Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തമനസ്സുകളില്‍ മായാത്ത മുറിപ്പാടുകള്‍, അഞ്ചോളം അയ്യപ്പഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, രണ്ടായിരത്തോളം പേരെ ജയിലിലടച്ചു

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Nov 14, 2019, 10:55 am IST
in Kerala

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവിധി സൃഷ്ടിച്ച ആഘാതങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുനഃപരിശോധനാ ഹര്‍ജികൾ സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ട് ഇന്ന് വിധി പ്രസ്താവിച്ചത്. വിശ്വാസിസമൂഹത്തിന്റെ ഉള്ളുലച്ച ഇടതുസര്‍ക്കാരിന്റെ സമീപനം ശബരിമലയില്‍ മാത്രമല്ല തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ മൊത്തം സാമ്പത്തിക അടിത്തറയെത്തന്നെ ബാധിച്ചതായാണ് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തവിധം ദേവസ്വംബോര്‍ഡിന്റെ സാമ്പത്തികനില തകരാറിലാണ്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ കടുംപിടുത്തത്തിനെതിരെ സ്ത്രീകളടക്കം പതിനായിരക്കണക്കിന് ഭക്തര്‍ നാമജപവുമായി പ്രതിഷേധം ഉയര്‍ത്തി. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ജയിലിലായി, ആയിരക്കണക്കിന് കുടുംബങ്ങള്‍ മാസങ്ങളോളം പോലീസിന്റെ നിരന്തരപീഡനമേറ്റു നരകിച്ചു. ഇന്നും കണ്ടാലറിയാവുന്നവര്‍ എന്ന പേരില്‍ പോലീസ് എപ്പോള്‍ കേസില്‍പ്പെടുത്തുമെന്ന അവസ്ഥയിലാണ് പതിനായിരങ്ങള്‍.

ജീവന്‍ വെടിഞ്ഞവര്‍

ഒരു തീര്‍ഥാടനകാലം മുഴുവന്‍ നീണ്ടുനിന്ന ആചാരസംരക്ഷണയജ്ഞത്തിനിടെ അഞ്ചോളം അയ്യപ്പഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പന്തളത്ത് ആചാരസംരക്ഷണത്തിനായി നാമം ജപിച്ചു നീങ്ങിയ ഭക്തനെ സിപിഎം ഓഫിസിനുമുകളില്‍ നിന്ന് കല്ലെറിഞ്ഞ് കൊന്നു. കരുനാഗപ്പള്ളിയില്‍ മകനെ പോലീസ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് അച്ഛന്‍ ആത്മഹത്യചെയ്തു, ഇതിനുപുറമേ തിരുവനന്തപുരത്തും കോഴിക്കോടുമൊക്കെ സര്‍ക്കാര്‍ നടപടിയില്‍ മനംനൊന്ത് ആത്മാഹൂതി ചെയ്തവര്‍ വേറെ.

എത്രയോ കേസുകള്‍, ജോലി നഷ്ടപ്പെട്ടവര്‍

ശബരിമല ആചാരസംരക്ഷണത്തിനായി രംഗത്തിറങ്ങിയതിന്റെ പേരില്‍ രണ്ടായിരത്തിപ്പന്ത്രണ്ടിലേറെ കേസുകളാണ് ഇതുവരെ പോലീസ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തത്. ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു അടക്കം രണ്ടായിരത്തിലേറെപ്പേരെ ജയിലിലടച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അടക്കം അറുപത്തിഏഴായിരത്തിതൊണ്ണൂറ്റിനാല് പേരെ കേസില്‍ പ്രതികളാക്കി. ഓരോ കേസിലും കണ്ടാലറിയാവുന്നവര്‍ എന്നപേരില്‍ നൂറും ഇരുനൂറും ചില കേസുകളില്‍ അതിലേറെയും പേരെ ഇനിയും പ്രതികളാക്കാനുള്ള തന്ത്രവും പോ

ലീസ് ഒരുക്കിയിട്ടുണ്ട്. അറസ്റ്റുചെയ്തവരെ ജ്യാമ്യത്തിലിറക്കാനായി കോടികളാണ് കെട്ടിവയ്‌ക്കേണ്ടിവന്നത്. നാമം ജപിച്ചതിന്റെ പേരില്‍ പത്തിലേറെ ഭക്തര്‍ക്ക് ജോലി നഷ്ടപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

Sports

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

India

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

India

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

India

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

പുതിയ വാര്‍ത്തകള്‍

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.