Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വേദാന്ത ദര്‍ശനങ്ങളുടെ പഠനകാലം: ലോക്‌ഡൗൺ കാലയളവ് അറിവ് പകർന്നു നൽകാൻ പ്രയോജനപ്പെടുത്തി അധ്യാപക ദമ്പതികൾ

സംസ്‌കൃതഭാരതി, സനാതന ധര്‍മ്മ ട്രസ്റ്റ്, ഗുരുകുലം സ്റ്റഡി സെന്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രൊഫ. നടേശന്‍ ക്ലാസ്സുകള്‍ നയിക്കുന്നത്.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Apr 21, 2020, 10:19 am IST
in Kerala
പ്രൊഫ. നടേശനും ഭാര്യ ഗീതയും ഓണ്‍ലൈന്‍ വേദാന്ത ക്ലാസില്‍

പ്രൊഫ. നടേശനും ഭാര്യ ഗീതയും ഓണ്‍ലൈന്‍ വേദാന്ത ക്ലാസില്‍

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: അകത്തിരിക്കുമ്പോള്‍ വെറുതെയിരിക്കുകയല്ല ഉള്ളറിയാനുള്ള ദര്‍ശനങ്ങള്‍ പകര്‍ന്നു കൊടുക്കുകയാണ് ഈ അദ്ധ്യാപക ദമ്പതികള്‍. സംസ്‌കൃതവും വേദാന്ത ദര്‍ശനങ്ങളും പകര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫ.എം.വി. നടേശനും സംസ്‌കൃത അധ്യാപികയായ ഭാര്യ ഗീതയും മാതൃകയാകുന്നു. ഇവരുടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് ഭാരതത്തിന്റെ അതിരുകള്‍ കടന്നുള്ള പഠിതാക്കളുമാണ്.

സംസ്‌കൃതഭാരതി, സനാതന ധര്‍മ്മ ട്രസ്റ്റ്, ഗുരുകുലം സ്റ്റഡി സെന്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രൊഫ. നടേശന്‍ ക്ലാസ്സുകള്‍ നയിക്കുന്നത്. സംസ്‌കൃതം, ശങ്കര ദര്‍ശനം, ഗുരുദേവ ദര്‍ശനം എന്നിവയ്‌ക്ക് പുറമെ കൊടുങ്ങല്ലൂര്‍ വേദിക് വിഷന്‍ ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടിയില്‍ ശിവസംഹിത എന്ന യോഗ ഗ്രന്ഥത്തെക്കുറിച്ച് ക്ലാസെടുക്കുന്നുണ്ട്. ചില ക്ലാസുകളില്‍ 110 ലധികം പേര്‍ വരെ പങ്കെടുക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ളവരില്‍ മുതിര്‍ന്നവരാണേറെയും.  

‘സൂം’ ആപ്പിലൂടെയും വാട്ട്‌സ്ആപ്പിലൂടെയുമാണ് ക്ലാസുകള്‍. കൊറോണ രോഗം ഏല്‍പ്പിച്ച ആഘാതം മനുഷ്യനെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്. ഭാരതീയ ദര്‍ശനങ്ങളുടെ ശാസ്ത്രീയതയും സാര്‍വ്വകാലികത്വവും  മനസ്സിലാക്കാന്‍ ഇപ്പോള്‍ ആളുകള്‍ സമയം കണ്ടെത്തുന്നു. ഉര്‍വ്വശി ശാപം ഉപകാരമായി എന്നാണ് ലോക്ഡൗണ്‍ കാലത്തെ അവര്‍ വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തിക്കും മാനസികമായി ശാന്തി നല്‍കുന്ന വലിയൊരു അനുഭവമാണ് പകര്‍ന്ന് നല്‍കുന്നത്. മാനവകുലം സംഘര്‍ഷത്തിലേയ്‌ക്കു പോകുന്തോറും ഇത്തരത്തിലുള്ള ശാന്തിമന്ത്രങ്ങള്‍ക്കും വിജ്ഞാനത്തിനും പ്രാധാന്യമുണ്ട്. ആശങ്കകള്‍ ആധിയായിമാറി അത് മാനസികവും ശാരീരികവുമായ രോഗങ്ങളുണ്ടാക്കുമെന്ന് വാഗ്ഭടാനന്ദന്‍ പറഞ്ഞിട്ടുള്ളതായി പ്രൊഫസര്‍ ചൂണ്ടിക്കാണിക്കുന്നു.  

മാനവകുലം ആഗ്രഹിക്കുന്നത് വ്യക്തിപരമായ ശാന്തിയും സമാധാനവുമാണ്. വിജ്ഞാനത്തിന്റെ പ്രസക്തിയും ഇവിടെയാണ്. ബെംഗളൂരുവും ഹൈദരാബാദിലുമുള്ള മലയാളികളും ക്ലാസ്സിലുണ്ട്. സംസ്‌കൃത ഭാരതിയിലൂടെയുള്ള സംസ്‌കൃത ക്ലാസില്‍ മിക്കവാറും സംസ്ഥാനങ്ങളിലെ മലയാളികളല്ലാത്തവരും പങ്കെടുക്കുന്നുണ്ടെന്നും പ്രൊഫ. നടേശന്‍ പറയുന്നു. സാധാരണ ഏപ്രില്‍ മെയ് മാസങ്ങളില്‍ ക്ഷേത്രങ്ങളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും നിറഞ്ഞ് നില്‍ക്കാറാണ് പതിവെങ്കില്‍ ലോക്ഡൗണ്‍ കാലഘട്ടം മറ്റൊരു നിയോഗമായിരുന്നു. അതും പത്‌നീ സമേതനായി. വടക്കാഞ്ചേരി ഗവ.ഹൈസ്‌ക്കൂള്‍ സംസ്‌കൃത അധ്യാപികയാണ് ഗീത.

Tags: ഓണ്‍ലൈന്‍സംസ്‌കൃതംലോക്ഡൗണ്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വിമാനയാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി: ഉഗ്രവിഷമുള്ള 47 പാമ്പുകള്‍!

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

കടുത്തുരുത്തിയിലെ 31 പവന്‍ കവര്‍ച്ച: മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies