Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പറയാനുള്ളത് സങ്കടക്കഥകള്‍

ലോക്ഡൗണ്‍ അവസാനിച്ചാലും തങ്ങളുടെ ജീവിതങ്ങള്‍ പഴയ ട്രാക്കില്‍ കയറാന്‍ എത്രമാസമെടുക്കുമെന്ന ആശങ്കയാണ് ഇവര്‍ പങ്കുവയ്‌ക്കുന്നത്.

നീരജ് ജി.ജി by നീരജ് ജി.ജി
Apr 6, 2020, 10:30 am IST
in Thiruvananthapuram

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇന്ന് രണ്ടാഴ്ച  പിന്നിടുമ്പോള്‍  നിത്യവരുമാനം നിലച്ച തലസ്ഥാനത്തെ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പറയാനുള്ളത് സങ്കടക്കഥകള്‍ മാത്രം. പലരും സര്‍ക്കാരില്‍ നിന്നുകിട്ടിയ റേഷന്‍ സാധനങ്ങള്‍കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ പൊതുജനം ഓട്ടോറിക്ഷ യാത്ര ഏറെക്കുറേ കുറച്ചിരുന്നു. ലോക്ഡൗണ്‍ കൂടി വന്നതോടെ ഇവരുടെ വരുമാനം പൂര്‍ണ്ണമായി നിലച്ചു.  

തലസ്ഥാനത്തെ മുക്കാല്‍ഭാഗം ഡ്രൈവര്‍മാരും ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ വീട്ടില്‍ നിന്ന് ഇറക്കാറില്ല. പോലീസിന്റെ പരിശോധന ഭയന്ന് അത്യാവശ്യഘട്ടത്തില്‍ പോലും ഇവര്‍ വാഹനം റോഡില്‍ ഇറക്കാന്‍ മടിക്കുന്നു. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന പണമല്ലാതെ മറ്റു വരുമാന മാര്‍ഗങ്ങളില്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. പലരും പല അസുഖങ്ങള്‍ക്കും അടിമപ്പെട്ടവര്‍. അതുകൊണ്ടുതന്നെ ഒരു മാസം മരുന്നിന് മാത്രം വേണ്ടത് ആയിരക്കണക്കിന് രൂപയാണ്.  

ഇതുകൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, നിത്യവ്യത്തിയ്‌ക്കുള്ള പണം, വായ്‌പ്പാ തിരിച്ചടവ് ഇങ്ങനെ പോകുന്നു ഇവരുടെ ഓരോമാസ കണക്കുപുസ്തകത്തിലെ അധ്യായങ്ങള്‍. എന്നാല്‍ ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ മുന്നോട്ടോടിക്കുമെന്ന ചിന്തയിലാണ് ഇവരില്‍ പലരും.

ഇത്രയും ദുരിതം അനുഭവിക്കുമ്പോഴും ക്ഷേമം അന്വേഷിക്കാത്ത ക്ഷേമനിധി ബോര്‍ഡിനോടും ഇവര്‍ക്ക് പരാതിയുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നു പണം കിട്ടണമെങ്കില്‍ നൂലാമാലകള്‍ ഏറെ. കൊറോണ ബാധയെ തുടര്‍ന്നു ജോലി ഇല്ലാതായതോടെ ക്ഷേമനിധി ബോര്‍ഡ് സഹായം നല്‍കണമെന്ന ആവശ്യം ഇതോടെ ഡ്രൈവര്‍മാരില്‍ നിന്നും ശക്തമാണ്.  

സാധാരണ ദിവസങ്ങളില്‍ ഇവര്‍ക്ക് ഓട്ടോറിക്ഷ ഓടിച്ചു 1000 രൂപ വരെ കിട്ടിയിരുന്നു. കൊറോണ ഭീതി ഉയര്‍ന്നതോടെ കഴിഞ്ഞ മാസം ആദ്യം മുതല്‍ തന്നെ ഇവരുടെ വരുമാനം 300 രൂപയിലേക്കു താഴ്ന്നു. ചിലര്‍ക്ക് വൈകിട്ട് വെറും കയ്യോടെ മടങ്ങേണ്ടിയും വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.  

നഗരത്തില്‍ മാത്രം ഏകദേശം 2000 ഓട്ടോകള്‍ ആണുള്ളത്.  ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് വായ്‌പ എടുത്താണ് പലരും വാഹനങ്ങള്‍ വാങ്ങിയത്. വായ്‌പ തിരിച്ചടവ് മുടങ്ങുമെന്ന ആശങ്കയും ഇവര്‍ക്ക് പലരിലുമുണ്ട്. ലോക്ഡൗണ്‍ അവസാനിച്ചാലും തങ്ങളുടെ ജീവിതങ്ങള്‍ പഴയ ട്രാക്കില്‍ കയറാന്‍ എത്രമാസമെടുക്കുമെന്ന ആശങ്കയാണ് ഇവര്‍ പങ്കുവയ്‌ക്കുന്നത്.

Tags: Autorickshawdriver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

Thiruvananthapuram

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

Kerala

ഡ്രൈവർ പൂസായി, ലോറി റോഡിലായി; 20 മണിക്കൂർ നീണ്ട ഉറക്കം പോലീസിനെ കറക്കി, ഒടുവിൽ വെള്ളമൊഴിച്ച് ഉണർത്തി

Kerala

തിരുവനന്തപുരത്തെ അപകടം: രക്തസമ്മര്‍ദ്ദം കൂടിയത് കാരണമെന്ന് മൊഴി

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.