Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അടൂരിലെ സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ അക്രമം ആസൂത്രിതം

ആശ്രമത്തിലെ കട്ടിലുകള്‍ ചവിട്ടിയൊടിച്ചു, വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഇരുമ്പ് അലമാരകള്‍ തല്ലിത്തകര്‍ത്തു. ആശ്രമത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന പതിനാറോളം സിസിടിവി ക്യാമറകളും ഇവര്‍ നശിപ്പിച്ചു. വാര്‍ഡന്മാരെ പോലും കൂട്ടംകൂടി ശാരീരികമായി ഉപദ്രവിച്ച സംഭവങ്ങളുമുണ്ടായിട്ടുള്ളതായി ബാലാശ്രമം നടത്തിപ്പുകാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 10:20 am IST
in Pathanamthitta

പത്തനംതിട്ട: അടൂര്‍ ചേന്നംപള്ളി അമ്മകണ്ടകര സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ അക്രമം ആസൂത്രിതമെന്ന് ബാലാശ്രമം അധികൃതര്‍. ലഹരിവസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്ന കുട്ടികളെ വാര്‍ഡന്മാര്‍ ചോദ്യം ചെയ്തത് മുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിന്റെ പേരില്‍ ബാലാശ്രമത്തിന് കനത്ത നാശനഷ്ടങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വരുത്തിയത്.  

ആശ്രമത്തിലെ കട്ടിലുകള്‍ ചവിട്ടിയൊടിച്ചു, വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഇരുമ്പ് അലമാരകള്‍ തല്ലിത്തകര്‍ത്തു. ആശ്രമത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന പതിനാറോളം സിസിടിവി ക്യാമറകളും ഇവര്‍ നശിപ്പിച്ചു. വാര്‍ഡന്മാരെ പോലും കൂട്ടംകൂടി ശാരീരികമായി ഉപദ്രവിച്ച സംഭവങ്ങളുമുണ്ടായിട്ടുള്ളതായി ബാലാശ്രമം നടത്തിപ്പുകാര്‍ പറയുന്നു.  

വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് ആശ്രമത്തില്‍ അന്നദാനം ബുക്ക് ചെയ്യാന്‍ എത്തിയവരെ ഇവര്‍ മര്‍ദ്ദിച്ചത്. ഈ ബഹളത്തിനിടയില്‍ ചിതറിയോടിയ പല കുട്ടികള്‍ക്കും വീണു പരിക്കേറ്റു. അക്രമത്തിന് നേതൃത്വം നല്‍കിയ കുട്ടിയും സുഹൃത്തുക്കളും ആശ്രമത്തിന് പുറത്തെത്തി അവിടെയുണ്ടായിരുന്ന പുറത്തെ സിപിഎം സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തുകയായിരുന്നു.  

ഇവര്‍ പഠിക്കുന്ന സമയത്ത് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരാണ്. ബാലാശ്രമത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു, എന്നാല്‍ ആധുനിക സജ്ജീകരണങ്ങളുള്ള ഫോണുകള്‍ ഇവര്‍ ഉപയോഗിച്ചിരുന്നതായി ആശ്രമ അധികൃതര്‍ വ്യക്തമാക്കി. ഇത്തരം ഫോണുകള്‍ ഇവരുടെ പക്കല്‍ എത്തിയത് ദുരൂഹമാണ്. ഇതെല്ലാം ചോദ്യം ചെയ്യുന്നതും ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉപദേശിക്കുന്നതും വാര്‍ഡന്മാരോട് പകയുണ്ടാക്കാന്‍ കാരണമായതായും പറയുന്നു. ഇതാണ് വാര്‍ഡന്മാര്‍ക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.  

ബാലാശ്രത്തില്‍ നടന്ന സംഭവങ്ങളെ പറ്റി ചോദിച്ചറിയാന്‍ എന്ന വ്യാജേന വാര്‍ഡന്‍മാരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. അന്നദാനം ബുക്ക് ചെയ്യാന്‍ എത്തിയവരെ മര്‍ദ്ദിച്ചതിനു നേതൃത്വം നല്‍കിയ ഒരു കുട്ടിയെ മുന്‍പ്  ബാലാശ്രമത്തില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സിഡബ്ല്യുസിയില്‍ എത്തിച്ചിരുന്നു. അവരുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തുള്ള മാനസികാരോഗ്യകേന്ദ്രത്തില്‍ ഒരു മാസത്തെ ചികിത്സക്ക് വിധേയനാക്കി. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി രണ്ട് ദിവസത്തിനുള്ളിലാണ് ഈ സംഭവങ്ങള്‍.

ബാലാശ്രമത്തിലെ തകര്‍ത്ത ഇരുമ്പ് അലമാരകളും കട്ടിലുകളും ഇന്നലെ ബാലാശ്രമത്തില്‍ എത്തിയ സിഡബ്ല്യുസി ചെയര്‍മാന്‍ സക്കീര്‍ ഹുസൈനും സംഘവും നേരില്‍ക്കണ്ട് ബോധ്യപ്പെട്ടു.  

ഈ വര്‍ഷം സിഡബ്ല്യുസിയുടെ നിര്‍ദേശപ്രകാരം എത്തിയ നാല് കുട്ടികളാണ് ബാലാശ്രമത്തിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ആശ്രമം അധികൃതര്‍ പറഞ്ഞു. ഇവരെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ആശ്രമത്തില്‍ നിന്ന് നിരവധി തവണ സിഡബ്ല്യുസിയെ സമീപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.