Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ആലസ്യം വേണ്ട, കൊമ്പന്മാര്‍ക്ക് നല്ല നടത്തം….

ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നാല്‍പ്പത്തേഴു പേരും (40 കൊമ്പന്മാരും, അഞ്ചു പിടിയാനകളും രണ്ടു മോഴയും) സംതൃപ്തിയിലാണ്, ഈ ലോക്ഡൗണിലും. രണ്ടാനയൊഴിച്ച് ബാക്കിയുള്ളവ കോട്ടയ്‌ക്കകത്ത് ഒതുങ്ങുന്നു.

കെ. വിജയന്‍ മേനോന്‍ by കെ. വിജയന്‍ മേനോന്‍
May 1, 2020, 02:25 pm IST
in Environment

ഗുരുവായൂര്‍: ലോക്ഡൗണും മേടച്ചൂടിന്റെ കാഠിന്യമൊന്നും ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഗജകേസരികളെ ബാധിക്കുന്നില്ല. പൂരങ്ങളുടെ ആരവമുയരുന്ന കാലമായിരുന്നു ഇത്. പൂരാഘോഷങ്ങള്‍ തുടങ്ങിയാല്‍ പിന്നെ, ഗുരുവായൂര്‍ ദേവസ്വത്തിലെ ഒട്ടുമിക്ക കൊമ്പന്മാര്‍ക്കും വിശ്രമമില്ലാത്ത രാപകലുകളായിരുന്നു. എന്നാല്‍ എല്ലാറ്റിനും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍. കൊമ്പന്മാരെല്ലാം വിശ്രമത്തില്‍. ഒപ്പം വെറുതേ നില്‍പ്പിന്റെ ആലസ്യവും ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നല്ല വ്യായാമവുമുണ്ട്.  

ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നാല്‍പ്പത്തേഴു പേരും (40 കൊമ്പന്മാരും, അഞ്ചു പിടിയാനകളും രണ്ടു മോഴയും) സംതൃപ്തിയിലാണ്, ഈ ലോക്ഡൗണിലും. രണ്ടാനയൊഴിച്ച് ബാക്കിയുള്ളവ കോട്ടയ്‌ക്കകത്ത് ഒതുങ്ങുന്നു. ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകളായ ശീവേലിക്കും വിളക്കിനുമായി കരുതലുള്‍പ്പടെ രണ്ടാനകള്‍ ദിവസവും ക്ഷേത്രത്തിലേയ്‌ക്കെത്തും. നാലു ദിവസം കൂടുമ്പോഴാണ് ഈ രണ്ടാനകളുടെ മാറ്റം. നൂറോളം പാപ്പാന്മാര്‍ കോട്ടയ്‌ക്ക് പുറത്തുപോകാതെ അവിടെ സ്ഥിരതാമസമുണ്ട്. എല്ലാ ആനകള്‍ക്കും തികഞ്ഞ ശ്രദ്ധയോടേയുള്ള പരിചണമാണ് പാപ്പാന്മാരില്‍നിന്നും ലഭിയ്‌ക്കുന്നത്.  

അഴിക്കാനാകാതെ കെട്ടുംതറിയില്‍ നില്‍ക്കുന്ന ആനകളൊഴിച്ച് മറ്റെല്ലാ ആനകളും രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന വ്യായാമം, മുറതെറ്റാതെ നടത്താന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിറിന്റെയും, ജീവധനം ഡെപ്യുട്ടി അഡ്മിനിസ്‌റ്റ്രേറ്റര്‍ എസ്. ശശിധരന്റേയും പ്രത്യേക മേല്‍നോട്ടവുമുണ്ട്.  

രാവിലെ ഒമ്പതിന് കോട്ടയ്‌ക്ക് ചുറ്റും മൂന്ന് റൗണ്ട് നടത്തം. കൂടാതെ കെട്ടുംതറിയില്‍നിന്നും അഴിക്കാനാകാതെ നില്‍ക്കുന്ന കൊമ്പന്മാര്‍ക്ക് പട്ടയെത്തിച്ച് കൊടുക്കുന്നതും മറ്റ് ആനകളുടെ വ്യായാമത്തിന്റെ ഭാഗമാണ്. നടത്തം കഴിഞ്ഞാല്‍ കുറച്ചുനേരത്തെ വിശ്രമത്തിനുശേഷം, വിസ്തരിച്ച് തേച്ചുകുളി. തുടര്‍ന്ന് സുഭിക്ഷമായ ഭക്ഷണം. കുളിയൊഴിച്ച് നടത്തം ഉള്‍പ്പടെയുള്ള വ്യായാമം വൈകിട്ടും ആവര്‍ത്തിക്കും. പൂ

രങ്ങളുടെ കാലമായ ഈ സമയത്ത് ഗുരുവായൂര്‍ ദേവസ്വത്തിലെ മുപ്പതോളം കൊമ്പന്മാരാണ് കേരളത്തിലെ അങ്ങോളമിങ്ങോളം ഉത്സവാഘോഷങ്ങളെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ ആളും, ആരവവുമില്ലാത്ത ആനകോട്ടയില്‍ ഒതുങ്ങികഴിയുകയാണ്, യാതൊരു അല്ലലും, അലട്ടുമില്ലാതെ. പനംപട്ട, പച്ചപുല്ല്, വാഴപ്പിണ്ടി, ഭക്ഷണക്കൂട്ടിനുള്ള പലവ്യജ്ഞനങ്ങള്‍, ശുദ്ധജലം തുടങ്ങി ആനകളുടെ നിത്യനിധാന ഭക്ഷണങ്ങള്‍ കോട്ടയില്‍ സുലഭമാണ് ഇപ്പോഴും.

Tags: Guruvayooraaലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.