Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം 223

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Feb 29, 2020, 04:32 am IST
in Samskriti

ബൗദ്ധദാര്‍ശനികരും ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ശാലിസ്തംബസൂത്രത്തിലെ വിവരണം ചന്ദ്രകീര്‍ത്തി എന്ന ബൗദ്ധാചാര്യന്‍ ഇപ്രകാരം വിശദമാക്കുന്നു ആറു ഘടകങ്ങള്‍(ധാതുക്കള്‍) ചേര്‍ന്നാണ് ഭ്രൂണം രൂപപ്പെടുന്നത് (ഷണ്ണാം ധാതൂനാം സമവായാല്‍). ശരീരഘടകങ്ങളെ യോജിപ്പിച്ചു നിര്‍ത്തുന്ന ധാതുവാണ് പൃഥ്വീധാതു. ഖര,ദ്രവരൂപത്തിലുള്ള ഭക്ഷണത്തെ ദഹിപ്പിക്കുന്നതാണ് അഗ്നിധാതു. ഉച്ഛ്വാസനിശ്വാസങ്ങളുണ്ടാക്കുന്നതാണ് വായുധാതു. ശരീരത്തിലെ നിരവധി സുഷിരങ്ങളുണ്ടാക്കുന്നതാണ് ആകാശധാതു. അറിവ് ഉണ്ടാക്കുന്നതാണ് വിജ്ഞാനധാതു. ഇവ ആറും ചേരുമ്പോളാണ് ശരീരം ഉണ്ടാകുന്നത് (സര്‍വേഷാം സമവായാല്‍ കായസ്യോല്‍പത്തിര്‍ഭവതി). മറ്റു പല തരം കാരണങ്ങളുമായി ചേര്‍ന്ന് വിജ്ഞാനധാതു നാമരൂപാത്മകമായ അങ്കുരത്തെ ഉല്‍പാദിപ്പിക്കുന്നു. ്അങ്ങനെ രൂപപ്പെടുന്ന ഭ്രൂണം അതു തനിച്ചോ, അതും മറ്റൊരു ഭ്രൂണവും ചേര്‍ന്നോ, ഈശ്വരനോ, കാലമോ, പ്രകൃതിയോ, ഒരൊറ്റ കാരണമോ, അകാരണമോ അല്ല

ഭ്രൂണത്തെ നിര്‍മ്മിക്കുന്നത്. പിന്നെയോ, മാതാപിതാക്കളുടെ അംശങ്ങള്‍ അനുയോജ്യമായ കാലവേളയില്‍ ചേരുമ്പോഴാണ് അതുണ്ടാകുന്നത്. മാതാപിതാക്കളുടെ അംശങ്ങള്‍ മേല്‍പ്പറഞ്ഞ ആദ്യത്തെ അഞ്ചു ധാതുക്കളെ നല്‍കുന്നു. അവ ആറാമത്തെ ധാതവായ വിജ്ഞാനധാതുവുമായി ചേര്‍ന്ന് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു (മാധ്യമികവൃത്തി). ആറു ധാതുക്കളുടെ സംയോജനഫലമാണ് ഭ്രൂണം എന്ന ഈ ബൗദ്ധകല്‍പന ചരകന്റെവാക്കുകളെ ഓര്‍മ്മിപ്പിക്കുന്നു (ചരകസംഹിതാ 4. 3). ഭ്രൂണത്തിന്റെ ഉത്ഭവവികാസങ്ങളുടെ കാരണങ്ങളെപ്പറ്റി വിവിധആചാര്യന്മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ സംഗ്രഹം ഈ ഭാഗത്ത് ചരകാചാര്യര്‍ നല്‍കുന്നുണ്ട്. ആത്രേയനും ഭരദ്വാജനും തമ്മിലുള്ള നീണ്ട സംവാദം ഈ വിഷയത്തില്‍ ആചാര്യന്മാര്‍ എത്ര ആഴത്തിലും യുക്തിബദ്ധമായും ചിന്തിച്ചിരുന്നു എന്നതിനെ വ്യക്തമാക്കുന്നു. അണ്ഡജം, ജരായുജം, സ്വേദജം, ഉല്‍ഭിദം എന്നിങ്ങനെ നാലുതരം ജീവജാലോല്‍പത്തിയെ പരാമര്‍ശിക്കുന്നുണ്ട്. ശരീരഭാഗങ്ങള്‍ മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്നതാണെങ്കിലും ജ്ഞാനേന്ദ്രിയങ്ങള്‍ ശിശുവിന്റെ ആത്മാവില്‍ നിന്നുണ്ടാകുന്നതും ആത് പൂര്‍വജന്മകര്‍മ്മവും ആയി ബന്ധപ്പെട്ടതാണെന്നും പറയുന്നു. ഈ അഞ്ച് ഇന്ദ്രിയങ്ങളും മനസ്സ് അഥവാ സത്വവും ചേര്‍ന്നാലാണ് ആത്മാവിനു പ്രപഞ്ചബോധം അനുഭവപ്പെടുന്നത്. പക്ഷെ ഈ ആത്മാവിന് മനസ്സ് സദാ കൂടെ ഉള്ളതിനാല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ ചേരാതെ തന്നെ സ്വബോധം ഉണ്ട്. സ്വപ്‌നാവസ്ഥ അതിനു തെളിവായി പറയുന്നു. പ്രായോഗികമായ പ്രവൃത്തിക്ക് പഞ്ചേന്ദ്രിയങ്ങളുടെയും മനസ്സിന്റെയും സഹായം ആവശ്യമാണെങ്കിലും അവയുടെ അഭാവത്തിലും ആത്മാവിന് തന്റെ സ്വരൂപാവസ്ഥയില്‍ എല്ലാ തരത്തിലുമുള്ള അറിവു നേടാന്‍ കഴിയുമെന്ന് ആത്രേയന്‍ അഭിപ്രായപ്പെടുന്നു. കുടം ഉണ്ടാക്കാന്‍ അറിയുന്ന കുംഭകാരന്‍ മറ്റു സാമഗ്രികളുടെ സഹായമുണ്ടെങ്കിലല്ലേ നിര്‍മ്മാണം സാധ്യമാകൂ.

ആത്മാവിനെക്കുറിച്ചുള്ള ചരകസംഹിതയിലെ കല്‍പ്പന (ചക്രപാണിയുടെ വ്യാഖ്യാനമനുസരിച്ച്) സാംഖ്യം, വേദാന്തം, ന്യായവൈശേഷികം എന്നീ ഇതരഹിന്ദുദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നു ദാസ്ഗുപ്ത പറയുന്നു. അത് സാംഖ്യന്മാര്‍ പറയുന്നതുപോലെ കേവലം ശുദ്ധബുദ്ധി അല്ല. വേദാന്തികളുടെ സച്ചിദാനന്ദവുമല്ല അത്. ന്യായവൈശേഷികര്‍ക്ക് മനസ്സ് അണുവാണ്. അതിനാല്‍ ആത്മാവിന് മനസ്സുമായി ഇവിടെ സ്വീകരിച്ചതു പോലെ എപ്പോഴും ബന്ധമില്ല. എന്നാല്‍ ആത്മാവിന് എപ്പോഴും അമൂര്‍ത്തമായ ബോധമുണ്ടെന്ന കല്‍പനക്ക് സാംഖ്യവേദാന്തകല്‍പനകളുമായി നേരിയ സാദൃശ്യം ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

Kerala

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.