Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമാലുദ്ദീന്റെ പക്ഷപാതിത്വം തുറന്നു കാട്ടിയ സെക്രട്ടറി പുറത്ത്; അജോയ് ചന്ദ്രന്‍ പുതിയ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമാലുദ്ദീന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം ഇത്തവണ മത്സര രംഗത്തുണ്ട്. അതിനാല്‍ ജൂറി നിര്‍ണയത്തില്‍ ചെയര്‍മാന്‍ ആധിപത്യം പുലര്‍ത്തുന്നതു ശരിയല്ലെന്ന സെക്രട്ടറിയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്കു കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 02:58 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന ‘നൈന്‍’ മകന്റെ സിനിമയായതുകൊണ്ട് തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ അച്ഛന്‍ ജൂറിയില്‍ വേണ്ടെന്ന് തുറന്നടിച്ച  മഹേഷ് പഞ്ചുവിനെ അക്കാദമി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. 

നേരത്തെ മഹേഷ് പഞ്ചുവിനെ  സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയര്‍മാന്‍ കമലും വൈസ് ചെയര്‍ പേഴ്സണ്‍ ബീനാ പോളും സാംസ്‌കാരിക മന്ത്രി എ.കെ ബാലനെ കണ്ടിരുന്നു.

ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമാലുദ്ദീന്റെ മകന്‍ ജനുസ് മുഹമ്മദിന്റെ നയന്‍ എന്ന ചിത്രം ഇത്തവണ മത്സര രംഗത്തുണ്ട്. അതിനാല്‍ ജൂറി നിര്‍ണയത്തില്‍ ചെയര്‍മാന്‍ ആധിപത്യം പുലര്‍ത്തുന്നതു ശരിയല്ലെന്ന സെക്രട്ടറിയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്കു കാരണമായത്. തര്‍ക്കത്തെത്തുടര്‍ന്ന് ചെയര്‍മാനും വൈസ് ചെയര്‍പഴ്സണും ചേര്‍ന്ന് ഒരു ജൂറിയെയും സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറ്റൊരു ജൂറിയെയും തയാറാക്കിയെങ്കിലും സാംസ്‌കാരിക വകുപ്പ് രണ്ടും അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവിഭാഗമായ അക്കാദമിയില്‍നിന്നും സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് കമലും ബീനാപോളും സിബി മലയിലും വകുപ്പു മന്ത്രിയെ കാണുകയായിരുന്നു.

തര്‍ക്കത്തെത്തുടര്‍ന്ന് അവാര്‍ഡു നിര്‍ണയ ജൂറിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനിടയില്‍ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരുകൂട്ടം സംവിധായകര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. അവരുടെ സിനിമകള്‍ തഴയുകയും ചിലരുടെ താല്‍പര്യപ്രകാരമാണ് അക്കാദമി പ്രവര്‍ത്തിക്കുന്നതെന്നുമാണ് അവരുടെ പരാതിയിലുള്ളത്. ഇത്തവണ 120 സിനിമകള്‍ ലഭിച്ചെങ്കിലും യോഗ്യതയുള്ളവ 119 മാത്രമാണ്. പ്രവേശന ഫീസ് അടയ്‌ക്കുകയും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യാത്തതിന്റെ പേരില്‍ ഒരു സിനിമ അയോഗ്യമാക്കി.

കഴിഞ്ഞ രാജ്യാന്തരചലച്ചിത്ര മേളക്കു മുന്‍പുതന്നെ അക്കാദമിയില്‍ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങളാണ്  സെക്രട്ടറിയെ പുത്താക്കുന്ന തലം വരെ കാര്യങ്ങളെ എത്തിച്ചത്. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വന്‍തുകക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാന്‍ അക്കാദമിയിലെ ഇരുവിഭാഗവും തയാറായിരുന്നു. അതിനുശേഷം ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരനിര്‍ണയ ജൂറിയെ രൂപീകരിക്കുന്ന വിഷയമാണ് പുതിയ തര്‍ക്കങ്ങള്‍ക്കു കാരണമായത്.  

Tags: keralaസംസ്ഥാനഅവാർഡ്കമാലുദ്ദീന്‍കമല്‍സംസ്ഥാന ചലച്ചിത്ര അക്കാദമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.