Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭക്തമനസ്സുകളില്‍ മായാത്ത മുറിപ്പാടുകള്‍, അഞ്ചോളം അയ്യപ്പഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, രണ്ടായിരത്തോളം പേരെ ജയിലിലടച്ചു

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Nov 14, 2019, 10:55 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവിധി സൃഷ്ടിച്ച ആഘാതങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുനഃപരിശോധനാ ഹര്‍ജികൾ സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ട് ഇന്ന് വിധി പ്രസ്താവിച്ചത്. വിശ്വാസിസമൂഹത്തിന്റെ ഉള്ളുലച്ച ഇടതുസര്‍ക്കാരിന്റെ സമീപനം ശബരിമലയില്‍ മാത്രമല്ല തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ മൊത്തം സാമ്പത്തിക അടിത്തറയെത്തന്നെ ബാധിച്ചതായാണ് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തവിധം ദേവസ്വംബോര്‍ഡിന്റെ സാമ്പത്തികനില തകരാറിലാണ്.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ കടുംപിടുത്തത്തിനെതിരെ സ്ത്രീകളടക്കം പതിനായിരക്കണക്കിന് ഭക്തര്‍ നാമജപവുമായി പ്രതിഷേധം ഉയര്‍ത്തി. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ജയിലിലായി, ആയിരക്കണക്കിന് കുടുംബങ്ങള്‍ മാസങ്ങളോളം പോലീസിന്റെ നിരന്തരപീഡനമേറ്റു നരകിച്ചു. ഇന്നും കണ്ടാലറിയാവുന്നവര്‍ എന്ന പേരില്‍ പോലീസ് എപ്പോള്‍ കേസില്‍പ്പെടുത്തുമെന്ന അവസ്ഥയിലാണ് പതിനായിരങ്ങള്‍.

ജീവന്‍ വെടിഞ്ഞവര്‍

ഒരു തീര്‍ഥാടനകാലം മുഴുവന്‍ നീണ്ടുനിന്ന ആചാരസംരക്ഷണയജ്ഞത്തിനിടെ അഞ്ചോളം അയ്യപ്പഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പന്തളത്ത് ആചാരസംരക്ഷണത്തിനായി നാമം ജപിച്ചു നീങ്ങിയ ഭക്തനെ സിപിഎം ഓഫിസിനുമുകളില്‍ നിന്ന് കല്ലെറിഞ്ഞ് കൊന്നു. കരുനാഗപ്പള്ളിയില്‍ മകനെ പോലീസ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് അച്ഛന്‍ ആത്മഹത്യചെയ്തു, ഇതിനുപുറമേ തിരുവനന്തപുരത്തും കോഴിക്കോടുമൊക്കെ സര്‍ക്കാര്‍ നടപടിയില്‍ മനംനൊന്ത് ആത്മാഹൂതി ചെയ്തവര്‍ വേറെ.

എത്രയോ കേസുകള്‍, ജോലി നഷ്ടപ്പെട്ടവര്‍

ശബരിമല ആചാരസംരക്ഷണത്തിനായി രംഗത്തിറങ്ങിയതിന്റെ പേരില്‍ രണ്ടായിരത്തിപ്പന്ത്രണ്ടിലേറെ കേസുകളാണ് ഇതുവരെ പോലീസ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തത്. ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു അടക്കം രണ്ടായിരത്തിലേറെപ്പേരെ ജയിലിലടച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അടക്കം അറുപത്തിഏഴായിരത്തിതൊണ്ണൂറ്റിനാല് പേരെ കേസില്‍ പ്രതികളാക്കി. ഓരോ കേസിലും കണ്ടാലറിയാവുന്നവര്‍ എന്നപേരില്‍ നൂറും ഇരുനൂറും ചില കേസുകളില്‍ അതിലേറെയും പേരെ ഇനിയും പ്രതികളാക്കാനുള്ള തന്ത്രവും പോ

ലീസ് ഒരുക്കിയിട്ടുണ്ട്. അറസ്റ്റുചെയ്തവരെ ജ്യാമ്യത്തിലിറക്കാനായി കോടികളാണ് കെട്ടിവയ്‌ക്കേണ്ടിവന്നത്. നാമം ജപിച്ചതിന്റെ പേരില്‍ പത്തിലേറെ ഭക്തര്‍ക്ക് ജോലി നഷ്ടപ്പെട്ടു. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലോസേഞ്ചല്‍സിലെ മുഖംമൂടിക്കാരെ മുഴുവന്‍ പൊക്കാന്‍ ട്രംപിന്റെ ഉത്തരവ്; ലോസേഞ്ചല്‍സ് നഗരത്തെ സ്തംഭിപ്പിക്കുന്ന മുഖം മൂടിക്കാന്‍ ആരാണ്?

Career

വിജ്ഞാന കേരളം മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന്, 20 കമ്പനികളിലായി 9000 ഒഴിവുകള്‍, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

Education

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ തീയതി നീട്ടി

Kerala

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തും മുന്‍പ് ഐസോടോപ്പ് പഠനം നടത്തും, സുരക്ഷാ പരിശോധനയ്‌ക്ക് സംയുക്ത സമിതി

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഉത്തരവിറങ്ങിയ 2020 മെയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 4663 കാട്ടുപന്നികളെ വെടിവെച്ചുകൊന്നുവെന്ന് വനംമന്ത്രി

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വ്ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് സസ്പന്‍ഷന്‍

സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ (വലത്ത്)

ഏഷ്യാനെറ്റിലേക്ക് പോകാന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും വിട്ടു, മോദിയ്‌ക്കെതിരെ ദേശാഭിമാനിയില്‍ നെടുങ്കന്‍ ലേഖനമെഴുതിയത് ഉണ്ണിക്ക് വിനയായി

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ വിളിച്ചത് മന്ത്രി ഗണേഷ് കുമാറെന്ന് അറിഞ്ഞില്ല; മറുപടി നല്‍കാതിരുന്ന ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം

നടനും ബിജെപി നേതാവുമായ  കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും

കൃഷ്ണകുമാറും ദിയ കൃഷ്ണയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ജീവനക്കാരികളുടെ ആരോപണം വ്യാജം

ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്‍ജുന്‍ എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾക്കും, മാംസാഹാര ഭക്ഷണശാലകൾക്കും നിരോധനം

ഹനുമാന് വടമാല നേദിക്കുന്നത് എന്തിന് ?

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹർജി

വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies