Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മം നിത്യവസ്തു

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 27, 2019, 07:59 am IST
in Samskriti

സാധനചതുഷ്ടയം ശ്ലോകം  18

സാധനാന്യത്ര ചത്വാരി കഥിതാനി മനീഷിഭിഃ

യേഷു സത്സ്വേവ സന്നിഷ്ഠാ യദഭാവേ ന സിദ്ധ്യതി

ആത്മാന്വേഷണത്തിന് നാല് സാധനകള്‍ വേണമെന്ന് തത്വജ്ഞാനികളായ മനീഷികള്‍ പറഞ്ഞിട്ടുണ്ട്. അവയുണ്ടായാലേ ബ്രഹ്മത്തില്‍ നല്ല നിഷ്ഠയുണ്ടാകൂ. അവയുടെ അഭാവത്തില്‍ ലക്ഷ്യം നേടാനാവില്ല. ശ്രുതി പറയുന്നു ‘ശാന്തോ ദാന്ത ഉപരതസ്തിതിക്ഷുഃ സമാഹിതഃ ശ്രദ്ധാവിത്തോ ഭൂത്വാ ആത്മന്യേവാത്മാനം പശ്യേത്’

ശാന്തനും ദാന്തനും ഉപരതിയുള്ളവനും തിതി ക്ഷയം ശ്രദ്ധയുള്ളവനുമായി തന്റെയുള്ളില്‍ ആത്മാവിനെ കാണണം എന്ന്. ഇങ്ങനെ ശ്രുതി വാക്യങ്ങളെ അറിയുന്നവരെയാണ് മനീഷികള്‍ എന്ന് വിളിക്കുന്നത്. ഇവര്‍ തത്വത്തെ അറിഞ്ഞവരാകും. ആദ്ധ്യാത്മിക സാധനയില്‍ വിജയം നേടണമെങ്കില്‍ നേരത്തെ സൂചിപ്പിച്ചതും ഇനി പറയാന്‍ പോകുന്നതുമായ നാല് സാധനകളെ വേണ്ട പോലെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. സാധനയില്‍  എന്തെങ്കിലും പോരായ്‌മ വരുന്നുണ്ടെങ്കില്‍ ആത്മപരിശോധന നടത്തണം. ഇത് കുറവിനെ നികത്താനും മുന്നോട്ട് പോകാനും സഹായിക്കും. ബാഹ്യമായല്ല, ആന്തരികമായാണ് തടസ്സങ്ങളും ന്യൂനതകളും ഉണ്ടാകുന്നത്.

ശ്ലോകം 19

ആദൗ നിത്യാനിത്യവസ്തു വിവേകഃ പരിഗണ്യതേ

ഇഹാമുത്രഫലഭോഗ വിരാഗസ്തദനന്തരം

ശമാദിഷട്കസമ്പത്തിര്‍ മുമുക്ഷുത്വമിതി സ്ഫുടം

സാധന ചതുഷ്ടയങ്ങളില്‍ ആദ്യം നിത്യ അനിത്യ വസ്തു വിവേകമാണ്.ഇവിടെയും പരലോകത്തും കര്‍മ്മഫലങ്ങളുടെ ഭോഗത്തിലുള്ള വിരക്തിയാണ് രണ്ടാമത്തേത്. ശമം മുതലായ ആറ് ഗുണസമ്പത്തുകളാണ് അടുത്തത്. മോക്ഷം നേടണമെന്ന തീവ്രമായ ഇച്ഛയായ മുമുക്ഷുത്വമാണ് നാലാമത്.

നിത്യ വസ്തുവിനേയും അനിത്യ വസ്തുവിനേയും വേര്‍തിരിച്ചറിയുന്നതിനേയാണ് വിവേകം എന്ന് പറയുന്നത്. നിത്യ വസ്തുബ്രഹ്മം മാത്രമാണ്. അതല്ലാത്തതൊക്കെ അനിത്യമാണ്. പരിണാമങ്ങള്‍ക്ക് വിധേയമല്ലാത്ത നിത്യ വസ്തുവാണ് സത്യം. അനിത്യമായത് നിരന്തരമായി മാറ്റങ്ങളുള്ളതുമാണ്. എല്ലാ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും ആ മാറ്റങ്ങള്‍ക്കൊക്കെ ആധാരമായിരിക്കുന്ന മാറ്റമില്ലാത്ത നിത്യ വസ്തുവെ തിരിച്ചറിയാന്‍ വേദാന്ത പഠനം നടത്തുന്നയാള്‍ക്ക് ഉണ്ടാകണം.

 ഇഹലോകത്തും ,അതായത്  ഇവിടെയും പരലോകത്തും കര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഭോഗങ്ങളില്‍ ആസക്തിയില്ലായ്‌മയാണ് വിരാഗം അഥവാ വൈരാഗ്യം.വിഗതഃ രാഗ വി രാഗഃ. രാഗമില്ലാത്ത അവസ്ഥ. രാഗം എന്നാല്‍ ഒന്നിനോടു തോന്നുന്ന അമിതമായ താല്പര്യം. വിവേകപൂര്‍വ്വം ചിന്തിക്കുമ്പോള്‍ ചുറ്റുമുള്ളതൊക്കെ ക്ഷണികമായ സുഖവും ആനന്ദവും തരുന്നതാണെന്നന്ന് മനസ്സിലാകും. അപ്പോള്‍ അവയിലുള്ള താല്പര്യം കുറയും ഇതാണ് വിരക്തി അഥവാ വിരാഗം. മാറ്റമില്ലാത്ത വിശേഷമായ ഒന്നിനോട് തോന്നുന്ന രാഗത്തേയും വിരാഗം എന്ന് പറയാം.ശമം, ദമം, ഉപരമം, തിതിക്ഷാ, ശ്രദ്ധാ, സമാധാനം എന്നിവയാണ് ശമാദിഷഡ്ക സമ്പത്തുകള്‍. എനിക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹമാണ് മുമുക്ഷുത്വം. ഇവയെക്കുറിച്ച് തുടര്‍ന്ന് വിവരിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.