Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മര്യാദയുണ്ടെങ്കില്‍ കമാലുദ്ദീന്‍ രാജിവെയ്‌ക്കണം; സ്ത്രീ അവകാശങ്ങള്‍ക്കായി പോരാടുന്ന പാര്‍വതി രംഗത്തുവരണം; അടൂര്‍ പ്രതികരിക്കണം; അഡ്വ. ബി ഗോപാലകൃഷ്ണന്‍

കമാലുദ്ദീന്‍ ബലാത്സംഗം ചെയ്‌തെന്ന യുവ നടിയുടെ വക്കീല്‍ നോട്ടീസിനെക്കുറിച്ച് ജനം ടിവി ആരാഞ്ഞപ്പോള്‍ അത് ഒരു വര്‍ഷം മുന്‍പ് സെറ്റില്‍ ചെയ്തു എന്നായിരുന്നു കമാലുദ്ദീന്റെ പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 06:11 pm IST
in BJP

തൃശ്ശൂര്‍: സിനിമയില്‍ നായികാ വേഷം വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവനടിയുടെ ആരോപണത്തില്‍ സംവിധായകന്‍ കമാലുദ്ദീനെതിരെ ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ധാര്‍മികതയുണ്ടെങ്കില്‍ കമാലുദ്ദീന്‍ ഫിലിം അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്‌ക്കണം. ചലച്ചിത്ര രംഗത്തെ നടിമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പാര്‍വതി അടക്കമുള്ളവര്‍ കമാലുദ്ദീന്‍ എന്ന സാംസ്‌ക്കാരിക അധമനെതിരെ പ്രതികരിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദേഹത്തിന്റെ പ്രതികരണം.  

കമാലുദ്ദീന്‍ ബലാത്സംഗം ചെയ്‌തെന്ന യുവ നടിയുടെ വക്കീല്‍ നോട്ടീസിനെക്കുറിച്ച് ജനം ടിവി ആരാഞ്ഞപ്പോള്‍ അത് ഒരു വര്‍ഷം മുന്‍പ് സെറ്റില്‍ ചെയ്തു എന്നായിരുന്നു കമാലുദ്ദീന്റെ പ്രതികരണം. അയാള്‍ സംഭവം ശരിവെയ്‌ക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ മര്യാദയുണ്ടെങ്കില്‍ കമാലുദ്ദീന്‍ ഫിലിം അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്‌ക്കണം. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിഷയത്തില്‍ കേരളത്തിലെ ചലച്ചിത്ര പ്രമുഖര്‍ അടൂര്‍ അടക്കമുള്ളവര്‍ പ്രതികരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“ഇയാൾ സാംസ്കാരിക ശൂന്യൻ, പാവം പെൺകുട്ടികളെ മോഹിപ്പിച്ച് പീഡിപ്പിച്ച് സുഖിക്കുന്ന കശ്മലൻ ധാർമ്മികത ഉണ്ടെങ്കിൽ കമാലുദ്ദിൻ ഫിലിം അക്കാദമി ചെയർമാൻ സ്ഥാനം രാജി വെക്കണം. ബഹു : സുപ്രീം കോടതി വിധി പ്രകാരം പീഢനത്തിന് ഇരയായവർ പരാതി കൊടുത്തില്ലെങ്കിൽ പോലും പരാതി ഉയർന്നാൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യണം.

 കമാലുദ്ദിൻ പീഢിപ്പിച്ചു എന്ന് യുവ നടി അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കുകയും ജനം ചാനൽ അന്വേഷിച്ചപ്പോൾ സംഭവം ശരിയാണന്നും അത് ഒരു വർഷം മുൻപ് സെറ്റിൽമെന്റ് ചെയ്തു എന്നുമാണ് കമാലുദ്ദിൻ പറഞ്ഞത്. അതിന്റെ അർത്ഥം സംഭവം ഉണ്ടായി എന്ന് വ്യക്തമാണ്. കമാലുദ്ദീൻ അത് സമ്മതിച്ചിരിക്കുന്നു .. ഈ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി സ്ഥാനം മര്യാദ ഉണ്ടെങ്കിൽ , രാജി വക്കണം.

ഈ വിഷയത്തിൽ കേരളത്തിലെ ചലച്ചിത്ര പ്രമുഖർ അടൂർ അടക്കമുള്ളവർ പ്രതികരിക്കണം.
ചലച്ചിത്ര രംഗത്തെ നടിമാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പാർവ്വതി അടക്കമുള്ളവരും
വുമൺ ഇൻ കളക്ടീവ് എന്ന സംഘടനയും കമാലുദ്ദീൻ എന്ന സാംസ്ക്കാരിക അധമനെതിരെ പ്രതികരിക്കണം.
നരേന്ദ്ര മോദിയെ നരാധമൻ എന്ന് വിളിച്ച കമാലുദ്ദിന്റെ കയ്യിലിരുപ്പ് സാംസ്ക്കാരിക അധമത്വമാണ്. മോദിയുടെ പേര് ഉച്ചരിക്കാനുള്ള അവകാശം ഈ സാംസ്ക്കാരികശൂന്യന് ഇല്ലെന്നുള്ളതാണ് വാസ്തവം.”

Tags: keralaപീഡന കേസ്അഡ്വ. ബി ഗോപാലകൃഷ്ണന്‍കമാലുദ്ദീന്‍ParvathiAdoor gopalakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.