Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണനില്‍ ലയിക്കുന്ന മനസ്സ്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 24, 2019, 02:23 am IST
in Samskriti

നാലാം അദ്ധ്യായം രണ്ടാം പാദം വാഗധികരണം

ഇതില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്

സൂത്രം – വാങ് മനസി ദര്‍ശനാച്ഛബ്ദാച്ച

വാഗിന്ദ്രിയം ഉത്ക്രാന്തി സമയത്ത് മനസ്സില്‍ ലയിക്കുന്നു എന്നിങ്ങനെ അറിയുന്നുവെങ്കില്‍ അനുഭവത്തില്‍ കാണുന്നതിനാലും ശ്രുതിയില്‍ അങ്ങനെ പറയുന്നതിനാലും  അത് ശരിയാണ് വാക്ക് അല്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ മനസ്സില്‍ സ്ഥിതി ചെയ്യുന്നുവെന്നത് പ്രത്യക്ഷമായതിനാലും ശ്രുതിയില്‍ അങ്ങനെ പറഞ്ഞതുകൊണ്ടും അറിയണം. സാധാരണക്കാരന്റെയും ജ്ഞാനിയുടേയും ഗതിയുടെ സാമ്യതയെ ഈ പ്രകരണത്തില്‍ പറയുന്നു. ഉപാസനയുടേയും മറ്റും ഫലമായി ക്രമമുക്തിക്ക് യോഗ്യരായവരുടെ മരണസമയത്ത് ജീവന്‍ എങ്ങനെ ഉത്ക്രാന്തി ചെയ്യുന്നു എന്നതാണ് ആദ്യം ചര്‍ച്ച ചെയ്യുന്നത്. മരണമടുക്കുമ്പോള്‍ വാക്ക് മുതലായ ഇന്ദ്രിയങ്ങള്‍ മനസ്സില്‍ ലയിക്കും. ആ സമയത്ത് ഉള്ളില്‍ ബോധമുണ്ടെങ്കിലും ഒന്നും സംസാരിക്കാര്‍ പറ്റിയേക്കില്ല. ഛാന്ദോഗ്യത്തില്‍’ അസ്യ സോമ്യ പുരുഷസ്യ പ്രയതോ വാങ് മനസി സമ്പദ്യതേ മനഃപ്രാണേ പ്രാണസ്‌തേജസി തേജോ പരസ്യാം ദേവതായാം ‘  മരിക്കുന്നയാളുടെ ശരീരത്തെ വിട്ട് വാക്ക് മനസ്സിലും മനസ്സ് പ്രാണനിലും പ്രാണന്‍ ആദ്ധ്യാത്മിക തേജസ്സിലും തേജസ്സ് പരദേവതയിലും ലയിക്കുന്നു എന്ന് ശ്രുതിവാക്യം.ഇത്തരത്തിലാണ് ശരീരം വിട്ടു പോകല്‍.

സാധാരണ മരണങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. ഇത് നമുക്ക് പ്രത്യക്ഷത്തില്‍ കാണാം. ശ്രുതിയില്‍ പറയുന്നുമുണ്ട്. വാക്ക് മനസ്സില്‍ സ്ഥിതി ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ഇന്ദ്രിയവൃത്തികളെയല്ല ഇന്ദ്രിയങ്ങളെ തന്നെയാണ് ഇവിടെ പറഞ്ഞത്. മരണാസന്നനായയാളുടെ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും മനസ്സ് പ്രവര്‍ത്തിക്കും.

സൂത്രം – അത ഏവ ച സര്‍വാണ്യനു

അതുകൊണ്ടുതന്നെയാണ് എല്ലാ ഇന്ദ്രിയങ്ങളും വാക്കിനെ അനുസ്മരിച്ച് മനസ്സില്‍ ലയിക്കുന്നത്. എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ അടങ്ങുന്നതെങ്ങനെയെന്ന് ഇതില്‍ പറയുന്നു.മരണസമയത്ത് ദേഹത്തിലെ ചൂട് തീരുമ്പോള്‍ ജീവന്‍ പുറത്ത് പോകുന്നു. എല്ലാ ഇന്ദ്രിയങ്ങളും മനസ്സും ജീവനെ അനുഗമിക്കുകയും ചെയ്യുന്നു. വാക്ക് എന്നത് ഇന്ദ്രിയങ്ങളുടെ കൂട്ടത്തെ കണക്കാക്കിയാണ് പറഞ്ഞത്. പ്രശ്‌നോപനിഷത്തില്‍ തസ്മാദുപശാന്തതേജാഃ പുനര്‍ഭവ മിന്ദ്രിയൈര്‍ മനസി സംപദ്യമാനൈഃ ‘ അതിനാല്‍ ശരീരത്തില്‍ ചൂട് ഇല്ലാതാകുമ്പോള്‍ ഉദാന വായു മനസ്സില്‍ ലയിച്ച ഇന്ദ്രിയങ്ങളോടെ ശരീരം വീട്ടു പോയി എന്നു പറയന്നു. മരണ ശേഷം ശരീരം തണുത്തിരിക്കാന്‍ കാരണം ഇതാണ്.ഇവിടെ ഇന്ദ്രിയ ശബ്ദത്തെ ബഹു വചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ അടങ്ങുന്നു എന്ന് വ്യക്തമാണ്.

മനോധികരണം

ഇതില്‍ ഒരു സൂത്രം മാത്രം

സൂത്രം – തന്മനഃ പ്രാണ ഉത്തരാത്

ആ മനസ്സ് പ്രാണനില്‍ ലയിക്കുന്നു എന്ന് അനന്തരവാക്യം കൊണ്ട് അറിയുന്നു.മന്ത്രത്തിലെ ബാക്കി ഭാഗം കൊണ്ട് ഇന്ദ്രിയങ്ങളോടുകൂടിയ മനസ്സ് പ്രാണനിലും സ്ഥിതി ചെയ്യുന്നു എന്നറിയണം. എല്ലാ ഇന്ദ്രിയങ്ങളോടും കൂടിയ ആ മനസ്സ് പ്രാണനില്‍ ലയിക്കുന്നു എന്ന് മനഃ പ്രാണേ എന്ന ഉത്തരവാക്യം കൊണ്ട് വ്യക്തമാണ്. മരണത്തിന് തൊട്ട് മുമ്പ് ജീവനുണ്ടായാലും ഒന്നും ചിന്തിക്കാനോ അറിയാനോ കഴിയാത്ത അവസ്ഥയുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

India

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

പുതിയ വാര്‍ത്തകള്‍

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.