Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ അഴിഞ്ഞാടിയത് തീവ്രനിലപാടുള്ള മലയാളി വിദ്യാര്‍ത്ഥികള്‍; സിആര്‍പിഎഫ് ഇറങ്ങിയത് ജനങ്ങളെയും പോലീസിനെയും തെരുവില്‍ തല്ലിയപ്പോള്‍; ഒറ്റമണിക്കൂറിനുള്ളില്‍ ജെഎന്‍യു അക്രമികളെ ഒഴിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 01:37 pm IST
in India

ന്യൂദല്‍ഹി: സമരത്തിന്റെ പേരില്‍ ദല്‍ഹിയിലെ തെരുവുകളില്‍ വഴിയാത്രികരെയും പോലീസുകാരെയും ആക്രമിച്ചത് ജെഎന്‍യുവിലെ തീവ്രനിലപാടുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍.  ഇന്നലെ വൈകിട്ടോടെയാണ് ജെഎന്‍യുവിലെ അക്രമികള്‍ തെരുവില്‍ അഴിഞ്ഞാടിയത്. വഴിയാത്രികരെയും പോലീസുകാരെയും സമരത്തിന്റെ പേരില്‍ അക്രമിച്ചതോടെയാണ് രാത്രിയില്‍ സിആര്‍പിഎഫ് രണ്ടുതവണ ലാത്തി വീശിയത്.  മലയാളികളായ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് രാത്രിയില്‍ വഴിവിളക്കുകള്‍ അടക്കം നശിപ്പിച്ചത്. തുടര്‍ന്ന് പോലീസ് ദില്ലിയിലെ വഴിവിളക്കുകള്‍ എല്ലാം അണക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനെ കല്ലും കുപ്പികളും വെച്ച് ആക്രമിച്ചു. ഇതേടെ സിആര്‍പിഎഫും പോലീസും അക്രമികള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തി. ഒരു മണിക്കൂറിനുള്ളില്‍ അക്രമികളെ നിരത്തുകളില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു.  മലയാളിയായ സന്ദീപ് കെ ലുയിസാണ് അക്രമങ്ങള്‍ നേതൃത്വം നല്‍കിയത്. പോലീസുകാരെ ആക്രമിച്ച ഇയാള്‍ക്കെതെരെ ഡല്‍ഹി പോലീസ് നടപടി എടുത്തിരുന്നു. പോലീസിനെയും സിആര്‍പിഎഫുകാരെയും ഇയാളും സംഘവും വടിയും കല്ലും ഉപയോഗിച്ച് അക്രമിച്ചതോടെയാണ് ആദ്യ ലാത്തിച്ചാര്‍ജ് നടന്നത്. പോലീസ് നടപടിയില്‍ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു.  

സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്‌ക്ക് വിളിച്ചതിന് പിന്നാലെയായിരുന്നു തെരുവില്‍ ജെഎന്‍യുവിലെ അക്രമികള്‍ അഴിഞ്ഞാട്ടം നടത്തിയത്.  വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തം ആയതിനെ തുടര്‍ന്ന്  നാല് മെട്രോ സ്റ്റേഷനുകള്‍ ഇന്നലെ താത്കാലികമായി അടച്ചിരുന്നു. ഉദ്യോഗ്ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്. മെട്രോസ്റ്റേഷനുകള്‍ക്കും അക്രമികള്‍ കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോപ്പറേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ നൂറോളം വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്. 

യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരെയാണ്  കസ്റ്റഡിയിലെടുത്തത്. സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തില്‍നിന്ന് അറുനൂറ് മീറ്റര്‍ അകലെ ബാബാ ഗംഗാനാഥ് മാര്‍ഗ്ഗിലും ലോധി റോഡില്‍ സഫ്ദര്‍ജംഗ് ടോംബ്ബിന് സമീപത്തുമായാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞത്. പ്രശ്നം പഠിക്കുന്നതിന് കേന്ദ്ര മാനവശേഷി മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിന് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതായി എംഎച്ച്ആര്‍ഡി സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം പറഞ്ഞു. വിദ്യാര്‍ത്ഥികളെ മന്ത്രാലയം ചര്‍ച്ചക്ക് വിളിപ്പിച്ചു. ഫീസ് വര്‍ദ്ധനവിനെതിരെ ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലശാലയില്‍ പ്രതിഷേധത്തിലാണ്. വര്‍ദ്ധനവ് നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.