Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല; ജിന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗഭാക്കല്ല; നെഹ്‌റുവിന്റെ അവസാന അഭിമുഖം പുറത്ത് (വീഡിയോ)

1964 മെയ് മാസത്തിലായിരുന്നു അഭിമുഖം. മതന്യൂനപക്ഷങ്ങളെ പറ്റിയും മതം അടിസ്ഥാനമാക്കിയുള്ള 1947ലെ ഇന്ത്യന്‍ വിഭജനത്തെ കുറിച്ചും അഭിമുഖത്തില്‍ നെഹ്‌റു പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രമാകുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 04:34 pm IST
in India

ഇന്ത്യ സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മുഹമ്മദ് അലി ജിന്ന സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗഭാക്കല്ലായിരുന്നെന്നും തുറന്ന് പറയുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അവസാന അഭിമുഖം പുറത്ത്. പ്രസാര്‍ഭാരതി തങ്ങളുടെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്തുക്കളുടെ പിന്തുടര്‍ച്ചകാരാണെന്നും നെഹ്‌റു പറയുന്നുണ്ട്.  

1964 മെയ് മാസത്തിലായിരുന്നു അഭിമുഖം. മതന്യൂനപക്ഷങ്ങളെ പറ്റിയും മതം അടിസ്ഥാനമാക്കിയുള്ള 1947ലെ ഇന്ത്യന്‍ വിഭജനത്തെ കുറിച്ചും അഭിമുഖത്തില്‍ നെഹ്‌റു പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രമാകുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളായി തന്നെ തുടരുമോ എന്നതായിരുന്നു അവരുടെ ആശങ്ക. അതുകൊണ്ട് തന്നെ അത്തരമൊരു കാര്യത്തെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല- നെഹ്‌റു പറയുന്നു.

സ്വാതന്ത്ര്യ സമരങ്ങളിലെ ഗാന്ധിയുടേയും ജിന്നയുടേയും നെഹ്‌റുവിന്റെയും പങ്കിനെ കുറിച്ച് അമേരിക്കന്‍ ടിവി അവതാരകനായ അര്‍നോള്‍ഡ് മൈക്കള്‍ ചോദിച്ചപ്പോള്‍ ജിന്നയ്‌ക്ക് സമരങ്ങളില്‍ ഒരു പങ്കുമില്ലെന്ന് നെഹ്‌റു വ്യക്തമാക്കുന്നുണ്ട്. 1911ലാണ് മുസ്ലീം ലീഗ് ആരംഭിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ വിമതവിഭാഗത്തെ കൂട്ടുപിടിച്ച് ബ്രിട്ടീഷുകാരാണ് സംഘടന തുടങ്ങുന്നത്. ഇതാണ് പിന്നീട് വിഭജനത്തിന് വഴിവച്ചതെന്നും നെഹ്‌റു പറഞ്ഞു വയ്‌ക്കുന്നു.  

മുസ്ലീം ലീഗിലെ നേതാക്കളെല്ലാം വലിയ ഭൂഉടമകളാണ്. അതുകൊണ്ട് തന്നെ ഭൂപരിഷ്‌ക്കരണത്തെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്ന മുസ്ലീം ലീഗ് നേതാക്കള്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതിനേയും എതിര്‍ത്തിരുന്നു. അതാണ് വിഭജനത്തെ തങ്ങള്‍ അംഗീകരിക്കാന്‍ കാരണമായതെന്നും നെഹ്‌റു പറയുന്നുണ്ട്.  

ഇന്ത്യയില്‍ വര്‍ഷങ്ങളോളം മുസ്ലീങ്ങളുമായി സാഹോദര്യം പുലര്‍ത്തിയിരുന്നു. പക്ഷെ ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും മുസ്ലീങ്ങള്‍ ‘സന്താനവല്‍ക്കരണം’ നടത്താനും മതപരിവര്‍ത്തനം നേടാനും ആഗ്രഹിച്ചിരുന്നു. വാസ്തവത്തില്‍, ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളുടെ പിന്‍ഗാമികളാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമേ പുറത്തുനിന്ന് വന്നവരായുള്ളുവെന്നും നെഹ്‌റു വ്യക്തമാക്കുന്നുണ്ട്.  

മുസ്ലീങ്ങള്‍ വംശീയവല്‍ക്കരണത്തില്‍ ചെറിയ അളവില്‍ മാത്രമാണ് വിജയിച്ചത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദേശം നാലിലൊന്ന് ആളുകള്‍. അക്കാലത്ത് മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാമത്തെ വലിയ രാജ്യമായിരുന്നെന്നും നെഹ്‌റു ചൂണ്ടിക്കാട്ടുന്നു.

Tags: indiahinduമുസ്ലീംജവഹര്‍ലാല്‍ നെഹ്‌റുവിഭജനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

India

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.