Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐയെ വെടിവെച്ചു കൊന്ന കേസ്: നൂറ്റിമൂന്നാം മണിക്കൂറില്‍ ഭീകരര്‍ പിടിയില്‍;അഭിമന്യുവിന്റെ കൊലയാളി എവിടെ?

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 17, 2020, 09:25 am IST
in Kerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐ വില്‍സണെ വെടിവച്ച് കൊന്ന ഭീകരരെ വലയിലാക്കാന്‍ തമിഴ്‌നാട് പോലീസിനു വേണ്ടിവന്നത് 103 മണിക്കൂര്‍ മാത്രം. അതിനുള്ളില്‍ പ്രതികളും കൂട്ടാളികളും അടക്കം പിടിയിലായി. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. സംസ്ഥാനത്ത് മുസ്ലിം തീവ്രവാദ സംഘടന മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തി പതിനെട്ടു മാസം കഴിഞ്ഞിട്ടും കുത്തിയ പ്രതിയെ കണ്ടെത്താന്‍ സിപിഎം സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞില്ല. അഭിമന്യുവിന്റെ കാര്യത്തില്‍ മാത്രമല്ല തീവ്രവാദ സ്വഭാവമുള്ള കേസുകളിലെല്ലാം കേരള പോലീസിന് മെല്ലപ്പോക്കാണ്.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവും വട്ടവട സ്വദേശിയുമായ അഭിമന്യുവിനെ പോപ്പുലര്‍ഫ്രണ്ടുകാര്‍ കുത്തിക്കൊലപ്പെടുത്തുന്നത്. വിളിപ്പാടകലെ പോലീസും ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും പ്രതികള്‍ ആരെക്കെയാണെന്നും കൊലപാതക ദിവസം തന്നെ തിരിച്ചറിഞ്ഞു. 

  കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപാതകം നടത്തി എന്നാണ് കുറ്റപത്രം. ഇതില്‍ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സഹല്‍ ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിന്റെ സഹപാഠി അര്‍ജ്ജുനിനെ കുത്തിയ മുഹമ്മദ് ഷമീം ഒന്നരവര്‍ഷം കഴിഞ്ഞ് കോടതിയിലാണ് കീഴടങ്ങിയത്. ഇയാള്‍ കേസില്‍  രണ്ടാം പ്രതിയാണ്. അതിനുശേഷം കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇരുവരുടെ പേരുപോലും ഒഴിവാക്കി. സംഭവം വിവാദമായതോടെ പിന്നീട് ഇവരുടേയും പരുകള്‍ ചേര്‍ത്തു. ഇപ്പോഴും അഭിമന്യുവിനെ കുത്തിയ സഹലിനെ കണ്ടെത്താനായില്ല.  ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കും മറ്റ് അഞ്ച് പ്രതികള്‍ക്കും വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി കാത്തിരിക്കുകയാണ് കേരള പോലീസ്.  

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പതരയോടെ എസ്ഐ വില്‍സണെ തിരുവിതാംകോട് സ്വദേശികളായ അബ്ദുള്‍ ഷമീമും തൗഫീഖും വെടിവെച്ച് കൊല്ലുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇവരെ തിരിച്ചറിഞ്ഞ തമിഴ്‌നാട് പോലീസ് പ്രതികള്‍ കേരളത്തിലേക്ക് കടന്ന വിവരം കേരള പോലീസിനെ അറിയിച്ചു, എന്നാല്‍ സംസ്ഥാന പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ എസ്‌ഐ വരെയുള്ളവരില്‍ പലരുടെയും ഫോണ്‍ സ്വിച്ച്ഓഫ് ആയതോടെ തമിഴ്‌നാട് പോലീസ് കുഴങ്ങി. തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നെന്ന കൂടുതല്‍ സ്ഥിരീകരണം ഉണ്ടായതോടെ കേരള-തമിഴ്നാട് പോലീസ് സംയുക്തമായാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിലും അത്തരമൊരു അന്വേഷണം നടന്നില്ല. തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള തമിഴ്‌നാട് പോലീസിന്റെ അന്വേഷണത്തില്‍ നൂറ്റിമൂന്നാം മണിക്കൂറില്‍ പ്രതികളെ ഉഡുപ്പിയില്‍ നിന്നും പിടികൂടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

പുതിയ വാര്‍ത്തകള്‍

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.