Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേഹത്തിനു കാരണമായ സൂക്ഷമഭൂതങ്ങള്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 25, 2019, 05:57 am IST
in Samskriti

അദ്ധ്യക്ഷാധികരണം

ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം  സോ/ദ്ധ്യക്ഷേ തദുപഗമാദിഭ്യഃ

ജീവാത്മാവിന്റെ പോക്ക് വരവുകളെ വര്‍ണ്ണിച്ചതില്‍ ഇന്ദ്രിയ മനസ്സുകളോട് കൂടിയ പ്രാണന്‍ തന്റെ നിയാമകനായ ജീവാത്മാവിലാണ് ഇരിക്കുന്നതെന്ന് അറിയണം.ഇന്ദ്രിയമനസ്സുകളോടുകൂടിയ പ്രാണന്‍ ദേഹത്തെ പ്രവര്‍ത്തിപ്പിക്കുന്ന വിജ്ഞാനാത്മാവായ ജീവനിലും ലയിക്കും. പ്രാണന്റെ പോക്ക് വരവുകളെ പറ്റി ശ്രുതിയിലുള്ള വര്‍ണന കൊണ്ട് ഇതിനെ അറിയാം. ആദി ശബ്ദം കൊണ്ട് വരവിനേയും പോക്കിനേയും നിലനില്പിനേയും അറിയണം. മരണകാലത്ത് ഇന്ദ്രിയങ്ങളോടും മനസ്സിനോടും കൂടിയ പ്രാണന്‍ തേജസ്സില്‍ ലയിക്കുമെന്ന് നേരത്തേ പറഞ്ഞു. ‘പ്രാണ സ്‌തേജസി ‘ എന്ന് പറഞ്ഞത് വിജ്ഞാനആത്മാവായ ജീവനാണ്. പ്രാണന്‍ ജീവനോടു കൂടി ദേഹം വിട്ടു പോകുന്നുവെന്ന് ശ്രുതി വാക്യമുണ്ട്. സാധാരണ മരണമടയുന്നവരെപ്പറ്റി പറയുക. അയാളുടെ പ്രാണന്‍ പോയിയെന്നാണ്.

ജീവാത്മാവിലിരുന്ന് കൊണ്ടാണ് പ്രാണന്‍ പോകുന്നത് എന്നതിനാലാണ് അങ്ങനെ പറയുന്നത്. അതിനാല്‍ പ്രാണന്‍ ജീവാത്മാവില്‍ സ്ഥിതി ചെയ്യുന്നുവെന്ന് പറയണം.ബൃഹദാരണ്യകത്തില്‍ മരണസമയത്ത് ജീവന്‍ കണ്ണിലൂടെയോ ബ്രഹ്മരന്ധ്രം വഴിയോ ശരീരത്തിലെ മറ്റേതെങ്കിലും ദ്വാരത്തില്‍ കൂടിയോ പുറത്ത് കടക്കുന്നു എന്ന് പറയുന്നു. ജീവനോടൊപ്പം പ്രാണനും പിന്നാലെ ഇന്ദ്രിയങ്ങളും പുറത്തു കടക്കുന്നുവെന്ന് പറയുന്നതിനാല്‍ പ്രാണന്‍ ജീവാത്മാവിലിരുന്നാണ് ദേഹം വിട്ട് പോകുന്നത് എന്ന് ഉറപ്പിക്കാം. ജീവാത്മാവിനോടു കൂടിയല്ലാതെയുള്ള പ്രാണന്‍ മുതലായവയുടെ പോക്ക് സംഭവിക്കില്ല.

സൂത്രം  ഭൂതേഷു തച്ഛ്രുതേഃ

ശ്രുതികളുടെ അഭിപ്രായമനുസരിച്ച് പ്രാണന്‍ മുതലായ വയോട് ചേര്‍ന്ന ജീവാത്മാവ് സൂക്ഷ്മങ്ങളായ പഞ്ചഭൂതങ്ങളിലിരുന്നാണ് പുറത്ത് പോകുകപ്രാണ, ഇന്ദിയ, മനസ്സുകളോടുകൂടിയ ജീവന്‍ ദേഹ ബീജഭൂതങ്ങളായ സൂക്ഷ്മഭൂതക്കളിലാണ് സ്ഥിതി ചെയ്യുന്നത്. എന്തെന്നാല്‍ ആ വിഷയങ്ങളുള്ള ശ്രുതികളില്‍ അങ്ങനെ പറയുന്നുണ്ട്. പ്രാണ സ്‌തേജസി എന്നതില്‍ തേജസ്സ് എന്നതിന് ദേഹത്തിന് കാരണമായ സൂക്ഷ്മ ഭൂതങ്ങള്‍ എന്ന് അറിയണം.

ജീവാത്മാവിന്റെ ഇരിപ്പിടമായ ശരീരം പഞ്ചഭൂതങ്ങളാല്‍ ഉണ്ടായതാണ്.ദേഹ നാശം വരുന്നോള്‍ സ്ഥൂലഭാവം വിട്ട് സൂക്ഷ്മ ഭാവത്തിലാകുന്നു. ജീവന്‍ സൂക്ഷ്മ ദേഹത്തെ സ്വീകരിക്കുന്നുവെന്ന് പറയാം. സൂക്ഷ്മ ദേഹം പഞ്ചമഹാഭൂതങ്ങളുടെ സൂക്ഷ്മാംശം കൊണ്ട് ഉണ്ടാക്കിയതാണ്. സൂത്രം  നൈകസ്മിന്‍ ദര്‍ശയതോ ഹിതേജസ്സാകുന്ന ഒരു ഭൂതത്തില്‍ മാത്രമിരുന്നാണ് ജീവന്‍ പോകുന്നത് എന്ന് പറഞ്ഞാല്‍ ശരിയല്ല. എന്തെന്നാല്‍ ശ്രുതിയും സ്മൃതിയും ജീവാത്മാവ് പഞ്ചഭൂതങ്ങളോട് കൂടി ചേര്‍ന്നിരിക്കുന്നു എന്ന് പറയുന്നുണ്ട്.

തേജസ് തത്വത്തിലിരുന്നാണ് ജീവന്‍ വിട്ടു പോകുന്നത് എന്നതിനെ ഖണ്ഡിക്കുകയാണ് ഇവിടെ. എന്തെന്നാല്‍ ശ്രുതിയിലും ജീവാത്മാവ് പഞ്ചഭൂതങ്ങളോട് ചേര്‍ന്നിരിക്കുന്നു എന്ന് പറയുന്നു. പഞ്ചഭൂതങ്ങളുടെ പ്രതീകമായി ഇവിടെ തേജസ്സിനെ പറഞ്ഞു എന്ന് മാത്രം. അഞ്ച് ഭൂതങ്ങളേയും ഇവിടെ അര്‍ത്ഥം ഗ്രഹിക്കണം.ഇന്ദ്രിയങ്ങള്‍, മനസ്സ്, പ്രാണന്‍, പഞ്ചഭൂതങ്ങള്‍ എന്നിവയോടു കൂടിയാണ് ജീവന്‍ ശരീരം വിട്ട് പോകുന്നതെന്ന് ഉപനിഷത്തുക്കളിലും മനുസ്മൃതിയിലും പറയുന്നു. അതിനാല്‍ തേജസ്സ് തത്വത്തിലിരുന്നല്ല ജീവന്‍ ശരീരം വിട്ടു പോകുന്നത് എന്ന് അറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.