Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേഹത്തിനു കാരണമായ സൂക്ഷമഭൂതങ്ങള്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 25, 2019, 05:57 am IST
in Samskriti

അദ്ധ്യക്ഷാധികരണം

ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം  സോ/ദ്ധ്യക്ഷേ തദുപഗമാദിഭ്യഃ

ജീവാത്മാവിന്റെ പോക്ക് വരവുകളെ വര്‍ണ്ണിച്ചതില്‍ ഇന്ദ്രിയ മനസ്സുകളോട് കൂടിയ പ്രാണന്‍ തന്റെ നിയാമകനായ ജീവാത്മാവിലാണ് ഇരിക്കുന്നതെന്ന് അറിയണം.ഇന്ദ്രിയമനസ്സുകളോടുകൂടിയ പ്രാണന്‍ ദേഹത്തെ പ്രവര്‍ത്തിപ്പിക്കുന്ന വിജ്ഞാനാത്മാവായ ജീവനിലും ലയിക്കും. പ്രാണന്റെ പോക്ക് വരവുകളെ പറ്റി ശ്രുതിയിലുള്ള വര്‍ണന കൊണ്ട് ഇതിനെ അറിയാം. ആദി ശബ്ദം കൊണ്ട് വരവിനേയും പോക്കിനേയും നിലനില്പിനേയും അറിയണം. മരണകാലത്ത് ഇന്ദ്രിയങ്ങളോടും മനസ്സിനോടും കൂടിയ പ്രാണന്‍ തേജസ്സില്‍ ലയിക്കുമെന്ന് നേരത്തേ പറഞ്ഞു. ‘പ്രാണ സ്‌തേജസി ‘ എന്ന് പറഞ്ഞത് വിജ്ഞാനആത്മാവായ ജീവനാണ്. പ്രാണന്‍ ജീവനോടു കൂടി ദേഹം വിട്ടു പോകുന്നുവെന്ന് ശ്രുതി വാക്യമുണ്ട്. സാധാരണ മരണമടയുന്നവരെപ്പറ്റി പറയുക. അയാളുടെ പ്രാണന്‍ പോയിയെന്നാണ്.

ജീവാത്മാവിലിരുന്ന് കൊണ്ടാണ് പ്രാണന്‍ പോകുന്നത് എന്നതിനാലാണ് അങ്ങനെ പറയുന്നത്. അതിനാല്‍ പ്രാണന്‍ ജീവാത്മാവില്‍ സ്ഥിതി ചെയ്യുന്നുവെന്ന് പറയണം.ബൃഹദാരണ്യകത്തില്‍ മരണസമയത്ത് ജീവന്‍ കണ്ണിലൂടെയോ ബ്രഹ്മരന്ധ്രം വഴിയോ ശരീരത്തിലെ മറ്റേതെങ്കിലും ദ്വാരത്തില്‍ കൂടിയോ പുറത്ത് കടക്കുന്നു എന്ന് പറയുന്നു. ജീവനോടൊപ്പം പ്രാണനും പിന്നാലെ ഇന്ദ്രിയങ്ങളും പുറത്തു കടക്കുന്നുവെന്ന് പറയുന്നതിനാല്‍ പ്രാണന്‍ ജീവാത്മാവിലിരുന്നാണ് ദേഹം വിട്ട് പോകുന്നത് എന്ന് ഉറപ്പിക്കാം. ജീവാത്മാവിനോടു കൂടിയല്ലാതെയുള്ള പ്രാണന്‍ മുതലായവയുടെ പോക്ക് സംഭവിക്കില്ല.

സൂത്രം  ഭൂതേഷു തച്ഛ്രുതേഃ

ശ്രുതികളുടെ അഭിപ്രായമനുസരിച്ച് പ്രാണന്‍ മുതലായ വയോട് ചേര്‍ന്ന ജീവാത്മാവ് സൂക്ഷ്മങ്ങളായ പഞ്ചഭൂതങ്ങളിലിരുന്നാണ് പുറത്ത് പോകുകപ്രാണ, ഇന്ദിയ, മനസ്സുകളോടുകൂടിയ ജീവന്‍ ദേഹ ബീജഭൂതങ്ങളായ സൂക്ഷ്മഭൂതക്കളിലാണ് സ്ഥിതി ചെയ്യുന്നത്. എന്തെന്നാല്‍ ആ വിഷയങ്ങളുള്ള ശ്രുതികളില്‍ അങ്ങനെ പറയുന്നുണ്ട്. പ്രാണ സ്‌തേജസി എന്നതില്‍ തേജസ്സ് എന്നതിന് ദേഹത്തിന് കാരണമായ സൂക്ഷ്മ ഭൂതങ്ങള്‍ എന്ന് അറിയണം.

ജീവാത്മാവിന്റെ ഇരിപ്പിടമായ ശരീരം പഞ്ചഭൂതങ്ങളാല്‍ ഉണ്ടായതാണ്.ദേഹ നാശം വരുന്നോള്‍ സ്ഥൂലഭാവം വിട്ട് സൂക്ഷ്മ ഭാവത്തിലാകുന്നു. ജീവന്‍ സൂക്ഷ്മ ദേഹത്തെ സ്വീകരിക്കുന്നുവെന്ന് പറയാം. സൂക്ഷ്മ ദേഹം പഞ്ചമഹാഭൂതങ്ങളുടെ സൂക്ഷ്മാംശം കൊണ്ട് ഉണ്ടാക്കിയതാണ്. സൂത്രം  നൈകസ്മിന്‍ ദര്‍ശയതോ ഹിതേജസ്സാകുന്ന ഒരു ഭൂതത്തില്‍ മാത്രമിരുന്നാണ് ജീവന്‍ പോകുന്നത് എന്ന് പറഞ്ഞാല്‍ ശരിയല്ല. എന്തെന്നാല്‍ ശ്രുതിയും സ്മൃതിയും ജീവാത്മാവ് പഞ്ചഭൂതങ്ങളോട് കൂടി ചേര്‍ന്നിരിക്കുന്നു എന്ന് പറയുന്നുണ്ട്.

തേജസ് തത്വത്തിലിരുന്നാണ് ജീവന്‍ വിട്ടു പോകുന്നത് എന്നതിനെ ഖണ്ഡിക്കുകയാണ് ഇവിടെ. എന്തെന്നാല്‍ ശ്രുതിയിലും ജീവാത്മാവ് പഞ്ചഭൂതങ്ങളോട് ചേര്‍ന്നിരിക്കുന്നു എന്ന് പറയുന്നു. പഞ്ചഭൂതങ്ങളുടെ പ്രതീകമായി ഇവിടെ തേജസ്സിനെ പറഞ്ഞു എന്ന് മാത്രം. അഞ്ച് ഭൂതങ്ങളേയും ഇവിടെ അര്‍ത്ഥം ഗ്രഹിക്കണം.ഇന്ദ്രിയങ്ങള്‍, മനസ്സ്, പ്രാണന്‍, പഞ്ചഭൂതങ്ങള്‍ എന്നിവയോടു കൂടിയാണ് ജീവന്‍ ശരീരം വിട്ട് പോകുന്നതെന്ന് ഉപനിഷത്തുക്കളിലും മനുസ്മൃതിയിലും പറയുന്നു. അതിനാല്‍ തേജസ്സ് തത്വത്തിലിരുന്നല്ല ജീവന്‍ ശരീരം വിട്ടു പോകുന്നത് എന്ന് അറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

പുതിയ വാര്‍ത്തകള്‍

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.