Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറസ്റ്റിലായ ഇന്ത്യന്‍ പൗരന്മാരെ ചൈനീസ് പിന്തുണയില്‍ ആഗോള ഭീകരരായി പ്രഖ്യാപിക്കാന്‍ കരുക്കള്‍ നീക്കി പാക്കിസ്ഥാന്‍; പിടിയിലായവര്‍ക്ക് എംബസ്സി സഹായം ലഭ്യമാക്കണമെന്ന് കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 04:26 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യന്‍ പൗരന്മാരെ ഭീകരരായി ലോകരാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ ചിത്രീകരിക്കാന്‍ പാക്കിസ്ഥാന്റെ ശ്രമം. ജെയ്ഷ ഇ മുഹമ്മദ് മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് പാക്കിസ്ഥാന്റെ ഈ നടപടി. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് യുഎസും, ഫ്രാന്‍സും യുഎന്നില്‍ പിന്തുണ നല്‍കിയിരുന്നു. 

ഇന്ത്യന്‍ പൗരന്മാരെ ആഗോള ഭീകരരെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പാക്കിസ്ഥാന്റെ ആവശ്യത്തെ പിന്തുണച്ച് ചൈനയും രംഗത്ത് എത്തിയിട്ടുണ്ട്.  നിലവില്‍ ഇതുസംബന്ധിച്ചുള്ള പാക്കിസ്ഥാന്റെ അപേക്ഷ അല്‍ഖ്വയ്ദ ഉപരോധ കമ്മിറ്റിക്കു മുമ്പാകെ നല്‍കിയിട്ടുണ്ട്. 

നിലവില്‍ പാക്കിസ്ഥാന്റെ പിടിയില്‍ കഴിയുന്ന നാല് ഇന്ത്യന്‍ പൗരന്മാര്‍ ബലൂചിസ്ഥാനിലും പെഷവാറിലും ഭീകരാക്രമണം നടത്തിയെന്ന് ആരോപിച്ചാണ് പാക്കിസ്ഥാന്‍ യുഎന്നിനെ സമീപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള എഫ്‌ഐആറുകളും പാക്കിസ്ഥാന്‍ കെട്ടിച്ചമച്ചിട്ടുണ്ട്. 

അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന പദ്ധതികള്‍ വിവിധ കമ്പനികള്‍ക്കായി ജോലി ചെയ്യാനെത്തുന്ന ഇന്ത്യക്കാരെയാണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ ഭീകരരായി മുദ്ര കുത്താന്‍ യത്നിക്കുന്നത്. 2017 ഫെബ്രുവരിയില്‍ ലാഹോറിലുണ്ടായ ഭീകരാക്രമണം അപ്പാജി അങ്കാരയെന്ന ഈ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ തലയിലിടാനാണ് പാക്കിസ്ഥാന്റെ നീക്കം. 

അതേസമയം അടുത്തിടെ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്ത രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസ്സി വഴിയുള്ള സഹായങ്ങളെല്ലം ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിലവില്‍ പാക്കിസ്ഥാന്റെ പിടിയിലുള്ള പ്രശാന്ത് വൈന്തം, ധരിലാല്‍ എന്നിവര്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നിയമ വിരുദ്ധമായി അതിര്‍ത്തി കടന്നെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും യാതൊരു വിധത്തിലുള്ള ഉപദ്രവവും ഏല്‍പ്പിക്കാതെ കൈമറണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു. 

അതേസമയം പ്രശാന്ത് വൈന്തം ചാരനല്ലെന്ന് മാതാപിതാക്കള്‍. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് മകന്‍ നാടുവിട്ടതാണെന്നും പിതാവ് അറിയിച്ചു. 2017ല്‍ ഹൈദരാബാദില്‍ നിന്ന് കാണാതായ മകന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിന്നാണ് കുടുംബം അറിഞ്ഞത്. മധ്യപ്രദേശില്‍ നിന്നുള്ള ധരിലാലിനൊപ്പമാണ് മുപ്പതുകാരനായ പ്രശാന്ത് പാക് പിടിയിലായത്.

2017ല്‍ ഷോര്‍ ഇന്‍ഫോടെക്കില്‍ ജോലി ചെയ്യുമ്പോഴാണ് ഇയാളെ കാണാതാകുന്നത്. രാവിലെ ജോലിക്ക് പോയ മകന്‍ 31 മാസം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. മാധാപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് 2017 ഏപ്രില്‍ 29ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അച്ഛന്‍ ബാബു റാവു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.