Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിച്ചും പേയുമായി തോമസ് ഐസക്ക്;ഖജനാവ് കാലിയായപ്പോള്‍ ഉറഞ്ഞു തുള്ളല്‍; കൊറോണയെ പ്രതിരോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അധിക്ഷേപം, കേന്ദ്രത്തിന് പഴി

കൊറോണ വൈറസ് ബാധിച്ചവരെ സുഖപ്പെടുത്തുന്നതിനുവേണ്ടി സ്വന്തം ആരോഗ്യം പോലും മറന്ന് പ്രവര്‍ത്തിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജനതാ കര്‍ഫ്യൂ ദിവസം കൈയടിച്ചും മണികളും ശംഖനാദവും മുഴക്കിയും പാത്രങ്ങള്‍ കൊട്ടിയും ജനങ്ങള്‍ ഇവര്‍ക്ക് ആദരവ് അര്‍പ്പിച്ചു. തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ വലുതാണ് ഈ അനുമോദനം എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സമ്മതിക്കുകയും ചെയ്തു. ഇതിനെ പാട്ടകൊട്ടല്‍ എന്നു വിശേഷിപ്പിച്ചാണ് തോമസ് ഐസക് ഇന്നലെ രംഗത്തു വന്നത്. പാട്ടകൊട്ടല്‍ നടത്തിയിട്ട് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക് പറഞ്ഞത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 25, 2020, 11:09 am IST
in Kerala

തിരുവനന്തപുരം: കൊറോണ ബാധയില്‍ സംസ്ഥാന ഖജനാവ് കാലിയായതോടെ പിച്ചും പേയും പറഞ്ഞ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കൈയില്‍ പണമില്ലാതായതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ  ഉറഞ്ഞ്തുള്ളിയും സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുമാണ് ഇക്കുറി രംഗത്ത് എത്തിയിരിക്കുന്നത്.  

കൊറോണ വൈറസ് ബാധിച്ചവരെ സുഖപ്പെടുത്തുന്നതിനുവേണ്ടി സ്വന്തം ആരോഗ്യം പോലും മറന്ന് പ്രവര്‍ത്തിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്  ജനതാ കര്‍ഫ്യൂ ദിവസം കൈയടിച്ചും മണികളും ശംഖനാദവും മുഴക്കിയും പാത്രങ്ങള്‍ കൊട്ടിയും ജനങ്ങള്‍ ഇവര്‍ക്ക് ആദരവ് അര്‍പ്പിച്ചു. തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ വലുതാണ് ഈ അനുമോദനം എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സമ്മതിക്കുകയും ചെയ്തു. ഇതിനെ പാട്ടകൊട്ടല്‍ എന്നു വിശേഷിപ്പിച്ചാണ് തോമസ് ഐസക് ഇന്നലെ രംഗത്തു വന്നത്. പാട്ടകൊട്ടല്‍ നടത്തിയിട്ട് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക് പറഞ്ഞത്.  

ആരോഗ്യ മേഖലയില്‍ എങ്കിലും കേന്ദ്രം ഉടനടി പണം അനുവദിക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു. സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് അടിയന്തരമായി വിളിച്ചു കൂട്ടണ മെന്നുമാണ് ഐസക്കിന്റെ ആവശ്യം. തന്നോട് ആലോചിക്കാതെ കൊറോണ പാക്കേജായി  മുഖ്യമന്ത്രി പിണറായി വിജയന്‍ 20,000 കോടിരൂപ പ്രഖ്യാപിച്ചതിന്റെ പണം കണ്ടെത്താനാകാതെ വട്ടം കറങ്ങുകയാണ് ഐസക്ക്.

മഹാമാരിയെക്കുറിച്ച് ഐസക്കിന് പുറമെ ദു:ഖവും അകമെ സന്തോഷവുമായിരുന്നു. കോറോണയില്‍ തൂങ്ങി വര്‍ഷാദ്യത്തില്‍ കൊടുത്തു തീര്‍ക്കേണ്ട പണമൊന്നും നല്‍കേണ്ട. ട്രഷറിയെ ചൊല്ലി വേവലാതിപ്പെടേണ്ട. ഇങ്ങനെ സന്തോഷിക്കുമ്പോഴാണ്  ഓര്‍ക്കാപ്പുറത്ത് മുഖ്യമന്ത്രിയുടെ കൊറോണ പാക്കേജ്. അതില്‍ പ്രധാന പ്രഖ്യാപനം കരാറുകാര്‍ക്ക് നല്‍കാനുള്ള തുക 1400 കോടി രൂപ നല്‍കും എന്നതായിരുന്നു. ക്ഷേമ പെന്‍ഷനില്‍ ആറുമാസത്തെ കുടിശ്ശികയില്‍   രണ്ട് മാസത്തെ  പെന്‍ഷന്‍, എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും  പത്ത് കിലോ റേഷന്‍, 25 രൂപയ്‌ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന ഹോട്ടലുകള്‍.  ഇതിനെല്ലാം ഐസക്ക് അടിയന്തമരായി പണം കണ്ടെത്തണം.   പാക്കേജിലെ മറ്റൊരു ഇനമാണ് തൊഴിലുറപ്പ് പദ്ധതി കുടിശ്ശക തുക അടിയന്തരമായി കേന്ദ്രം നല്‍കണമെന്നാണ് ഐസക്കിന്റെ  ആവശ്യം. ഈ തുക കിട്ടിയാല്‍ മാത്രമേ വകമാറ്റി ചിലവഴിച്ച് പാക്കേജില്‍ ചിലതെങ്കിലും നടപ്പിലാക്കാന്‍ സാധിക്കൂ.

റേഷന്‍ എന്നു ലഭിക്കുമെന്ന് ആള്‍ക്കാര്‍ ചോദിച്ചു തുടങ്ങി. ക്ഷേമ പെന്‍ഷന്‍കാര്‍ സഹകരണ സംഘങ്ങളിലും കയറി ഇറങ്ങുന്നു. 25 രൂപയുടെ ഉച്ചഭക്ഷണം എവിടെയെന്നും തിരക്കുന്നു. ഇതിലേക്കായി പണം എവിടെ നിന്നെങ്കിലും കണ്ടെത്തണം. അതിനാലാണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഐസക്കിന്റെ ആരോപണങ്ങള്‍. കൊറോണ ചികിത്സാ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ പണം ചിലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദവും നല്‍കി. എന്നാല്‍ വക മാറ്റി ചിലവഴിക്കാന്‍ സാധിക്കുകയുമില്ല. അതിനാല്‍ ജനങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പറയണം.

Tags: Thomas Isaachealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.