Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചീഫ് സെക്രട്ടറിയെ രാജ്ഭവനിലേക്ക് ഗവര്‍ണര്‍ വിളിച്ചു വരുത്തി; കണ്ണൂരിലെ അവഹേളനത്തിനെതിരെ കടുത്ത നടപടിയുമായി ആരിഫ് മുഹമ്മദ് ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 05:22 pm IST
in Kerala

തിരുവനന്തപുരം: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ ഉദ്ഘാടനപ്രസംഗം തടസ്സപ്പെടുത്തിയ സംഭത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി. രാജ്ഭവനില്‍ എത്താനാണ് ചീഫ് സെക്രട്ടറി ടോം ജോസിന് ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശം നല്‍കിയത്. ചടങ്ങില്‍ വലിയ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന് സമ്മതിച്ച് കണ്ണൂര്‍ വിസി ഗോപിനാഥന്‍ തുറന്ന് സമ്മതിച്ചതോടെ കടുത്ത നടപടികളിലേക്ക് ഗവര്‍ണര്‍ കടന്നത്. 

ഇര്‍ഫാന്‍ ഹബീബ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ചടങ്ങില്‍ പ്രസംഗിച്ചത് എന്ന കണ്ണൂര്‍ വി.സി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയില്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. പുതിയ അധ്യക്ഷന്റെ പേര് പ്രെപ്പോസ് ചെയ്യാന്‍ രണ്ട് അധ്യാപകര്‍ വന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും വി.സി പറഞ്ഞു. അധ്യക്ഷ പ്രസംഗം മുപ്പത് മിനിറ്റ് എന്നത് നാല്‍പത് മിനിറ്റായി മാറി തുടങ്ങിയ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നും വി.സി ഗോപിനാഥന്‍ സമ്മതിച്ചു.

രാജ്ഭവന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായതിന് പിറകെയാണ് വി.സിയുടെ വിശദീകരണം. സംഭവത്തില്‍ വി.സിയെ നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. വീഡിയൊ ദൃശ്യങ്ങളും പരിശോധിച്ചു. ഗവര്‍ണറുടെ പ്രസംഗം ഇര്‍ഫാന്‍ ഹബീബ് തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങളും, ഗവര്‍ണറുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്നതും വീഡിയൊവില്‍ വ്യക്തമായിരുന്നു. ഇത് രാജ്ഭവന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ചടങ്ങ് മനപൂര്‍വ്വം അലങ്കോലമാക്കാനുള്ള ഗൂഡാലോചന നടന്നിരുന്നെന്ന് സൂചന നല്‍കുന്നതാണ് പ്രോട്ടോക്കോള്‍ ലംഘനമെന്നാണ് സംശയം. ഗവര്‍ണര്‍ക്ക് ലഭിച്ച നോട്ടിസില്‍ നിന്ന് ഭിന്നമായി ഇര്‍ഫാന്‍ ഹബീബ് പ്രസംഗിച്ചതോടെയാണ് ഗവര്‍ണര്‍ക്ക് അതിന് മറുപടി നല്‍കേണ്ട സാഹചര്യം ഉണ്ടായത്. ഗവര്‍ണറെ വേദിയിലിരുത്തി രാഷ്‌ട്രപതി ഒപ്പുവച്ച പൗരത്വ ഭേദഗതി നിയമത്തെ പരസ്യമായ തള്ളിപറയുകയും, ഭരണഘടന വെല്ലുവിളി നേരിടുന്നുവെന്ന് ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുകയും ചെയ്തതതോടെയാണ് മുമ്പ് തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്ന് മാറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കേണ്ടി വന്നത്. , ഇന്റലിജന്‍സ് ചുമതലയുള്ള എഡിജിപി എന്നിവരില്‍ നിന്ന് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. നോട്ടിസില്‍ പേരില്ലാത്ത ഇര്‍ഫാന്‍ ഹബീബ് എങ്ങനെ വേദിയിലെത്തി പ്രസംഗിച്ചു, ഇക്കാര്യത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഡിജിപി വിശദീകരണം തേടേണ്ടി വരിക. സംഘാടകരെയും, പ്രതിഷേധക്കാരെയും വെട്ടിലാക്കുന്ന കടുത്ത നടപടികളിലേക്ക് രാജ്ഭവന്‍ നീങ്ങുകയാണെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Kerala

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Kerala

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.