Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഐസക്കിനെ നിയന്ത്രിക്കണം; കര്‍ണാടക തര്‍ക്കം രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു’; കത്ത് അയക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്ന് ബിജെപി

മംഗലാപുരത്തേക്ക് ആമ്പുലന്‍സുകള്‍ കടത്തിവിടാത്ത സംഭവം സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് കര്‍ണ്ണാടകം അതിര്‍ത്തി അടച്ചത് മാത്രം കോടതി കയറിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 09:52 pm IST
inKerala

തിരുവനന്തപുരം: മംഗലാപുരത്തേക്ക് ആമ്പുലന്‍സുകള്‍ കടത്തിവിടാത്ത സംഭവം സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് കര്‍ണ്ണാടകം അതിര്‍ത്തി  അടച്ചത് മാത്രം കോടതി കയറിയിരിക്കുകയാണ്. അവശ്യ സര്‍വ്വീസായ  ആമ്പുലന്‍സിനെ കടത്തി വിടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു കത്ത് അയയ്‌ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. പകരം നിയമനടപടയിലേക്ക് പോയി. ഇതോടെ തങ്ങളുടെ മൗലീകാവകാശമായി കര്‍ണ്ണാടകയും എടുത്തു. വളരെ രമ്യമായി പരിഹരിക്കേണ്ട വിഷയമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതി കയറ്റിയത്.

   കാസര്‍കോട്ടു നിന്നും മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോയ രോഗികളെ പ്രവേശിപ്പിച്ചില്ല. കോയമ്പത്തൂരിലെ ആശുപത്രികളിലും കേരളത്തില്‍ നിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നില്ല. എന്നാല്‍ കര്‍ണ്ണാടകയില്‍ പ്രവേശിപ്പിക്കാത്തത് സംബന്ധിച്ച് സംസ്ഥാനം രാഷ്‌ട്രീയ വിവാദമാക്കി.  

കര്‍ണ്ണാടകയില്‍ ആകെ കോവിഡ് ബാധിച്ചതിനെക്കാള്‍  കൂടുതലാണ് കാസര്‍കോട് ജില്ലയില്‍ വൈറസ് പിടിപെട്ടവര്‍. അതിനാല്‍ കാസര്‍കോട് ജില്ലയിലുള്ളവരുടെ യാത്ര കര്‍ണ്ണാടകക്കാര്‍ ഭയപ്പെടുന്നു. മംഗലാപുരത്ത് കോവിഡ് ബാധ സ്ഥിതീകരിച്ച ആറുപേരും കാസര്‍കോടുകാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ്. കാസര്‍കോടിനെ ഹോട്ട് സ്‌പോട്ട് ജില്ലയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഇനിയെങ്കിലും മുഖ്യമന്ത്രി  കത്ത് അയയ്ച്ച് ആമ്പുലന്‍സ് കടന്നു പോകുന്നതിന് അനുമതി ആവശ്യപ്പെടണം. ബിജെപിയുടെ സംസ്ഥാന ഘടകവും കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഢയുമായും ബന്ധപ്പെട്ടിട്ടുണ്ട്.  

ഒരു നേരിയ പനിക്കു പോലും കാസര്‍കോടുകാര്‍ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. ഒരാഴ്ചയിലധികമായി കര്‍ണ്ണാടക സര്‍ക്കാര്‍ മംഗാലാപുരത്തക്ക് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. എന്നാല്‍ ജില്ലയില്‍ എന്ത് പകരം സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയതെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനത്തെ സംബന്ധിച്ച്  സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. എംആര്‍ഐ സ്‌കാന്‍ എടുക്കാനോ  സിടി സ്‌കാന്‍ എടുക്കാനോ സംവിധാനമില്ല. കാസര്‍കോടിനെ എന്തിന് ഇത്തരത്തില്‍ അവഗണിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം  ഉണ്ടാക്കി ബാംഗ്ലൂരിലും മറ്റുമായി ജോലിനോക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ സാരമായി ബാധിക്കുന്ന നിലപാടിലേക്കാണ് സംസ്ഥാനം പോകുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. ഡിജിപിയില്‍ നിന്നും കൃത്യമായി അനുമതി വാങ്ങിയാണ് പത്രസമ്മേളത്തിന് എത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.