Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 223

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Feb 29, 2020, 04:32 am IST
in Samskriti

ബൗദ്ധദാര്‍ശനികരും ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ശാലിസ്തംബസൂത്രത്തിലെ വിവരണം ചന്ദ്രകീര്‍ത്തി എന്ന ബൗദ്ധാചാര്യന്‍ ഇപ്രകാരം വിശദമാക്കുന്നു ആറു ഘടകങ്ങള്‍(ധാതുക്കള്‍) ചേര്‍ന്നാണ് ഭ്രൂണം രൂപപ്പെടുന്നത് (ഷണ്ണാം ധാതൂനാം സമവായാല്‍). ശരീരഘടകങ്ങളെ യോജിപ്പിച്ചു നിര്‍ത്തുന്ന ധാതുവാണ് പൃഥ്വീധാതു. ഖര,ദ്രവരൂപത്തിലുള്ള ഭക്ഷണത്തെ ദഹിപ്പിക്കുന്നതാണ് അഗ്നിധാതു. ഉച്ഛ്വാസനിശ്വാസങ്ങളുണ്ടാക്കുന്നതാണ് വായുധാതു. ശരീരത്തിലെ നിരവധി സുഷിരങ്ങളുണ്ടാക്കുന്നതാണ് ആകാശധാതു. അറിവ് ഉണ്ടാക്കുന്നതാണ് വിജ്ഞാനധാതു. ഇവ ആറും ചേരുമ്പോളാണ് ശരീരം ഉണ്ടാകുന്നത് (സര്‍വേഷാം സമവായാല്‍ കായസ്യോല്‍പത്തിര്‍ഭവതി). മറ്റു പല തരം കാരണങ്ങളുമായി ചേര്‍ന്ന് വിജ്ഞാനധാതു നാമരൂപാത്മകമായ അങ്കുരത്തെ ഉല്‍പാദിപ്പിക്കുന്നു. ്അങ്ങനെ രൂപപ്പെടുന്ന ഭ്രൂണം അതു തനിച്ചോ, അതും മറ്റൊരു ഭ്രൂണവും ചേര്‍ന്നോ, ഈശ്വരനോ, കാലമോ, പ്രകൃതിയോ, ഒരൊറ്റ കാരണമോ, അകാരണമോ അല്ല

ഭ്രൂണത്തെ നിര്‍മ്മിക്കുന്നത്. പിന്നെയോ, മാതാപിതാക്കളുടെ അംശങ്ങള്‍ അനുയോജ്യമായ കാലവേളയില്‍ ചേരുമ്പോഴാണ് അതുണ്ടാകുന്നത്. മാതാപിതാക്കളുടെ അംശങ്ങള്‍ മേല്‍പ്പറഞ്ഞ ആദ്യത്തെ അഞ്ചു ധാതുക്കളെ നല്‍കുന്നു. അവ ആറാമത്തെ ധാതവായ വിജ്ഞാനധാതുവുമായി ചേര്‍ന്ന് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു (മാധ്യമികവൃത്തി). ആറു ധാതുക്കളുടെ സംയോജനഫലമാണ് ഭ്രൂണം എന്ന ഈ ബൗദ്ധകല്‍പന ചരകന്റെവാക്കുകളെ ഓര്‍മ്മിപ്പിക്കുന്നു (ചരകസംഹിതാ 4. 3). ഭ്രൂണത്തിന്റെ ഉത്ഭവവികാസങ്ങളുടെ കാരണങ്ങളെപ്പറ്റി വിവിധആചാര്യന്മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ സംഗ്രഹം ഈ ഭാഗത്ത് ചരകാചാര്യര്‍ നല്‍കുന്നുണ്ട്. ആത്രേയനും ഭരദ്വാജനും തമ്മിലുള്ള നീണ്ട സംവാദം ഈ വിഷയത്തില്‍ ആചാര്യന്മാര്‍ എത്ര ആഴത്തിലും യുക്തിബദ്ധമായും ചിന്തിച്ചിരുന്നു എന്നതിനെ വ്യക്തമാക്കുന്നു. അണ്ഡജം, ജരായുജം, സ്വേദജം, ഉല്‍ഭിദം എന്നിങ്ങനെ നാലുതരം ജീവജാലോല്‍പത്തിയെ പരാമര്‍ശിക്കുന്നുണ്ട്. ശരീരഭാഗങ്ങള്‍ മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്നതാണെങ്കിലും ജ്ഞാനേന്ദ്രിയങ്ങള്‍ ശിശുവിന്റെ ആത്മാവില്‍ നിന്നുണ്ടാകുന്നതും ആത് പൂര്‍വജന്മകര്‍മ്മവും ആയി ബന്ധപ്പെട്ടതാണെന്നും പറയുന്നു. ഈ അഞ്ച് ഇന്ദ്രിയങ്ങളും മനസ്സ് അഥവാ സത്വവും ചേര്‍ന്നാലാണ് ആത്മാവിനു പ്രപഞ്ചബോധം അനുഭവപ്പെടുന്നത്. പക്ഷെ ഈ ആത്മാവിന് മനസ്സ് സദാ കൂടെ ഉള്ളതിനാല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ ചേരാതെ തന്നെ സ്വബോധം ഉണ്ട്. സ്വപ്‌നാവസ്ഥ അതിനു തെളിവായി പറയുന്നു. പ്രായോഗികമായ പ്രവൃത്തിക്ക് പഞ്ചേന്ദ്രിയങ്ങളുടെയും മനസ്സിന്റെയും സഹായം ആവശ്യമാണെങ്കിലും അവയുടെ അഭാവത്തിലും ആത്മാവിന് തന്റെ സ്വരൂപാവസ്ഥയില്‍ എല്ലാ തരത്തിലുമുള്ള അറിവു നേടാന്‍ കഴിയുമെന്ന് ആത്രേയന്‍ അഭിപ്രായപ്പെടുന്നു. കുടം ഉണ്ടാക്കാന്‍ അറിയുന്ന കുംഭകാരന്‍ മറ്റു സാമഗ്രികളുടെ സഹായമുണ്ടെങ്കിലല്ലേ നിര്‍മ്മാണം സാധ്യമാകൂ.

ആത്മാവിനെക്കുറിച്ചുള്ള ചരകസംഹിതയിലെ കല്‍പ്പന (ചക്രപാണിയുടെ വ്യാഖ്യാനമനുസരിച്ച്) സാംഖ്യം, വേദാന്തം, ന്യായവൈശേഷികം എന്നീ ഇതരഹിന്ദുദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നു ദാസ്ഗുപ്ത പറയുന്നു. അത് സാംഖ്യന്മാര്‍ പറയുന്നതുപോലെ കേവലം ശുദ്ധബുദ്ധി അല്ല. വേദാന്തികളുടെ സച്ചിദാനന്ദവുമല്ല അത്. ന്യായവൈശേഷികര്‍ക്ക് മനസ്സ് അണുവാണ്. അതിനാല്‍ ആത്മാവിന് മനസ്സുമായി ഇവിടെ സ്വീകരിച്ചതു പോലെ എപ്പോഴും ബന്ധമില്ല. എന്നാല്‍ ആത്മാവിന് എപ്പോഴും അമൂര്‍ത്തമായ ബോധമുണ്ടെന്ന കല്‍പനക്ക് സാംഖ്യവേദാന്തകല്‍പനകളുമായി നേരിയ സാദൃശ്യം ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

World

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

India

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

Samskriti

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

പുതിയ വാര്‍ത്തകള്‍

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.