Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷായുടെ നിര്‍ദേശം; ഡോവലിറങ്ങി; നിസാമുദ്ദീനിലെ മൗലവിമാര്‍ ഒതുങ്ങി

തബ്‌ലീഗ് ആസ്ഥാനത്തുണ്ടായിരുന്നവരില്‍ 167 പേരെ ആശുപത്രിയിലാക്കിയെങ്കിലും മസ്ജിദും പരിസരവും അണുനാശിനി ഒഴിച്ച് ശുദ്ധീകരിക്കാന്‍ തയാറായത് ഡോവല്‍ ആവശ്യപ്പെട്ട ശേഷമാണ്. വിവിധ മുസ്ലിം പ്രസ്ഥാനങ്ങളുമായി ഡോവലിന് നല്ല ബന്ധമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 02:07 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ആസ്ഥാനത്തു നിന്ന്  മൗലവിമാര്‍ അടക്കമുള്ള അന്തേവാസികളെ ഒഴിപ്പിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ട ശേഷം. ഇവിടെ നിന്നാണ് രാജ്യമൊട്ടാകെ വൈറസ് പടര്‍ന്നതെന്ന് വ്യക്തമായ ശേഷം ബംഗ്ലാവാലിയിലെ നാലു നിലകെട്ടിടത്തിലും മറ്റു മുറികളിലുമായി കഴിഞ്ഞിരുന്ന 1800ലേറെപ്പേരെ ഒഴിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും ദല്‍ഹി പോലീസും മാര്‍ച്ച് 28ന് രാത്രിയില്‍ എത്തി. എന്നാല്‍ നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാനാ സാദും കൂട്ടരും ഇതിനെ എതിര്‍ത്തു. എതിര്‍പ്പും തര്‍ക്കങ്ങളുമായി മണിക്കൂറുകള്‍ നീണ്ടു. ഒടുവില്‍ 29ന് പുലര്‍ച്ചെ രണ്ടു മണിയോടെ ഡോവല്‍ തബ്‌ലീഗ് ആസ്ഥാനത്ത് നേരിട്ട് എത്തുകയായിരുന്നു. അഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്.  രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെയേറെയാണെന്ന് സാദിനെ ബോധ്യപ്പെടുത്തിയ ഡോവല്‍  അന്തേവാസികളെ ക്വാറന്റൈന്‍ ചെയ്യണമെന്നും കൊറോണ പരിശോധനയ്‌ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ സാദും കൂട്ടരും വഴങ്ങുകയായിരുന്നു. ഇതിന്റെ ആവശ്യകത ഷായ്‌ക്കും ഡോവലിനും നേരത്തെ  ബോധ്യപ്പെട്ടിരുന്നു. തെലങ്കാനയിലെ കരിംനഗറില്‍ എത്തിയ ഇന്തോനേഷ്യന്‍ മൗലവിമാരില്‍ ഒന്‍പതു പേര്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നിസാമുദ്ദീനില്‍ നിന്നാണ് കരീംനഗര്‍ സന്ദര്‍ശിച്ചത്.  

തബ്‌ലീഗ് ആസ്ഥാനത്തുണ്ടായിരുന്നവരില്‍ 167 പേരെ ആശുപത്രിയിലാക്കിയെങ്കിലും മസ്ജിദും പരിസരവും അണുനാശിനി ഒഴിച്ച് ശുദ്ധീകരിക്കാന്‍  തയാറായത് ഡോവല്‍ ആവശ്യപ്പെട്ട ശേഷമാണ്. വിവിധ മുസ്ലിം പ്രസ്ഥാനങ്ങളുമായി ഡോവലിന് നല്ല ബന്ധമാണ്.

കൊറോണ പടര്‍ത്തിയത്  വിദേശ മൗലവിമാര്‍; ആയിരത്തോളം  പേരെ പുറത്താക്കും

അന്തേവാസികളെ പോലീസ് ഒഴിപ്പിക്കുന്ന സമയത്ത് തബ്‌ലീഗ് ആസ്ഥാനത്ത് 216 വിദേശ മൗലവിമാരേ ഉണ്ടായിരുന്നു. പക്ഷെ ഇവര്‍ക്കു പുറമേ 70 രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറിലേറെപ്പേര്‍ പല സമയത്തായി അവിടെയെത്തുകയും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു. ഇവരില്‍ ഭൂരിപക്ഷവും ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെയായി 2000 വിദേശികളെങ്കിലും മര്‍ക്കസിലെ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.  വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ മതപരിപാടികളില്‍ പങ്കെടുക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഇവര്‍ ഇവിടെ സമ്മേളനങ്ങളിലെ പങ്കാളികളായത്. ഇവരെ കരിമ്പട്ടികയില്‍ പെടുത്തി പുറത്താക്കും.

ഇവരില്‍ നിന്നാകാം മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം. ഈ രാജ്യങ്ങളില്‍ പലയിടത്തും രോഗം നേരത്തെ പൊട്ടിപ്പുറപ്പെട്ടിരുന്നതാണ്.

ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് കടന്നിട്ടുള്ള ഇവരെ കണ്ടെത്തുകയാണ് അടുത്ത ദൗത്യം. അത് അത്ര എളുപ്പവുമല്ല. ഇവരെ കണ്ടെത്തി കഴിയുന്നത്ര വേഗം പുറത്താക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.  

ആറു മാസം വരെ ഇവിടെ കഴിയാനാണ് അവര്‍ക്ക് അനുമതിയുള്ളത്. അത് കണക്കാക്കേണ്ടെന്നും നിര്‍ദേശമുണ്ട്.

Tags: amit-shahcovidഅജിത് ദോവല്‍ലോക്ഡൗണ്‍Coronaനിസാമുദ്ദീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

നമ്മൾ പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് എത്തണമെങ്കിൽ രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുടച്ചുനീക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രി

പത്മശ്രീ നേടിയ ആര്‍വിഎസ് മണി (ഇടത്ത്) ഇഷ്റത്ത് ജഹാന്‍ (നടുവില്‍) 2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം (വലത്ത്)
India

ആര്‍വിഎസ് മണി പത്മശ്രീ ഏറ്റുവാങ്ങുമ്പോള്‍ പൊളിയുന്നത് മോദിയെ ഉള്‍പ്പെടെ തീര്‍ത്തുകളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചന

ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് ഉടമ ധന്യ രാജേന്ദ്രന്‍ (വലത്ത്)
India

ധര്‍മ്മസ്ഥലക്ഷേത്രയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഇടമാക്കിയ മാവോയിസ്റ്റ് മാധ്യമം ‘ന്യൂസ് മിനിറ്റ്’; ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ശ്രമം

India

മയക്കമരുന്ന് മുക്ത ഭാരതത്തിനായി അമിത് ഷാ ഇറങ്ങുന്നു; ജിഹാദി ഗ്രൂപ്പുകള്‍ക്ക് ഭീകരവാദത്തിന് പണം എത്തുന്നത് മയക്കമരുന്ന് വഴി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.