Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികളുടെ നിരീക്ഷണം വീടുകളില്‍; രോഗവ്യാപനത്തിന് സാധ്യത

അനുമതി നല്‍കിയാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ രോഗലക്ഷണം ഉള്ളവരെ മാത്രം സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലാക്കുകയും അല്ലാത്തവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നുമാണ് തീരുമാനം. ഇത് രോഗം പടരുന്നതിന് കാരണമാകുമെന്നാണ് ആശങ്ക.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 28, 2020, 09:48 am IST
in Kerala

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കുമ്പോള്‍ കൊറോണ ലക്ഷണം ഇല്ലാത്തവരെ വീടുകളിലേക്ക് അയയ്‌ക്കാനുള്ള തീരുമാനത്തില്‍ ആശങ്ക ഉയരുന്നു. അനുമതി നല്‍കിയാല്‍  നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ രോഗലക്ഷണം ഉള്ളവരെ മാത്രം സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലാക്കുകയും അല്ലാത്തവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നുമാണ് തീരുമാനം. ഇത് രോഗം പടരുന്നതിന് കാരണമാകുമെന്നാണ് ആശങ്ക.  

കൊറോണ വ്യാപനം മറ്റ് രാജ്യങ്ങളില്‍ ശക്തമായത് മുതല്‍ വിദേശത്ത് നിന്നുവരുന്നവരെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ പാര്‍പ്പിക്കണമെന്ന്  കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ അത് അട്ടിമറിച്ച് നിരീക്ഷണം വീടുകളിലേക്ക് മാറ്റി. എല്ലാ ദിവസവും നിരീക്ഷണം നടത്തുമെന്നുപറഞ്ഞാണ് വീടുകളില്‍ എത്തിച്ചത്.  എന്നാല്‍ ഇത് പാളിയതോടെ രോഗികളുടെ എണ്ണം കുത്തനെ കൂടി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ പലരും കാലാവധി പൂര്‍ത്തിയാകും മുമ്പ് പുറത്തിറങ്ങി വിവാഹങ്ങളിലും ഉത്സവങ്ങളിലും പങ്കെടുത്തു. കാസര്‍കോട് സമൂഹവ്യാപനത്തിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങി. പത്തനംതിട്ടയിലും തിരുവനന്തപുരത്തും കാസര്‍കോടും കണ്ണൂരുമെല്ലാം രോഗവ്യാപനത്തിന് കാരണമായി.

കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ കൊറോണ സ്ഥിരീകരിച്ച ആള്‍ നിരീക്ഷണ കാലയളവില്‍എസ്എടി അടക്കമുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു. ഇത്രയൊക്കെ ഉണ്ടായിട്ടും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വീടുകളില്‍തന്നെ നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പറയുന്നതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പരിശോധന കഴിഞ്ഞ് രോഗം ഇല്ലെന്ന് ഉറപ്പാക്കുന്നവരെ മാത്രമേ സംസ്ഥാനത്ത് എത്തിക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വിദേശത്ത് നിന്ന് വന്ന് നിരീക്ഷണ കാലാവധി കഴിഞ്ഞവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശങ്കയാണ്.

വിദേശത്ത് നിന്ന് കൊണ്ടുവരുന്നവരില്‍ രോഗ ലക്ഷണം ഉള്ളവരുണ്ടെങ്കില്‍ അവരെ നിരീക്ഷിക്കാനായി ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികള്‍, ലോഡ്ജുകള്‍ ഉള്‍പ്പെടെ സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.   നോര്‍ക്ക രജിസ്‌ട്രേഷനിലൂടെ എത്രപേര്‍ക്ക് വരാനാകുമെന്ന കണക്ക് ഇതിലൂടെ വ്യക്തമാകും. അതനസുരിച്ചുള്ള സൗകര്യം ഒരുക്കാമെന്ന ചിന്തയിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നും വീട്ടിലുള്ളവരെ എത്രത്തോളം ശ്രദ്ധയോടെ സര്‍ക്കാരിന് നിരീക്ഷിക്കാനാകുമെന്നതും ചോദ്യമായി അവശേഷിക്കുന്നു.

രജിസ്‌ട്രേഷന്‍ രണ്ടു ലക്ഷം കടന്നു

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജന്മനാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തത്. യുഎഇയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മടങ്ങിവരവിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  

ഇതിനകം 161 രാജ്യങ്ങളില്‍നിന്ന് 2,20,000 പേര്‍ രജിസ്റ്റര്‍ചെയ്തുവെന്നാണ് നോര്‍ക്ക അറിയിച്ചത്. അമേരിക്കയില്‍നിന്ന് 500 പേരും യുകെയില്‍നിന്ന് 621 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും നൂറിലേറെ പേര്‍ മടങ്ങിവരവിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags: covidPravasiCoronaVirusക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

Gulf

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

Gulf

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

പുതിയ വാര്‍ത്തകള്‍

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.