Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ്‌ഷെ തലവന്‍ മസൂദിനെ രക്ഷിക്കാന്‍ വിമാനം റാഞ്ചിയ മുഖ്യസൂത്രധാരന്‍; ഇന്റര്‍പോളിന്റെ പട്ടികയിലുള്‍പ്പെട്ട കൊടുംഭീകരന്‍; ബലാക്കോട്ട് ആക്രമണത്തില്‍ ഇന്ത്യ ലക്ഷ്യമിട്ടത് യൂസഫ് അസ്ഹറിനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 08:52 am IST
in India

ന്യൂദല്‍ഹി: ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ താവളങ്ങള്‍ തകര്‍ക്കുമ്പോള്‍ ഇന്ത്യ ലക്ഷ്യം വച്ചത് ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധുവും കൊടുംഭീകരനുമായ യൂസഫ് അസ്ഹര്‍ ഉള്‍പ്പെടെയുള്ളവരെ. ജയ്‌ഷെ മുഹമ്മദിന്റെ നേതൃനിരയിലെ രണ്ടാമനായ യൂസഫ് അസ്ഹര്‍ മസൂദ് അസ്ഹറിന്റെ ഭാര്യാസഹോദരനാണ്. ബാലാകോട്ടിലെ താവളത്തിന്റെ മുഖ്യചുമതലക്കാരനും യൂസഫായിരുന്നു. യൂസഫ് കൊല്ലപ്പെട്ടതായി സൂചനയുണ്ടെങ്കിലും കൃത്യമായ സ്ഥിരീകരണമില്ല. ഭീകരര്‍ക്കും അവര്‍ക്കു പിന്തുണ കൊടുക്കുന്ന പാക്കിസ്ഥാനും ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ ആക്രമണം.

മുഹമ്മദ് സാലിം എന്നും ഉസ്താദ് ഘോറി എന്നും പേരുകളുള്ള ഇയാളായിരുന്നു ഇന്ത്യയില്‍ ജയിലിലായിരുന്ന മസൂദ് അസ്ഹറിനെ മോചിപ്പിക്കാനായി 1999 ല്‍ നടത്തിയ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരന്‍. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഭീകരന്‍ ഇന്റര്‍പോളിന്റെ പട്ടികയിലുമുണ്ട്. 

1999 ഡിസംബര്‍ 24 നായിരുന്നു എട്ടുദിവസം നീണ്ടുനിന്ന വിമാന റാഞ്ചലിന്റെ തുടക്കം. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പറന്നുയര്‍ന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി- 814 എയര്‍ബസ് എ 300 വിമാനം ഇന്ത്യയുടെ വ്യോമപരിധിയില്‍ പ്രവേശിച്ചയുടനെ തോക്കുധാരികളായ അഞ്ചു പാക്ക് പൗരന്‍മാര്‍ തട്ടിയെടുക്കുകയായിരുന്നു. മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ, ഇന്ത്യ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മൂന്നു ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു റാഞ്ചികളുടെ ആവശ്യം.          

വിമാനം പടിഞ്ഞാറേക്കു ദിശമാറ്റി പറപ്പിക്കാന്‍ പൈലറ്റിനോടു മുഖംമൂടിധാരി ആജ്ഞാപിച്ചു. ലഖ്നൗവിലേക്കും അവിടെ നിന്നു ലാഹോറിലേക്കും വിമാനം കൊണ്ടു പോകാനായിരുന്നു റാഞ്ചികളുടെ പദ്ധതി. പക്ഷേ, പാക്ക് അധികൃതര്‍ വിമാനം ലാഹോറില്‍ ഇറക്കാന്‍ അനുവദിച്ചില്ല. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാല്‍ വിമാനം പഞ്ചാബിലെ അമൃത്‌സറില്‍ ഇറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായി. രൂപന്‍ കത്യാല്‍ എന്ന യാത്രക്കാരനെ റാഞ്ചികള്‍ വധിക്കുകയും ചെയ്തു.

അമൃത്‌സറില്‍നിന്ന് ഇന്ധനം നിറച്ചശേഷം പറന്നുയര്‍ന്ന വിമാനത്തിന് ലാഹോറില്‍ ഇറങ്ങാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കി. അവിടെ ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ വലത്തേ എന്‍ജിനില്‍ തീയാളി. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാലായിരുന്നു ഇത്. ലാഹോറില്‍ നിന്ന് ഇന്ധനം നിറച്ച  വിമാനം ദുബായിലേക്കു പറന്നു. ദുബായിലെത്തി 25 യാത്രക്കാരെയും രൂപന്‍ കത്യാലിന്റെ മൃതദേഹവും മോചിപ്പിച്ച ശേഷം പറന്നുയര്‍ന്ന വിമാനം അഫ്ഗാനിസ്ഥാനിലേക്കാണു പോയത്. അവിടെ കാണ്ടഹാറില്‍ വിമാനമിറങ്ങിയതോടെ മോചനശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

വിമാനത്തില്‍ ശേഷിച്ചത് 163 പേരായിരുന്നു. ഇതിനിടെ താലിബാന്റെയും അല്‍ഖായിദയുടെയും പിന്തുണയോടെയാണ് റാഞ്ചല്‍ എന്നു വ്യക്തമായി. മൗലാന മസൂദ് അസ്ഹര്‍, മുഷ്താഖ് അഹമ്മദ് സാഗര്‍, അഹമ്മദ് ഒമര്‍ സഈദ് ഷെയ്ഖ് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു റാഞ്ചികളുടെ ആവശ്യം. ഒടുവില്‍ ഭീകരരുമായി അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് കാണ്ടഹാറിലെത്തി ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

Kerala

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, ജനങ്ങള്‍ ഇവരെ പുറത്താക്കും :രാജ്നാഥ് സിങ്ങ്

Kerala

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.