Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ പിണറായിയുടെ ശ്രമം; പൗരത്വ നിയമത്തിനെതിരെ പ്രമേയത്തിന്റെ മറവില്‍ തീര്‍ത്ഥാടന സമ്മേളനം ബഹിഷ്കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 11:45 am IST
in Kerala

തിരുവനന്തപുരം : ശിവഗിരി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അട്ടിമറിക്കാന്‍ ശ്രമം. എല്ലാവര്‍ഷവുമുള്ള ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന് സംസ്ഥാന മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു തവണയായി പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. 

ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് വളരെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ച്ചയായി ചടങ്ങ് മനപ്പൂര്‍വ്വം ഒഴിവാക്കുകയാണ്. രാഷ്‌ട്രപതി പാസാക്കി നിയമമാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയ അവതരണം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പിന്മാറിയിരിക്കുന്നത്.  

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്‌ട്രപതിയും ഒപ്പുവെച്ച ഭേദഗതി നിയമത്തിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുന്നത്. ജനുവരി ഒന്നിനും തുടര്‍ന്നുള്ള ഏതെങ്കിലുംം ദിവസങ്ങളിലും പ്രമേയം അവതരിപ്പിക്കാം, എന്നിരിക്കേ ശിവഗിരി സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ മനപ്പൂര്‍വ്വമായി ഇന്ന് തന്നെ പ്രമേയം അവതരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നെന്നും ശിവഗിരി മഠം വൃത്തങ്ങള്‍ വിമര്‍ശിച്ചു.

പ്രമേയ അവതരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇത്തവണത്തെ തീര്‍ത്ഥാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. പകരം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാറാണ് ചടങ്ങില്‍ ഉദ്ഘാടനം നിര്‍വ്വിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടന സമ്മേളനവും പിണറായി വിജയന്‍ പങ്കെടുക്കാതെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വനിതാ മതില്‍ നടത്തിപ്പെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവായിരുന്നു. വനിതാ മതിലിന്റെ മറവില്‍ ശബരിമലയില്‍ പിറ്റേദിവസം തന്നെ യുവതികളെ പ്രവേശിപ്പിക്കുകയും ചെയ്തു.

ശിവഗിരി പ്രദക്ഷിണത്തോടെയാണ് തീര്‍ത്ഥാടന ഘോഷയാത്രയ്‌ക്ക് തുടക്കമിടുന്നത്. എന്നാല്‍ മുഖ്യമന്ത്രി മനപ്പൂര്‍വ്വം ചടങ്ങില്‍ പങ്കെടുക്കാതെ പരിപാടിയുടെ നിറം കെടുത്താനുള്ള ശ്രമമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി വര്‍ക്കലയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള ഈ നടപടി. കോട്ടയത്തു നിന്നും വര്‍ക്കലയിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമിറക്കിയത്. 

അതേസമയം ശിവഗിരി തീര്‍ത്ഥാടനത്തെ അട്ടിമറിച്ച് ഗുരുദേവന്റെ പ്രാധാന്യത്തെ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ കുറ്റപ്പെടുത്തി. ശിവഗിരി തീര്‍ത്ഥാടന ദിവസം കൂടി ഉള്‍ക്കൊള്ളിച്ച് വിദ്യാര്‍ത്ഥികളുടെ 

ക്രിസ്തുമസ് അവധി ക്രമീകരിക്കണമെന്ന് മഠം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് മനപ്പൂര്‍വ്വം തള്ളിക്കളയുകയാണ് ഉണ്ടായത്. 

കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് നവോത്ഥാന മതില്‍ എന്ന പേരില്‍ തീര്‍ഥാടനം അട്ടിമറിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാന ചരിത്രത്തില്‍ നിന്നും ഗുരുവിനെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. ഗുരുഭക്തരെ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്നും ഗുരുവചനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നില്ലെന്നും സ്വാമി സാന്ദ്രാനന്ദ വിമര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പുതിയ വാര്‍ത്തകള്‍

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.