Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡിനെതിരെ രാജ്യം പൊരുതുമ്പോഴും രാഷ്‌ട്രീയം കളിച്ച് കേജ്‌രിവാള്‍; ഇതര സംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് അതിര്‍ത്തിയിലെത്തിച്ച് കൈയൊഴിഞ്ഞു

എഎപി സര്‍ക്കാരിന്റെ കള്ളപ്രചരണത്തിൽ വിശ്വസിച്ച് പതിനായിരക്കണക്കിന് ആളുകളാണ് ദല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 10:06 am IST
in India

ന്യൂദല്‍ഹി : കോവിഡ് മഹാമാരിയില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജ്‌രിവാള്‍  തരംതാണ രാഷ്‌ട്രീയം കളിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് 19 രാജ്യത്ത് പടര്‍ന്നു പിടിക്കുമ്പോള്‍ സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം വെച്ച് പന്താടാനുള്ള ശ്രമമാണ്. ഈ തൊഴിലാളികള്‍ക്കായി നല്‍കി വന്നിരുന്ന ഭക്ഷണവും, വെള്ളവും, ജലവിതരണവും നിര്‍ത്തിവെച്ചതായും ആരോപണമുണ്ട്.  

കൂടാതെ ദല്‍ഹിയിലുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി അതിര്‍ത്തിയില്‍ വണ്ടികള്‍ കാത്തുകിടക്കുന്നതായി തെറ്റിദ്ധരിപ്പിച്ച് ഡിറ്റിസി ബസുകള്‍ റോഡരികില്‍ ഇറക്കിവിടുകയും ചെയ്തു. ഇത്തരത്തില്‍ എഎപി സര്‍ക്കാരിന്റെ കള്ളപ്രചരണത്തിൽ  വിശ്വസിച്ച് പതിനായിരക്കണക്കിന് ആളുകളാണ് ദല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയത്. കൊറോണ വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശ്ശന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് തലസ്ഥാന നഗരിയില്‍ തന്നെ ഇത്രയും ആളുകള്‍ ഒത്തുകൂടിയത്.  

ഇതിനെ തുടര്‍ന്ന് രാത്രി വൈകിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തലില്‍ ഇവരെ സ്വന്തം നാടുകളില്‍ എത്തിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചു. ദല്‍ഹി അതിര്‍ത്തിയില്‍ നിന്നും തൊഴിലാളികളെ വീടുകളിലേക്ക് എത്തിക്കുന്നതിനായി 1000 ബസുകള്‍ യുപി സര്‍ക്കാര്‍ സജ്ജമാക്കുകയും, രാത്രി തന്നെ തൊഴിലാളികളുമായി ഇവ യാത്ര തുടങ്ങുകയും ചെയ്തിരുന്നു.  

കാണ്‍പൂര്‍, ബല്ലിയ, വാരണാസി, ഗോരഖ്പൂര്‍, ആസംഗഡ്, ഫൈസാബാദ്, ബസ്തി, പ്രതാപ്ഗഡ്, സുല്‍ത്താന്‍പൂര്‍, അമേത്തി, റായ് ബറേലി, ഗോണ്ട, ഇറ്റാവ, ബഹ്റൈച്ച്, ശ്രാവസ്തി എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇത്തരത്തില്‍ കുടുങ്ങികിടന്നവരില്‍ ഭൂരിഭാഗവും.  

ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തി,  ലഖ്‌നൗ പോലീസ്‌ കമ്മിഷണര്‍ സുജിത് കുമാര്‍ പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ വീടുകളില്‍ എത്തിക്കുന്നത്.  

അതേസമയം കേജ്‌രിവാള്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ രാജ്യ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ദല്‍ഹിയിലുള്ള എല്ലാവരേയും ഒരുപോലെയാണ് താന്‍ കാണുന്നതെന്ന് കേജ്‌രിവാള്‍ അറിയിച്ചു. അതിനിടെ സംസ്ഥാനത്തു നിന്നും നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച അന്യ സംസ്ഥാന തൊഴിലാളിയെ ട്രെയിന്‍ വഴി പോകാന്‍ അനുവദിക്കാമെന്നറിയിച്ച് റെയില്‍വേ പോലീസ് കോണ്‍സ്റ്റബിള്‍ പണം തട്ടിയതായും റിപ്പോര്‍ട്ടുണ്ട്‌. മഗധ് എക്‌സ്പ്രസ്സിന്റെ ഒഴിഞ്ഞ കംപാര്‍ട്ടുമെന്റുകളില്‍ കയറ്റി സ്വന്തം നാടുകളിലേക്ക് അയയ്‌ക്കാമെന്നാണ് ഇയാള്‍ അറിയിച്ചത്.  തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.  

Tags: delhiupkejriwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പുതിയ വാര്‍ത്തകള്‍

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.