍മ്മാതാക്കളുടെ തട്ടിപ്പ് അരങ്ങേറുന്നത്.

കേന്ദ്രം  കൊറോണ കാലത്ത് എസെന്‍ഷ്യല്‍ കൊമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ. മാസ്‌കിന് 8 രൂപയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ 100മില്ലിയുടെ ബോട്ടിലിന് തന്നെ പല കമ്പനികളും 200ലധികം രൂപയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈടാക്കുന്നത്.

ലോക്ഡൗണ്‍ കാരണം ജോലിയും കൂലിയുമില്ലാതെ ബുദ്ധിമുട്ടുന്ന പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെ ചെറിയ കുട്ടികളും മറ്റുമുളള വീടുകളില്‍ രോഗ പ്രതിരോധത്തിനായി  ഇത്രയും തുക കൊടുത്ത് സാനിറ്റൈസര്‍ വാങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലാണ്. അമിതവില സംബന്ധിച്ച് പലരും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ബോട്ടിലുകളില്‍ എംആര്‍പിയായി ഇത്രയും തുക രേഖപ്പെടുത്തിയതു കൊണ്ട് എന്തു ചെയ്യാനെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണെന്ന് ജനങ്ങള്‍ പറയുന്നു.

കൂടാതെ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണവും വില്‍പ്പനയും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. നിര്‍മ്മാണത്തിനാവശ്യമായ ഘടകങ്ങള്‍ ചേര്‍ക്കാതെ സാനിറ്റൈസര്‍ എന്ന പേരില്‍ കുപ്പികളില്‍ നിറച്ച് വില്‍പ്പന നടത്തുകയാണ്. ഡ്രഗ്‌സ്  ആക്ട് പ്രകാരം രജിസ്‌ട്രേഡ് ലൈസന്‍സ്ഡ് കമ്പനികള്‍ക്ക് മാത്രമേ ഇവ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ പറ്റുകയുളളൂ. എന്നാല്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് കാലത്തെ സാനിറ്റൈസറിന്റെ ആവശ്യകതയും വില്‍പ്പനയും മുന്നില്‍ കണ്ട് പലരും സ്വയം തൊഴില്‍ പോലെ ഇതിന്റെ നിര്‍മ്മാണം നടത്തുകയാണ്.

ഇത്തരത്തില്‍ നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത സിപിഎം ഗ്രാമത്തില്‍ പാര്‍ട്ടി സഖാക്കള്‍ മുന്‍കൈയെടുത്ത് സാനിറ്റൈസര്‍ നിര്‍മ്മിച്ച് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുകയും എക്‌സൈസ് പിടികൂടുകയും ചെയ്ത സംഭവം ഏതാനും ദിവസം മുമ്പ് നടക്കുകയുണ്ടായി. ഇതിനെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിനും വിവാദത്തിനും കാരണമായിരുന്നു. അടിയന്തിരമായും

അമിതവില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്ഞഷിച്ച വിലമാത്രം ഈടാക്കാനുളള  തീരുമാനം ഉണ്ടാക്കണമെന്നുമുളള ആവശ്യം ശക്തമായിരിക്കുകയാണ്. കൂടാതെ വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.

Tags: kannurസാനിറ്റൈസറുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.