Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുനി മനനശീലനാകണം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 15, 2019, 02:05 am IST
in Samskriti

മൂന്നാം അദ്ധ്യായം നാലാം പാദം

സഹകാര്യന്തര വിധ്യധികരണംഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം   സഹകാര്യന്തര വിധി: പക്ഷേണ  തൃതീയം തദ്വതോ വിധ്യാദിവത് 

മറ്റൊരു സഹകാരി കാരണമായി തൃതീയമായ മൗനത്തെ ഒരു പക്ഷത്തില്‍ ജ്ഞാനിക്ക് മറ്റ് വിധികളെ 

പോലെ വിധിക്കേണ്ടതാണ്.ബ്രഹ്മവിദ്യയ്‌ക്ക് ഏതൊക്കെ ആ ശ്രമത്തിലുള്ളവര്‍ക്കാണ് അധികാരമെന്ന് ഇവിടെ വ്യക്തമാക്കുന്നു.

ആദ്യം ഒരു പൂര്‍വ്വ പക്ഷത്തെ അവതരിപ്പിച്ച ശേഷം അതിന് മുപടി നല്‍കുന്നു ബൃഹദാരണ്യകോപനിഷത്തില്‍ ‘തസ്മാദ് 

ബ്രാഹ്മണ ഃ പാണ്ഡിത്യം നിര്‍വിദ്യ ബാല്യേന തിഷ്ഠാ സേത,ബാല്യം ച പാണ്ഡിത്യം ച നിര്‍വിദ്യാഥമുനി: അമൗനം ച മൗനം ച നിര്‍വിദ്യാഥബ്രാഹ്മണഃ ‘ അതിനാല്‍ ബ്രഹ്മത്തെ അറിയാനാഗ്രഹിക്കുന്ന ബ്രാഹ്മണന്‍ ഗുരുവില്‍ നിന്ന് അറിവിനെ നേടണം.

താന്‍ വലിയ അറിവുള്ള ആളാണെന്ന ഭാവത്തേയും കുട്ടിക്കളികളെയും വെടിഞ്ഞ് മനനശീലനായ മുനിയാ

യിത്തീരണം. പിന്നെ മൗനത്തേയും മൗനമില്ലായ്‌മയേയും വിട്ട് ബ്രഹ്മജ്ഞാനിയായിത്തീരും.

 ഇവിടെ പാണ്ഡിത്യത്തെ അവശ്യ കര്‍ത്തവ്യമായി പറഞ്ഞിട്ടുണ്ട്. മൗനത്തെ അതുപോലെ പറഞ്ഞിട്ടില്ല. മൗനം അവശ്യ കര്‍ത്തവ്യമാണോ എന്ന് സംശയിക്കുന്നു. ഇ

തിനു അനുമതിയായി കണക്കാക്കണമെന്നാണ് 

പൂര്‍വ്വ പക്ഷത്തിന്റെ വാദം.

 എന്നാല്‍ അത് ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. വിദ്യയ്‌ക്ക് സഹകാരിയായി 

ബാല്യത്തേയും പാണ്ഡിത്യത്തേയും വിധിച്ചിട്ടുള്ളതു

പോലെ മുനിഃ എന്നത് കൊണ്ട് മൗനത്തേ

യും വിധിച്ചിരിക്കുന്നു. മൗനവിധി വളരെ അപൂര്‍വമാണ്. ഏത് പക്ഷത്തിലാണോ ഭേദ ദര്‍ശനം വന്നു പോകുന്നതി

നാല്‍ അവിടെയാണ് മൗന വിധി. പക്ഷേണ എന്നത് കൊണ്ട് ഇതാണ് സൂ

ചിപ്പിക്കുന്നത്.

വിധ്യാദിവത് എന്നത് മൗനം വിധിച്ചിരിക്കുകയാണ് എന്ന തരത്തിലാണ്. മൗനത്തി

നുള്ള അനുമതിയല്ല വിധിയാണ് എന്നറിയണം.

ഇത് ദര്‍ശ പൂര്‍ണ്ണമാസം തുടങ്ങിയവയില്‍ സഹകാരിഭാവത്തില്‍ അഗ്‌നിയെ സ്വീക

രിക്കണം എന്ന വിധിയുള്ളത് പോലെയാണ്.

സൂത്രം   കൃത്സ്‌ന ഭാവാത്തു ഗൃഹിണോപസംഹാരഃ എന്നാല്‍ ഗൃഹസ്ഥാശ്രമത്തില്‍ എല്ലാ ആശ്രമങ്ങളുടേയും ഭാവമുള്ളതിനാല്‍  ഗൃഹസ്ഥാശ്രമത്തോടു കൂടി പ്രകരണം ഉപസംഹരിച്ചിരിക്കുന്നു. സന്ന്യാസിയ്‌ക്ക് മാത്രമാണ് ബ്രഹ്മവിദ്യയ്‌ക്ക് അധികാരമെന്നും ബ്രഹ്മ പ്രാപ്തിയുണ്ടാവുക എന്നും പറഞ്ഞു. എന്നാല്‍ ഛാന്ദോഗ്യം എട്ടാം അധ്യായത്തില്‍ ഗൃഹസ്ഥാശ്രമത്തോടെ ബ്രഹ്മവിദ്യാ വര്‍ണ്ണന അവസാനിപ്പിക്കുന്നു. അതിന് കാരണമെന്താണ്? ഗൃഹസ്ഥനും ബ്രഹ്മവിദ്യയ്‌ക്ക് അധികാരമുണ്ട് എന്ന് ഇത് കാണിക്കുന്നുവെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.

 അതിനുള്ള മറുപടിയാണ് ഈ സൂത്രത്തില്‍.

ബ്രഹ്മവിദ്യയ്‌ക്ക് എല്ലാ ആശ്രമങ്ങളിലുള്ളവര്‍ക്കും അധികാരമുണ്ടെന്ന് ശ്രുതി പറയുന്നുണ്ട്.ഗൃഹസ്ഥാശ്രമമാണെങ്കില്‍ മറ്റ് മൂന്ന് ആശ്രമങ്ങളും അതിനെ ആശ്രയിച്ച് നില്‍ക്കുന്നതാണ്.

 ഒരാള്‍ ബ്രഹ്മചര്യാശ്രമം സ്വീകരിക്കുന്നതും വേദപഠനം ചെയ്യുന്നതും ഗൃഹസ്ഥ

നായ ഗുരുവില്‍ നന്നാണ്. തന്മൂലം ബ്രഹ്മചര്യ ഭാവം ഗൃഹസ്ഥനില്‍ ഉണ്ട്. വാനപ്രസ്ഥത്തിന്റെ സന്ന്യാസത്തിന്റെയും മൂലമാണ് ഗാര്‍ഹസ്ഥ്യം. അതിനാല്‍ ആ രണ്ട് ആ ശ്രമങ്ങളുമായും 

നിത്യ സംബന്ധം ഗൃഹസ്ഥ

നുണ്ട്. ഇക്കാരണങ്ങളാല്‍ ഏതാശ്രമത്തിലെ ചര്യയും ഗൃഹസ്ഥനാകാം. അതിനാലാണ് ബ്രഹ്മവിദ്യാ പ്രകരണം ഗൃഹസ്ഥാശ്രമ വര്‍ണ്ണനയോടെ അവസാനിപ്പിച്ചത്.

സൂത്രം    മൗനവദിതരേ

ഷാമപ്യുപദേശാത്

മൗനമെന്നതു പോലെ മറ്റ് ആശ്രമങ്ങള്‍ക്കും ഉപദേശിച്ചിട്ടുള്ളതിനാല്‍.

ബ്രഹ്മവിദ്യയുടെ എല്ലാ സാധനകളും മൗനം എന്ന പോലെ എല്ലാ ആശ്രമങ്ങമില്ലള്ളവര്‍ക്കും സന്ന്യാസിമാരെ പോലെ ബ്രഹ്മവിദ്യയ്‌ക്ക് അധികാരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.