Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിമാനത്താവളത്തിലെ നിരീക്ഷണം; ആരോഗ്യമന്ത്രിമാര്‍ പറഞ്ഞത് കേള്‍ക്കൂ… വീഡിയോ വൈറല്‍

ഇറ്റലിയില്‍ നിന്ന് കഴിഞ്ഞ മാസം 29ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പുറത്തു കടന്ന കുടുംബത്തെക്കുറിച്ച് നിയമസഭയില്‍ കെ.കെ. ശൈലജ പ്രസംഗിച്ചതിലെ പൊരുത്തക്കേടുകളാണ് പുറത്തുവരുന്നത്.

സ്വന്തം ലേഖകര്‍ by സ്വന്തം ലേഖകര്‍
Mar 19, 2020, 11:53 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നുള്ള പത്തനംതിട്ട സ്വദേശി പരിശോധന നടത്താത്ത സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിരത്തിയ വാദങ്ങളെ ചോദ്യം ചെയ്യാവുന്ന പാകത്തില്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. സി. വിജയ ഭാസ്‌കറിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കേരളത്തില്‍ ഇതുവരെ 24 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ ഒരാള്‍ക്കാണ് വൈറസ് ബാധയുള്ളത്.  

ഇറ്റലിയില്‍ നിന്ന് കഴിഞ്ഞ മാസം 29ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പുറത്തു കടന്ന കുടുംബത്തെക്കുറിച്ച് നിയമസഭയില്‍ കെ.കെ. ശൈലജ പ്രസംഗിച്ചതിലെ പൊരുത്തക്കേടുകളാണ് പുറത്തുവരുന്നത്. നൂറുകണക്കിന് ആള്‍ക്കാര്‍ വരുന്നിടത്ത് പോലീസ് മാതൃകയില്‍ പരിശോധിക്കാനാകില്ലെന്നും വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നുമുള്ള വാദമാണ് കെ.കെ. ശൈലജ അവതരിപ്പിച്ചത്. എന്നാല്‍, നിരവധി യാത്രക്കാര്‍ വന്നിറങ്ങുന്ന ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാണ് ഡോ. സി. വിജയ ഭാസ്‌കറിന്റെ പ്രസംഗത്തിലുള്ളത്. രണ്ട് ആരോഗ്യ മന്ത്രിമാരുടെയും നിയമസഭാ പ്രസംഗങ്ങള്‍ ഇടകലര്‍ത്തി തയാറാക്കിയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.  

ആയിരക്കണക്കിന് മനുഷ്യരെ എങ്ങനെയാണ് സ്‌ക്രീന്‍ ചെയ്യുക, എയര്‍പോര്‍ട്ട് മുഴുവന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ് എന്നാണ് പ്രതിപക്ഷത്തോട് നിയമസഭയില്‍ കെ.കെ. ശൈലജ ചോദിച്ചത്. എന്നാല്‍ വിജയ ഭാസ്‌കറിന്റെ നിയമസഭയിലെ പ്രസംഗം ഇങ്ങനെ: ‘ഒരു ദിവസം ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന എണ്ണായിരത്തി ഇരുനൂറോളം പേരെ നിര്‍ബന്ധമായും സ്‌ക്രീന്‍ ചെയ്യുന്നു. രണ്ട് കാര്യങ്ങളാണ് പരിശോധിക്കുന്നത്, യാത്രാചരിത്രവും രോഗലക്ഷണവും. രോഗമുള്ള ഒരിടത്ത് നിന്നു വരുന്നവര്‍ക്ക് ജലദോഷം, പനി, ശ്വാസ തടസ്സം എന്നിവ ഉണ്ടോയെന്ന് ചോദിക്കും. ഫോം നല്‍കി പൂരിപ്പിച്ച് വാങ്ങിക്കും. വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ശേഖരിക്കും. അവരെ നിരീക്ഷിക്കും. 1,45,000 പേരെ ഇതുവരെ നിരീക്ഷിച്ചു.  

ശൈലജയുടെ പ്രസംഗം ഇങ്ങനെ: ‘എയര്‍പോര്‍ട്ടില്‍ അവര്‍ പരിശോധനയില്‍ കൃത്യമായി പങ്കെടുത്തില്ല. ആയിരക്കണക്കിന് ആളുകള്‍ വരുന്ന എയര്‍പോര്‍ട്ടില്‍ സ്‌ക്രീനിങ് നടത്തുമ്പോള്‍ ഒരാള്‍ക്ക് അതിനിടയിലൂടെ  പോകാന്‍ സാധിക്കും. പോലീസ് മാതൃകയില്‍ പിടിച്ചുവച്ച് പരിശോധിക്കാനാകില്ല’. ഇതേ കാര്യം ഡോ. വിജയഭാസ്‌കര്‍ നിയമസഭയില്‍ വിശദീകരിച്ചത് ഇങ്ങനെ: ‘ചൈന, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ നിര്‍ബന്ധമായി ക്വാറന്റൈനില്‍ വയ്‌ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ജര്‍മനി, ഫ്രാന്‍സ്, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് എത്രപേര്‍ വന്നാലും അവരെ വീട്ടില്‍ നിരീക്ഷണത്തില്‍ വയ്‌ക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. അത് നടപ്പാക്കുന്നു’.  

കേരള മാതൃകയില്‍ രോഗം തടയാനുള്ള ഉത്തരവാദിത്വം രോഗികള്‍ക്കും തമിഴ്‌നാട്ടില്‍ സര്‍ക്കാരിനുമെന്ന് രേഖപ്പെടുത്തി അവസാനിക്കുന്ന വീഡിയോ  ലക്ഷക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തത്.

Tags: healthcovidCorona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Kerala

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

Kerala

പ്രതിഷേധം ശക്തമായിരിക്കെ മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍; കരിങ്കൊടി പ്രതിഷേധം ,അപകടസ്ഥലം സന്ദര്‍ശിച്ചില്ല, നിമിഷങ്ങള്‍ക്കകം മടങ്ങി

Kerala

കേരളത്തില്‍ വീണ്ടും നിപ, യുവതി ആശുപത്രിയില്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പുതിയ വാര്‍ത്തകള്‍

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

ശ്രീമതി അന്തര്‍ജനം: കളിയരങ്ങിലെ മുഖശ്രീ

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

മിനിക്കഥ: ഗുല്‍മോഹര്‍

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ കൂറ്റന്‍ ചരക്ക് വിമാനം എത്തി

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടതിയുടെ പരിഗണയിലെന്നും വി സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies