Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല; ജിന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗഭാക്കല്ല; നെഹ്‌റുവിന്റെ അവസാന അഭിമുഖം പുറത്ത് (വീഡിയോ)

1964 മെയ് മാസത്തിലായിരുന്നു അഭിമുഖം. മതന്യൂനപക്ഷങ്ങളെ പറ്റിയും മതം അടിസ്ഥാനമാക്കിയുള്ള 1947ലെ ഇന്ത്യന്‍ വിഭജനത്തെ കുറിച്ചും അഭിമുഖത്തില്‍ നെഹ്‌റു പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രമാകുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 04:34 pm IST
in India

ഇന്ത്യ സ്വതന്ത്രമാകുന്നത് ന്യൂനപക്ഷങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മുഹമ്മദ് അലി ജിന്ന സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗഭാക്കല്ലായിരുന്നെന്നും തുറന്ന് പറയുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അവസാന അഭിമുഖം പുറത്ത്. പ്രസാര്‍ഭാരതി തങ്ങളുടെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്തുക്കളുടെ പിന്തുടര്‍ച്ചകാരാണെന്നും നെഹ്‌റു പറയുന്നുണ്ട്.  

1964 മെയ് മാസത്തിലായിരുന്നു അഭിമുഖം. മതന്യൂനപക്ഷങ്ങളെ പറ്റിയും മതം അടിസ്ഥാനമാക്കിയുള്ള 1947ലെ ഇന്ത്യന്‍ വിഭജനത്തെ കുറിച്ചും അഭിമുഖത്തില്‍ നെഹ്‌റു പറയുന്നുണ്ട്. ഇന്ത്യ സ്വതന്ത്രമാകുന്നതില്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളായി തന്നെ തുടരുമോ എന്നതായിരുന്നു അവരുടെ ആശങ്ക. അതുകൊണ്ട് തന്നെ അത്തരമൊരു കാര്യത്തെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല- നെഹ്‌റു പറയുന്നു.

സ്വാതന്ത്ര്യ സമരങ്ങളിലെ ഗാന്ധിയുടേയും ജിന്നയുടേയും നെഹ്‌റുവിന്റെയും പങ്കിനെ കുറിച്ച് അമേരിക്കന്‍ ടിവി അവതാരകനായ അര്‍നോള്‍ഡ് മൈക്കള്‍ ചോദിച്ചപ്പോള്‍ ജിന്നയ്‌ക്ക് സമരങ്ങളില്‍ ഒരു പങ്കുമില്ലെന്ന് നെഹ്‌റു വ്യക്തമാക്കുന്നുണ്ട്. 1911ലാണ് മുസ്ലീം ലീഗ് ആരംഭിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ വിമതവിഭാഗത്തെ കൂട്ടുപിടിച്ച് ബ്രിട്ടീഷുകാരാണ് സംഘടന തുടങ്ങുന്നത്. ഇതാണ് പിന്നീട് വിഭജനത്തിന് വഴിവച്ചതെന്നും നെഹ്‌റു പറഞ്ഞു വയ്‌ക്കുന്നു.  

മുസ്ലീം ലീഗിലെ നേതാക്കളെല്ലാം വലിയ ഭൂഉടമകളാണ്. അതുകൊണ്ട് തന്നെ ഭൂപരിഷ്‌ക്കരണത്തെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്ന മുസ്ലീം ലീഗ് നേതാക്കള്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതിനേയും എതിര്‍ത്തിരുന്നു. അതാണ് വിഭജനത്തെ തങ്ങള്‍ അംഗീകരിക്കാന്‍ കാരണമായതെന്നും നെഹ്‌റു പറയുന്നുണ്ട്.  

ഇന്ത്യയില്‍ വര്‍ഷങ്ങളോളം മുസ്ലീങ്ങളുമായി സാഹോദര്യം പുലര്‍ത്തിയിരുന്നു. പക്ഷെ ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും മുസ്ലീങ്ങള്‍ ‘സന്താനവല്‍ക്കരണം’ നടത്താനും മതപരിവര്‍ത്തനം നേടാനും ആഗ്രഹിച്ചിരുന്നു. വാസ്തവത്തില്‍, ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളുടെ പിന്‍ഗാമികളാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമേ പുറത്തുനിന്ന് വന്നവരായുള്ളുവെന്നും നെഹ്‌റു വ്യക്തമാക്കുന്നുണ്ട്.  

മുസ്ലീങ്ങള്‍ വംശീയവല്‍ക്കരണത്തില്‍ ചെറിയ അളവില്‍ മാത്രമാണ് വിജയിച്ചത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദേശം നാലിലൊന്ന് ആളുകള്‍. അക്കാലത്ത് മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാമത്തെ വലിയ രാജ്യമായിരുന്നെന്നും നെഹ്‌റു ചൂണ്ടിക്കാട്ടുന്നു.

Tags: indiahinduമുസ്ലീംജവഹര്‍ലാല്‍ നെഹ്‌റുവിഭജനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.