Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭവന നിര്‍മാണത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രധാനമന്ത്രി ആവാസ് യോജന (നഗരം) എന്നീ പദ്ധതി പ്രകാരം വിവിധ ഘട്ടങ്ങളിലായി 65,092 വീടുകള്‍ കേരളത്തില്‍ നിര്‍മിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച 2,14,262 വീടുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കി നിര്‍മിച്ച 65,092 വീടുകളും ഉള്‍പ്പെടുന്നു

ഡോ. സംഗീത് രവീന്ദ്രന്‍byഡോ. സംഗീത് രവീന്ദ്രന്‍
Mar 18, 2020, 05:27 am IST
inArticle

രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് വീട് നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തിയതെങ്കിലും പ്രഖ്യാപനത്തിനൊപ്പം വിവാദവും ഉടലെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമാണെന്ന് സാധാരണക്കാരില്‍ തോന്നലുണ്ടാക്കും വിധം പ്രചാരണം അഴിച്ചുവിട്ടതാണ് വിവാദങ്ങള്‍ക്ക് കാരണം. യുഡിഎഫ് ഭരണകാലത്ത് ഫണ്ട് നല്‍കിയിട്ടും പൂര്‍ത്തീകരിക്കാനാകാതെ കിടന്ന അരലക്ഷത്തോളം വീടുകളും ലൈഫ് പദ്ധതിയുടെ രണ്ട് ലക്ഷം വീടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് പ്രതിപക്ഷവും  ആക്ഷേപം ഉന്നയിച്ചു.  

കേന്ദ്ര സര്‍ക്കാര്‍ വിഹിതം അനുവദിച്ചിട്ടും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വന്തം വിഹിതം അനുവദിക്കാതിരുന്നതിനാലാണ് അരലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പാതിവഴിയിലായതെന്ന വാസ്തവം ഇപ്പോഴത്തെ സര്‍ക്കാര്‍ പറഞ്ഞതുമില്ല. ഈ സമീപനങ്ങള്‍ ഭരണ-പ്രതിപക്ഷ മുന്നണികളുടെ രഹസ്യ അജണ്ടകളെ പൊതുജനം മനസിലാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്ത് ഭവനരഹിതരായ ആളുകളുണ്ടാകരുതെന്ന ലക്ഷ്യത്തോടെ ആറ് വര്‍ഷമായി പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ആയിരക്കണക്കിന് വീടുകള്‍ അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വീടിനായി അനുവദിച്ച തുകയെക്കുറിച്ചും നിര്‍മ്മിച്ച വീടകളെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിച്ചത് ഗൗരവമായി കാണേണ്ടതാണ്. നഗരമേഖലയിലും ഗ്രാമീണ മേഖലയിലും വീടിനായി കേന്ദ്രം നല്‍കിയത് 827 കോടിയിലധികമാണ്. കൃത്യമായി പറഞ്ഞാല്‍ വീട് നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലൈഫ് മിഷന്‍ പദ്ധതിയുടെ ചുമതലക്കാരെങ്കിലും ഔദ്യോഗിക സൈറ്റില്‍ വ്യക്തമാക്കേണ്ടതായിരുന്നു. ഇതിന് പകരമായി സൈറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ പണം ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ ജില്ലതിരിച്ചുള്ള എണ്ണം മാത്രമാണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സമീപനത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ ഇകഴ്‌ത്തിക്കാട്ടാനുള്ള ശ്രമമാണ് നടത്തുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രധാനമന്ത്രി ആവാസ് യോജന (നഗരം) എന്നീ പദ്ധതികള്‍ പ്രകാരം വിവിധ ഘട്ടങ്ങളിലായി 65,092 വീടുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 2,14,262 വീടുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കി നിര്‍മ്മിച്ച ഈ 65,092 വീടുകളും ഉള്‍പ്പെടുന്നു. എന്നാല്‍ ഇത് വിളിച്ചുപറയാനുള്ള ആര്‍ജ്ജവം നമ്മുടെ ഭരണാധികാരികള്‍ക്കില്ല. വസ്തുത വെളിപ്പെടുത്തിയിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മാമാങ്കമാക്കിയ വീടുകളുടെ താക്കോല്‍ദാനത്തിന്റെ മാറ്റ് കുറയില്ലായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രകാരം ഒരു വീടിന് 72,000 രൂപ നല്‍കുന്നു. പ്രധാനമന്ത്രി ആവാസ് യോജന (നഗരം) വീടൊന്നിന് 1,50,000 രൂപയും നല്‍കുന്നു.  

കേന്ദ്രസര്‍ക്കാര്‍ വിഹിതം അനുവദിച്ച  65092 വീടുകളുടെ കണക്ക്  – 48,445 വീടുകള്‍ക്ക് (നഗരം)  ഒന്നരലക്ഷം രൂപ വച്ച് 7071600000- 16,647 വീടുകള്‍ക്ക് (ഗ്രാമം)  72,000 രൂപ വച്ച് 1198584000.  

രണ്ട് പദ്ധതികളിലുമായി 8270184000 എന്നതാണ് അനുവദിച്ച തുകയുടെ കൃത്യമായ കണക്ക്. എസ്‌സിഎഎസ്ടി വിഭാഗങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ ഈ കണക്കില്‍പ്പെടുന്നില്ല. 2016ലാണ് ലൈഫ് മിഷന്‍ എന്ന പദ്ധതി പ്രഖ്യാപിച്ചത്. 2017ല്‍ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതി പാതി വഴിപോലും എത്തിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം 5,21,671 ലക്ഷം ഗുണഭോക്താക്കള്‍ക്കായിരുന്നു വീടില്ലാതിരുന്നത്. ഭവനരഹിതരും ഭൂരഹിത ഭവനരഹിതരും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഭൂരഹിത ഭവനരഹിതര്‍ 3,37,416 ലക്ഷമാണ്. ഭൂമിയുള്ള ഭവനരഹിതര്‍ 1,84,255 ലക്ഷവും. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കണക്ക് പ്രകാരം രണ്ട് ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്ന് സമ്മതിച്ചാല്‍പ്പോലും മൂന്ന് ലക്ഷം പേര്‍ക്ക് ഇനിയും വീട് ലഭിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇനിയും സഹായം ആവശ്യമെന്ന് ചുരുക്കം. കേന്ദ്രസര്‍ക്കാര്‍ വീടുകള്‍ക്ക് സഹായം അനുവദിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കിട്ടാതെ നിര്‍മ്മാണം നിലച്ചിരിക്കുന്ന സ്ഥിതിയാണിപ്പോള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.