Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിര്‍വ്വചനങ്ങള്‍ക്കതീതം ജീവിത നിയോഗം

പി. ഞാറയ്‌ക്കല്‍ by പി. ഞാറയ്‌ക്കല്‍
Nov 24, 2019, 05:59 am IST
in Varadyam

നാടകം ആരംഭിക്കാനുള്ള ഫസ്റ്റ് ബെല്‍ മുഴങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രചയിതാവും സംവിധായകനുമായ നാരായണന്‍ കുട്ടിയെന്ന വടക്കനാടനെ പോലീസ് അന്വേഷിച്ചു വരുന്ന മുഹൂര്‍ത്തമാണ് അയാളുടെ ജീവിതത്തിലെ യഥാര്‍ത്ഥ നാടകീയത! നാടകരംഗത്തു നിന്നുമാത്രമല്ല,  ജീവിതവേദിയില്‍ നിന്നു തന്നെയുള്ള നായകന്റെ പലായനത്തിന്റെ കഥയാണ് ജോയ് നായരമ്പലത്തിന്റെ പുതിയ നോവലായ ‘ഒരു സങ്കടല്‍’

പലായനങ്ങളുടെ പൂര്‍ത്തീകരണങ്ങള്‍ പലപ്പോഴും മടങ്ങിവരവുകളിലാണല്ലോ. അവിശ്വസനീയം എന്നു തന്നെ പറയണം വടക്കനാടനെന്ന ഭൗതികവാദിയുടെ സംന്യാസ ജീവിതത്തിലേക്കുള്ള രൂപമാറ്റം. പാര്‍ട്ടിക്കും പ്രത്യയ ശാസ്ത്രത്തിനും വേണ്ടി ജീവിതം വലിച്ചെറിഞ്ഞു കൊടുത്ത നായകന്റെ പിതാവ് ക്ഷയ രോഗ ബാധിതനായി മരണമടഞ്ഞതും അയാളുടെ ആത്മീയയാത്രയ്‌ക്ക് ഉത്തേജനമായിട്ടുണ്ടാകാം.

യതീന്ദ്രദാസ് എന്ന സംന്യാസിവര്യന്റെ വാക്കുകളില്‍ അഭയവും ആശ്വാസവും കണ്ടെത്തുന്ന ഭക്തര്‍ അയാളുടെ ആത്മസംഘര്‍ഷങ്ങള്‍ അറിയുന്നതേയില്ല. സംന്യാസ ജീവിതത്തിലേക്ക് വലിച്ചെറിയ പ്പെട്ടതാണങ്കിലും അതില്‍ അര്‍ത്ഥം കണ്ടെത്താനുള്ള അയാളുടെ പ്രയത്‌നം ആര്‍ജ്ജവമുള്ളതു തന്നെയാണ്. ഇതിനിടയില്‍, അയാള്‍ എഴുതിയ നാടകങ്ങളിലേതുപോലൊരു ട്വിസ്റ്റ് കഥാഗതിയില്‍ സംഭവിക്കുന്നു. ആന്‍മേരി എന്ന യുവതിയുടെ രംഗപ്രവേശമാണത്. ഇതോടെ, ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടില്‍ മറഞ്ഞിരുന്ന നിഴലുകള്‍ തപ്പിത്തടഞ്ഞ് പുറത്തിറങ്ങുകയാണ്! യതീന്ദ്രദാസ് തന്നിലേക്ക് തന്നെ ഒരു ചോദ്യമെറിയുന്നു കര്‍മ്മയോഗമാണോ ജ്ഞാനയോഗമാണോ തനിക്ക് വിധിച്ചിരിക്കുന്നത്? വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു നാടകം അരങ്ങിലെത്തിക്കുന്നതിനുള്ള തത്രപ്പാടിനിടയ്‌ക്ക് കുറച്ച് പണം ആന്‍മേരിയില്‍ നിന്നും അയാള്‍ വാങ്ങിയിരുന്നു. തിരിച്ചു വീട്ടാനാകാത്ത ആ കടത്തിന്റെ കുറ്റബോധത്താല്‍ പ്രേരിതനായി ആന്‍മേരിക്കും ബുദ്ധിമാന്ദ്യമുള്ള അവളുടെ മകള്‍ക്കുംവേണ്ടി സംന്യാസ ജീവിതത്തോട് വിടപറയാനൊരുങ്ങുന്ന യതീന്ദ്രദാസിന്റെ ആശ്രമത്തിലേക്ക് ജീവിതദൗര്‍ഭാഗ്യങ്ങളില്‍ മനം മടുത്ത് ആന്‍മേരി വരുന്നത് അയാളുടെ ശിഷ്യത്വം സ്വീകരിക്കാനാണ്!

മനുഷ്യജീവിത വൈരുദ്ധ്യങ്ങള്‍ക്ക് ഇതിനേക്കാള്‍ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ മലയാളസാഹിത്യത്തില്‍ അധികമില്ല. വായനാസുഖം നല്‍കുന്ന ലളിതമായ ഭാഷാശൈലിയാണ് ജോയ്  നായരമ്പലം നോവലിലുടനീളം അവലംഭിച്ചിരിക്കുന്നത്. ജീവിത ദുരിതങ്ങള്‍ ഓരോന്നായി ഹൃദയത്തിലേറ്റുവാങ്ങുമ്പോഴും വിട്ടുപോകാത്ത വടക്കനാടന്റെ നര്‍മ്മബോധം ചാര്‍ലിചാപ്ലിന്റെ ചില കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. നോവലിസ്റ്റിന്റെ ജീവിത നിരീക്ഷണപാടവത്തിന് നേര്‍സാക്ഷ്യം വഹിക്കുന്ന മറ്റുചില കഥാപാത്രങ്ങളും ഈ നോവലില്‍ കാണാം. ഉള്ളില്‍ നീറിപ്പിടിക്കുന്ന വേദനകളെ നേരിട്ട് നിര്‍മ്മമതയോടെ ജീവിക്കുന്ന ആന്‍മേരി, സമ്പത്തിന്റെ പൊങ്ങച്ചം ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന പിള്ള, പ്രതിഫലേച്ഛയൊട്ടും തന്നെയില്ലാതെ ആശ്രമത്തിലെ തൂപ്പുജോലി ചെയ്യുന്ന മേരിച്ചേടത്തി…

ഒരു സങ്കടലിന്റെ അവതാരികയില്‍ എന്‍.എം. പിയേഴ്‌സണ്‍ പറയുന്നു: ‘ആഗ്രഹങ്ങളും അഭിലാഷങ്ങളും പലപ്പോഴും സാക്ഷാത്കരിക്കാനുള്ളതല്ല. അതെല്ലാം സ്വപ്‌നം കാണാനുള്ളതാണ്. ജീവിതം നിര്‍വ്വചിക്കാനാകാത്തവിധം അജ്ഞേയമാണ്’. കൈപ്പുനീരിന്റെ രുചിയുള്ള ഈ ലോകസത്യത്തിന് നിദാനമായി തിളങ്ങുന്ന ‘ഒരു സങ്കടല്‍’വായനക്കാരന്റെ ഹൃദയത്തില്‍ നൊമ്പരങ്ങള്‍ കോറിയിടും എന്ന് തീര്‍ച്ച!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.