Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃതത്വം നേടുന്ന ജ്ഞാനി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 28, 2019, 03:27 am IST
in Samskriti

കലാപ്രളയാധികരണം

ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം – താനി പരേ തഥാ ഹ്യാഹ

പ്രാണനും ഇന്ദ്രിയങ്ങളും മനസ്സും പരമാത്മാവില്‍ ലയിക്കുന്നു. എന്തെന്നാല്‍ അങ്ങനെ ശ്രുതിയില്‍ പറഞ്ഞിട്ടുണ്ട്. ജീവന്‍ മുക്താവസ്ഥയിലും ജീവനെ വിട്ടു പിരിയാതിരിക്കുന്ന പ്രാണനും ഇന്ദ്രിയങ്ങളും മനസ്സുമെല്ലാം പ്രാരബ്ധം തീരും വരെ ദേഹത്തെ നിലനിര്‍ത്തും. ആജീവന് ഞാനെന്നോ എന്റെ ശരീരമെന്നോ ഉള്ള ഭാവം ഉണ്ടാകില്ല.പ്രാബ്ധം ഒടുങ്ങുമ്പോള്‍ ജീവന്‍ അവയോടു കൂടി ശരീരം വിട്ട് പരമാത്മാവില്‍ ലയിക്കുന്നു. മുണ്ഡകോപനിഷത്ത് ഇത് വ്യക്തമാക്കുന്നു.

അവിഭാഗാധികരണം

ഇതിലും ഒരു സൂത്രം മാത്രം.

സൂത്രം – അവിഭാഗോ വചനാത്

ഒരു വിഭാഗവും ശേഷിക്കുന്നില്ല. ശ്രുതി വാക്യങ്ങള്‍ അങ്ങനെ പറയുന്നതിനാല്‍ . പുരുഷനെ അനുഗമിക്കുന്ന  ഇന്ദ്രിയങ്ങള്‍ മുതലായ 14 കലകളും പരമാത്മാവില്‍ ലയിച്ച് ചേരുന്നുവെന്നും പിന്നെ ഒന്നും അവശേഷിക്കില്ലെന്നും ശ്രുതിയില്‍ പറയുന്നുണ്ട്. 

പ്രശ്‌നോപനിഷത്തില്‍ ‘സ യഥേമാഃ നദ്യ സ്യന്ദമാന……… ഏഷോ/കലോ/മൃതോ ഭവതി’   സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്ന നദികള്‍ സമുദ്രത്തിലെത്തുമ്പോള്‍ അതുമായി ചേരുകയും നാമരൂപങ്ങള്‍ ഇല്ലാതായി സമുദ്രമെന്ന പേരില്‍ തന്നെ അറിയപ്പെടുകയും ചെയ്യുന്നു. അതുപോലെ പുരുഷനില്‍ നിന്നുള്ള 16 കലകള്‍ പുരുഷനിലേക്ക് നീങ്ങി പുരുഷനില്‍ ലയിച്ച് നാമരൂപങ്ങളെ വിട്ട് പുരുഷന്‍ എന്ന പേരിനാല്‍ അറിയപ്പെടുന്നു. അങ്ങനെ കലകളെല്ലാം തന്നില്‍ ലയിക്കുമ്പോള്‍ പുരുഷന്‍ കലകളില്ലാത്തവനായും അമൃതനായും മാറുന്നു. ജ്ഞാനി എല്ലാ കലകളോടും കൂടി ഒന്നിച്ച് പരമാത്മാവില്‍ ലയിക്കുകയാണ് ചെയ്യുന്നത്. അവിടെ ജീവനെന്നോ കലകളെന്നോ വിഭജനമില്ല.

തദോകോളധികരണം

സൂത്രം  തദോകോഗ്രജ്വലനം തത് പ്രകാശിത ദ്വാരോവിദ്യാസാമര്‍ത്ഥ്യാത്തച്ഛേഷ ഗത്യനുസ്മൃതിയോഗാച്ചഹാര്‍ദ്ദാനുഗൃഹീത: ശതാധികയാദേഹത്യാഗം ചെയ്യുന്ന ആത്മാവിന്റെ വാസസ്ഥാനമായ ഹൃദയത്തിന്റെ അഗ്രഭാഗത്ത് പ്രകാശമുണ്ടാകുന്നു. അതിനാല്‍ പ്രകാശിതമായ പുറം ദ്വാരത്തോടു കൂടിയ ജ്ഞാനി താന്‍ അഭ്യസിച്ച ബ്രഹ്മവിദ്യയുടെ പ്രഭാവത്താലും ബ്രഹ്മലോകത്തിലേക്ക് പോകുന്ന സംസ്‌കാര യോഗം കൊണ്ടും ഹൃദയത്തിലിരിക്കുന്ന പരമാത്മാവിനാല്‍ അനുഗ്രഹീത നരി നൂറ്റി ഒന്നാമത്തെ നാഡിയായ സുഷുമ്‌നയിലൂടെ പുറത്ത് പോകുന്നു.

 മരിക്കാറായാല്‍ ഇന്ദ്രിയങ്ങളും പ്രാണനുമെല്ലാം സൂക്ഷ്മ ശരീരത്തില്‍ ഒന്നിക്കുന്നു. അപ്പോള്‍ ഹൃദയാഗ്രത്തില്‍ പ്രകാശമുണ്ടാകും. ആ പ്രകാശത്തില്‍ ജ്ഞാനിയ്‌ക്ക് പുറമേക്കുള്ള വഴി തെളിഞ്ഞു കാണും. ബ്രഹ്മവിദ്യ പ്രഭാവത്താല്‍ സുഷുമ്‌നയിലൂടെ ദേഹം വിട്ട് അമൃതത്വം നേടുന്നു. അജ്ഞാനികള്‍ മറ്റ് നാഡികളിലൂടെ പുറത്ത് പോയി സംസാരത്തിലേക്ക് മടങ്ങും.

 ഛാന്ദോഗ്യത്തില്‍ ‘ശതം കൈകാഹൃദയസ്യ……. ഉത്ക്രമണേ ഭവന്തി’

സുഷുമ്‌നാ നാഡിയിലൂടെ പോകുന്ന ജ്ഞാനിയെ പിന്തുടരുന്ന ഇന്ദ്രിയങ്ങളും പ്രാണനുമെല്ലാം മുക്താത്മാവിന്റെ കൂടെ ബ്രഹ്മത്തില്‍ ലയിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുന്നു എന്ന് പറയുന്നു.

                                                                                                                            9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.