Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനാത്മാവിനെ വെടിഞ്ഞ് ആത്മാവിനെ സാക്ഷാത്കരിക്കുക

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 31, 2020, 04:45 am IST
in Samskriti

ശ്ലോകം 70

തതഃ ശ്രുതിസ്തന്‍മനനം സതത്ത്വ-

ധ്യാനം ചിരം നിത്യ നിരന്തരം മുനേഃ 

തതോളവികല്പം പരമേത്യ വിദ്വാന്‍

ഇഹൈവ നിര്‍വ്വാണസുഖം സമൃച്ഛതി

അനന്തരം ഗുരുവില്‍ നിന്ന് വേദാന്തവാക്യത്തെ ശ്രവിക്കണം. കേട്ടതിനെ മനനം ചെയ്ത് ഉറപ്പിക്കണം. തുടര്‍ന്ന് പരമതത്ത്വത്തെ ഇടവിടാതെ വളരെക്കാലം നിത്യമായി ധ്യാനിക്കണം. ഇങ്ങനെയായാല്‍ വിദ്വാനും മുനിയുമായ സാധകന്‍ പരമമായ നിര്‍വികല്പാവസ്ഥയെ നേടി ഈ ജന്മം തന്നെ നിര്‍മാണസുഖം അനുഭവിക്കുന്നു.

സംസാരബന്ധനത്തില്‍ വിമുക്തനായി പരമമായ കൈവല്യ പദത്തെ നേടാന്‍ അനുഷ്ഠിക്കേണ്ട വിവിധ ഉപായങ്ങളെക്കുറിച്ചാണ് ആചാര്യ സ്വാമികള്‍ ഇവിടെ പറയുന്നത്. വിരക്തനായ  സാധകന് വേണ്ട ആന്തരസാധനകളെ ഇവിടെ വിവരിക്കുന്നു.

വിഷയങ്ങളില്‍ താല്പര്യമില്ലാത്തവനും ശമം മുതലായ ഗുണങ്ങളുള്ളയാളുമാണ് ശ്രവണത്തിന് അധികാരി. ഗുരുമുഖത്ത് നിന്ന് ഒരു ഉപനിഷത്തെങ്കിലും സാധകന്‍ നല്ലപോലെ കേള്‍ക്കണം. വേദാന്തവാക്യം കേട്ടതിനെ മനനം ചെയ്യണം. വേദാന്ത വാക്യങ്ങളുടെ അര്‍ത്ഥത്തെ നിര്‍ണയം സാധിക്കുന്ന തരത്തില്‍ യുക്തിപൂര്‍വ്വം വിചാരം ചെയ്യുന്നതാണ് മനനം.

 തുടര്‍ന്ന് നടക്കേണ്ടത് നിരന്തരമായ ധ്യാനമാണ്. ശരീരം മുതലായവയിലുള്ള മിഥ്യാഭിമാനങ്ങളെ നീക്കി, സച്ചിദാനന്ദ സ്വരൂപിയായ ആത്മാവാണ് ഞാന്‍ എന്ന് നിരന്തര ഭാവനയാണ് ധ്യാനം.  വളരെക്കാലം നന്നായി ധ്യാനത്തെ അനുഷ്ഠിക്കണം. ധ്യാനത്തെ പറയുന്നിടത്ത് ചിരം, നിത്യം, നിരന്തരം എന്നിങ്ങനെ ഉപയോഗിച്ചത് വളരെ ശ്രദ്ധേയമാണ്.

 വളരെക്കാലം ധ്യാനം അഭ്യസിച്ചാല്‍ ഈ ജന്മത്തില്‍ തന്നെ പരമ നിര്‍വികല്പാവസ്ഥയായ സ്ഥിതപ്രജ്ഞത്വത്തെ നേടാം. അത് നിര്‍വ്വാണ സുഖത്തെ അനഭവമാക്കും.

 മനോവൃത്തികള്‍ കെട്ടടങ്ങിയ അവസ്ഥയാണ് നിര്‍വ്വാണം. സ്വസ്വരൂപമായ ആത്മതത്വത്തെ സാക്ഷാത്കരിക്കുന്നതോടെ ചിന്തകളുടെ പ്രവാഹമായ മനസ്സ് നിലയ്‌ക്കുന്നു. പുതിയ ചിന്തകളൊന്നും ഉദിക്കാതാവുന്നു. ചിത്തവൃത്തികളെല്ലാം കെട്ടടങ്ങിയ ഈ അവസ്ഥയാണ് നിര്‍വാണം അഥവാ നിര്‍വികല്പ സമാധി.

 ധ്യാനിക്കുന്ന വേളയില്‍ “ഞാന്‍ ധ്യാനിക്കുന്നു  ധ്യേയ വസ്തുവില്‍ വിലയിക്കാറായി എന്ന തോന്നല്‍ നേരിയ തോതിലെങ്കിലും ഉണ്ടെങ്കില്‍ അതിനെ സവികല്പമായ സമാധി എന്ന് പറയുന്നു. ധ്യാനിക്കുക എന്നത് നിശ്ശേഷം നിലച്ച് ധ്യാനിക്കുന്നയാളുടെ വ്യക്തിത്വം ആത്മസ്വരൂപത്തില്‍ ലയിച്ച് ഒന്നായ അവസ്ഥയെയാണ് നിര്‍വികല്പ സമാധി എന്ന് പറയുന്നത്. ബ്രഹ്മാനന്ദത്തെ അനുഭവമാക്കുന്ന നിര്‍വ്വാണസുഖം ഇവിടെ ഈ ജന്മത്തില്‍ തന്നെ നേടാമെന്നും വ്യക്തമാക്കുന്നു.

ശ്ലോകം 71

യദ്‌ബോദ്ധവ്യം തവേദാനീം 

ആത്മാനാത്മ വിവേചനം

തദുച്യതേ മയാ സമ്യക് 

ശ്രുത്വാത്മന്യവധാരയ

ആത്മാ അനാത്മാവിവേചനം എന്താണെന്ന് വിസ്തരിച്ച് ഞാന്‍ നിനക്ക് പറഞ്ഞു തരാം. അത് നീ അറിയേണ്ടതാണ്.വളരെ ശ്രദ്ധയോടെ കേട്ടറിയൂ.

നേരത്തേ ശിഷ്യന്‍ ആത്മാവിനേയും അനാത്മാവിനേയും കുറിച്ച് ചോദിച്ചതിന്റെ ഉത്തരമാണ് ഇനി ഗുരു ഇവിടെ വിവരിക്കുവാന്‍ പോകുന്നത്. എന്താണ് ആത്മാവ് എന്നതും ആത്മാവല്ലാതെയുള്ളതെന്തെന്നും ആദ്യം അറിയണം. പിന്നെ  വേര്‍തിരിക്കണം.ആത്മ, അനാത്മ വിവേചനം എങ്ങനെ നടത്താമെന്നും ഇനി വ്യക്തമാക്കുന്നു. അനാത്മാവിനെ വെടിഞ്ഞ് ആത്മാവിനെ സാക്ഷാത്കരിക്കുകയാണ് വേണ്ടത്.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.