Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീചട്ടമ്പി സ്വാമികളുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രം ശ്രീവിദ്യാധിരാജ സഭയ്‌ക്ക് പതിച്ചു നല്‍ കാമെന്ന് മന്ത്രി

നവോത്ഥാന നായകരില്‍ പ്രമുഖനായ ചട്ടമ്പിസ്വാമിയുടെ സ്മാരകം രാത്രിയുടെ മറവില്‍ പിട്ിച്ചെടുത്തത് അനീതിയാണെന്ന് ഒ.രാജഗോപാല്‍ കുറ്റപ്പെടുത്തി. തിരികെ എടുക്കുന്ന സ്ഥലം കിഴക്കേക്കോട്ട, തമ്പാനൂര്‍ ഭാഗങ്ങളിലെ വെളളപ്പൊക്ക നിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗിക്കുന്നതു സംബന്ധിച്ച് സാങ്കേതിക പഠനം നടത്തും മന്ത്രി മറുപടിയായി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 01:48 pm IST
in Kerala

തിരുവനന്തപുരം: കിഴക്കേകോട്ടയില്‍  ശ്രീവിദ്യാധിരാജ സഭയക്ക് നല്‍കിയ ഭൂമി തിരിച്ചെടുത്തതില്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ മാത്രമാണ്  സര്‍ക്കാര്‍  സ്വീകരിച്ചിരിച്ചിട്ടുളളതെന്ന് റവന്യു മന്ത്രി സി ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഭൂമിയില്‍  ശ്രീചട്ടമ്പി സ്വാമികളുടെ ക്ഷേത്രം നിലനില്‍ക്കുന്നുവെന്ന വസ്തുത പരിഗണിച്ച് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രം ശ്രീവിദ്യാധിരാജ  സഭയ്‌ക്ക് അപേക്ഷ സമര്‍പ്പിക്കുന്നപക്ഷം പതിച്ചു നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും ഒ രാജഗോപാലിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.

നവോത്ഥാന നായകരില്‍ പ്രമുഖനായ ചട്ടമ്പിസ്വാമിയുടെ സ്മാരകം രാത്രിയുടെ മറവില്‍ പിട്ിച്ചെടുത്തത് അനീതിയാണെന്ന് ഒ.രാജഗോപാല്‍ കുറ്റപ്പെടുത്തി.

തിരികെ എടുക്കുന്ന സ്ഥലം കിഴക്കേക്കോട്ട,  തമ്പാനൂര്‍ ഭാഗങ്ങളിലെ വെളളപ്പൊക്ക നിര്‍മ്മാര്‍ജ്ജനത്തിന്  ഉപയോഗിക്കുന്നതു സംബന്ധിച്ച് സാങ്കേതിക പഠനം നടത്തും മന്ത്രി മറുപടിയായി പറഞ്ഞു.

‘പാത്രക്കുളം’ എന്നറിയപ്പെടുന്നതുമായ 65 സെന്റ് സര്‍ക്കാര്‍ ഭൂമി  ജൂണ്‍ 9ന്് ശ്രീവിദ്യാധിരാജ സഭ എന്ന സംഘടനയ്‌ക്ക് ചട്ടമ്പിസ്വാമി സ്മാരകം, ലൈബ്രറി-കം-ഓഫീസ്  എന്നിവ നിര്‍മ്മിക്കുന്നതിന് സെന്റ് ഒന്നിന് 750/- രൂപ നിരക്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ചു നല്‍കി.  തുകയുടെ 50% ഉടനെയും ബാക്കി 50% രണ്ടു ഗഡുക്കളായി അടയ്‌ക്കാനും ഭൂമി പതിച്ചു കൊടുത്ത ആവശ്യത്തിന് മാത്രമെ  ഉപയോഗിക്കാവൂ എന്നും വ്യവസ്ഥ ചെയ്തുകൊണ്ട് ഉത്തരവ്  പുറപ്പെടുവിച്ചിരുന്നു.  എന്നാല്‍ തുക അടയ്‌ക്കുന്നതിനുളള വ്യവസ്ഥകള്‍  ലംഘിക്കപ്പെട്ടു എന്ന്  കണ്ടെത്തിയതിനെ തുടര്‍ന്ന്   ഡിസംബര്‍ 21 ന്  ഭൂമിപതിവ്  ഉത്തരവ്  സര്‍ക്കാര്‍ റദ്ദ് ചെയ്തു.   ഇതിനെതിരെ വിദ്യാധിരാജ ട്രസ്റ്റ് ഹൈക്കോടതിയില്‍ പോയി.  ഹൈക്കോടതി  29.03.2017-ന് പുറപ്പെടുവിച്ചിരിക്കുന്ന വിധിന്യായ പ്രകാരം ശ്രീവിദ്യാധിരാജ  സഭയ്‌ക്ക് നല്‍കിയ  ഭൂമി തിരിച്ചെടുക്കുന്നതിന്  പുറപ്പെടുവിച്ച ഉത്തരവ്  പ്രസക്തമായ  ചില വസ്തുതകള്‍ പരിഗണിക്കാതെയാണെന്ന് കണ്ടെത്തി  2017 മാര്‍ച്ച് 3ന് റദ്ദാക്കി.

ബന്ധപ്പെട്ട അധികാരികള്‍ക്ക്  തക്കതായ  കാരണങ്ങളിന്മേല്‍ വിദ്യാധിരാജ  സഭയ്‌ക്ക് നല്‍കിയ  ഭൂമി തിരിച്ചെടുക്കുന്ന കാര്യം പുനപരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്ന് ഉത്തരവാകുകയും ചെയ്തു

വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശ്രീവിദ്യാധിരാജ ട്രസ്റ്റിന്റെ  പ്രതിനിധികളെയും ലാന്‍ഡ് റവന്യൂ  കമ്മീഷണറേറ്റിലെയും   ജില്ലാ കളക്ടറേറ്റിലെയും  ബന്ധപ്പെട്ട  ഉദ്യോഗസ്ഥരെയും   നേരില്‍ കേട്ടു.

അതിന്റെ അടിസ്ഥാനത്തിലും മറ്റ് വസ്തുതകള്‍ പരിഗണിച്ചും 2019 ഏപ്രില്‍ 5 ന്  ഭൂമി പതിച്ചുനല്‍കിയ ഉത്തരവ് റദ്ദ് ചെയ്ത് ഭൂമിതിരിച്ചെടുക്കുന്നതിന് ഉത്തരവായി.  

ഈ ഉത്തരവിനെതിരെ, ശ്രീവിദ്യാധിരാജ ട്രസ്റ്റ് ഭാരവാഹികള്‍ ഹെക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു  2019 ഡിസംബര്‍ 11 ലെ കോടതി ഉത്തരവ്  പ്രകാരം ബന്ധപ്പെട്ട  കക്ഷികളെ  ഒന്നു കൂടി  നേരില്‍ കേട്ട്  തീരുമാനമെടുക്കാനും തീരുമാനമായി

ആയതിന്‍ പ്രകാരം  പരാതിക്കാരെ  റവന്യൂ വകുപ്പ്  സെക്രട്ടറി   രണ്ടു തവണ  നേരില്‍ കേള്‍ക്കുകയുണ്ടായി.  ഹിയറിംഗില്‍  ഉന്നയിക്കപ്പെട്ട കാര്യങ്ങളും  ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളും  എല്ലാം കോടതി  വിധി ന്യായവും  വളരെ  വിശദമായി  പരിശോധിച്ച് ഭൂമി പതിച്ചു നല്‍കിയ ഉത്തരവിലെ ഭൂമി വില അടയ്‌ക്കണം എന്നത് ഉള്‍പ്പെടെയുളള വ്യവസ്ഥകള്‍ വിദ്യാധിരാജ സഭ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ  അടിസ്ഥാനത്തില്‍  ഭൂമി തിരികെയെടുത്ത് സര്‍ക്കാര്‍ ഭൂമിയായി സംരക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

Kerala

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.