Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓഖി ദുരന്തത്തിന് രണ്ടുവര്‍ഷമാകുന്നു; തുടര്‍ പ്രവര്‍ത്തനങ്ങളില്‍ അവ്യക്തതയും ആശങ്കയും മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 05:39 am IST
in Kerala

ആലപ്പുഴ: സംസ്ഥാനത്തെ നടുക്കിയ ഓഖി ദുരന്തം പിന്നിട്ട് വര്‍ഷം രണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ദുരിതമേഖലയ്‌ക്കായി ചെലവിട്ടത് ലഭിച്ചതിന്റെ മൂന്നിലൊന്നില്‍ താഴെ തുകമാത്രം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 133 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ലഭിച്ച 107 കോടിയും ഉള്‍പ്പടെ ആകെ 240 കോടി രൂപയാണ് ദുരിതബാധിതരെ സഹായിക്കാനായി ലഭിച്ചത്. എന്നാല്‍ ഇതുവരെ 62.89 കോടി രൂപയാണ് ദുരിതബാധിതര്‍ക്കായി ചെലവിട്ടത്. 

മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കു 28.6 കോടി രൂപയും 72 പേരുടെ പുനരധിവാസത്തിന് 7.2 കോടിയും വീടില്ലാത്തവര്‍ക്ക് വാടകയായി 26.66 ലക്ഷം രൂപയും മത്സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കു 6.76 കോടി രൂപയും 318 കുട്ടികളുടെ വിദ്യാഭ്യാസത്തിനു 13.97 കോടി രൂപയും മത്സ്യത്തൊഴിലാളികള്‍ക്കു ലൈഫ് ജാക്കറ്റ് കൊടുക്കാന്‍ 6.10 കോടി രൂപയും ഉള്‍പ്പെടെയുമാണ് ഇത്രയും തുക ചെലവിട്ടത്. എന്നാല്‍ പണം ചെലവഴിച്ചതിലും മത്സ്യത്തൊഴിലാളി സംഘടനകള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നു.  

മൂന്നു മറൈന്‍ ആംബുലന്‍സിനുവേണ്ട 18 കോടി രൂപയില്‍ ആറു കോടി രൂപ ഭാരത് പെട്രോളിയവും മൂന്നുകോടി രൂപ കൊച്ചി കപ്പല്‍ നിര്‍മാണശാലയും നല്‍കി. ശേഷിക്കുന്ന ഒമ്പതുകോടി രൂപയില്‍ രണ്ടുകോടി രൂപ 2016-17 ബജറ്റില്‍ വകയിരുത്തിയിരുന്നു. 2016-17 മുതല്‍ പറയുന്ന മറൈന്‍ ആംബുലന്‍സ്,  2019 അവസാനിക്കാറായിട്ടും കടലില്‍ ഇറക്കാത്തതിലും ദുരൂഹതയുണ്ട്. 84 കോടിയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കല്‍ ഘട്ടത്തിലാണെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. ഈ തുകയും കൂടി ഉള്‍പ്പെടുത്തിയാലും നൂറു കോടിയോളം രൂപ ഇനിയും ചെലവഴിക്കാതെയുണ്ട്.

2017-18ലെ ബജറ്റില്‍ 586 കോടി രൂപയും 2018-19ലെ ബജറ്റില്‍ മത്സ്യമേഖലയ്‌ക്കു 600 കോടി രൂപയും ഓഖിയുമായി ബന്ധപ്പെട്ടു സ്‌പെഷ്യല്‍ പാക്കേജായി 2000 കോടി രൂപയും 2019-20 ബജറ്റില്‍ മത്സ്യമേഖലയ്‌ക്ക് 1000 കോടി രൂപയും വകയിരുത്തിയതായി ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗങ്ങളിലുണ്ടെങ്കിലും പ്രഖ്യാപിക്കുന്ന തുക എങ്ങനെ ചെലവഴിച്ചെന്നതു സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. 2017 നവംബര്‍ 29ന് അനുഭവപ്പെട്ട ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 143 മത്സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവനാണ് കടലില്‍ പൊലിഞ്ഞുപോയതെന്നാണ് ഔദ്യോഗിക കണക്ക്. 

ഇതില്‍ 52 പേര്‍ മരണമടഞ്ഞവരുടെ പട്ടികയിലും 91 പേര്‍ മൃതദേഹങ്ങള്‍ കണ്ടെത്താനാകാത്തതിനാല്‍ കാണാതായവരുടെ പട്ടികയിലുമാണു ഉള്‍പ്പെട്ടിട്ടുള്ളത്. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടുവര്‍ഷമാകുമ്പോഴും കേരളത്തിന്റെ പല തീരപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ കടല്‍ഭിത്തിയില്ല. 

ഓരോ കടല്‍ക്ഷോഭത്തിലും കടല്‍ഭിത്തി നിര്‍മാണം കാര്യക്ഷമമായി നടത്തുമെന്നു പറയുന്നതല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ല. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ ഭൂരിപക്ഷത്തിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയും ലഭ്യമായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.