Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസനകളുടെ കര്‍ത്തൃത്വം യജമാനന്

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 13, 2019, 03:19 am IST
in Samskriti

മൂന്നാം അദ്ധ്യായം നാലാം പാദം

ബഹിരധികരണം 

ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്.

സൂത്രം-  ബഹി സ്തൂഭയഥാപി സ്മൃതേരാചാരാച്ച

എന്നാല്‍ രണ്ട് തരത്തിലായാലും അവര്‍ ആശ്രമധര്‍മ്മങ്ങളില്‍ നിന്ന് പുറത്താകുന്നു. എന്തെന്നാല്‍ സ്മൃതിയും ശിഷ്ടാചാരവും അങ്ങനെയാണ്.

സംന്യാസം, വാനപ്രസ്ഥം എന്നീ ഉയര്‍ന്ന ആശ്രമങ്ങളില്‍ നിന്നുള്ള പതനം ബ്രഹ്മവിദ്യയ്‌ക്കുള്ള അധികാരത്തെ ഇല്ലാതാക്കും. അത് മഹാപാതകമായാലും ഉപപാതകമായാലും പ്രായശ്ചിത്തം ചെയ്താലും ഇല്ലെങ്കിലും അങ്ങനെ സംഭവിക്കും.

ഇത്തരത്തിലായാല്‍ ബ്രഹ്മവിദ്യയ്‌ക്കുള്ള അധികാരം ഇല്ലാതാക്കുമെന്ന് സ്മൃതിവാക്യങ്ങളില്‍ നിന്നും ശിഷ്ടാചാരങ്ങളില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്. വീഴ്ച പറ്റിയവരെ ആശ്രമധര്‍മ്മങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കണം എന്ന് പറയുന്നു. ഇതിനെ കാണിക്കുന്ന സ്മൃതിവാക്യങ്ങളുണ്ട്.പ്രായശ്ചിത്തം ചെയ്യുന്നത് എന്താവശ്യത്തിന് വേണ്ടിയാണോ അത് നടക്കുന്നില്ല. അതു കൊണ്ട് പ്രായശ്ചിത്തമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

സ്വാമ്യധികരണം

ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം – സ്വാമിനഃ ഫലശ്രുതേരിത്യാത്രേയഃ

ഉപാസനങ്ങളുടെ കര്‍ത്തൃത്വം യജമാനന്തന്നെയാണ് എന്തെന്നാല്‍ ഫലം യജമാനന് ഉണ്ടാകുമെന്നാണ് ശ്രുതിയില്‍ പറയുന്നത് എന്ന് ആത്രേയനെന്ന ആചാര്യന്‍ പറയുന്നു.ഉദ്ഗീഥ ഉപാസനയുമായി ബന്ധപ്പെട്ടതാണിത്.

സാംഗോപാസനകളുടെ കര്‍ത്തൃത്വം യജമാനനാണോ അതോ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ഋത്വിക്കിനാണോ എന്നാണ് സംശയം.യജമാനനാണ് എന്നാണ് ആത്രേയന്‍ എന്ന ആചാര്യന്റെ അഭിപ്രായം.ഫലസങ്കല്പനത്തില്‍ യജമാനനെയാണ് ശ്രുതി പറഞ്ഞിരിക്കുന്നത്.ഛാന്ദോഗ്യത്തിലെ ഒരു മന്ത്രം ഇതിന് പ്രമാണമായി പറയുന്നു.വര്‍ഷ ഉപാസനത്തെ ചെയ്ത് മഴ പെയ്യിക്കുന്നുവെന്ന് ഇതില്‍ കാണാം.

‘വര്‍ഷതി ഹാസ്‌മൈ വര്‍ഷയതി ഹ യ ഏതദേവം വിദ്വാന്‍സൃഷ്ടൗപഞ്ചവിധം സാമോപാസ്‌തേ’ഇപ്രകാരമറിഞ്ഞ്. വൃഷ്ടി ദൃഷ്ടിയോടെ പഞ്ചവിധമായ സാമത്തെ ഉപാസിക്കുന്നയാള്‍ക്ക് അയാളുടെ ഇച്ഛയനുസരിച്ച് മഴ ഉണ്ടാവുകയും മഴ ഇല്ലാത്ത സമയത്തും മഴ പെയ്യിക്കുവാന്‍ കഴിയുകയും ചെയ്യും. ഇവിടെ സ്വാമിയായ ഉപാസകന് ആണ് ഫലമുണ്ടാകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സൂത്രം- ആര്‍ത്വിജ്യമിത്യൗഡുലോമിസ്തസ്‌മൈ ഹി പരിക്രീയതേ

(ആര്‍ത്വിജ്യം ഇതി ഔഡുലോമി തസ്‌മൈ ഹി  പരിക്രീയതേ)

ഉപാസനയുടെ കര്‍ത്തൃത്വം ഋത്വിക്കിനാണെന്നാണ് ഔഡുലോമി എന്ന ആചാര്യന്‍ പറയുന്നത്. എങ്കിലും ഫലം യജമാനന് വന്നു ചേരുന്നതില്‍ വിരോധമൊന്നുമില്ല. എന്തെന്നാല്‍ ഋത്വിക് യജമാനനില്‍ നിന്ന് ദക്ഷിണ വാങ്ങുന്നുണ്ട്. അത് ഒരു തരത്തില്‍ ഋത്വിക്കിന്റെ കര്‍മ്മഫലത്തെ യജമാനന്‍ വിലയ്‌ക്ക് വാങ്ങുകയാണ്. കര്‍തൃത്വം ഋത്വിക്കിനാണ്. അദ്ദേഹമാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഫലം യജമാനനില്‍ വന്നു ചേരാം.

സൂത്രം – ശ്രുതേശ്ച

ശ്രുതിയുടെ അഭിപ്രായവും അങ്ങനെയാണ്. ശ്രുതി പ്രമാണങ്ങള്‍ ഔഡുലോമിയുടെ അഭിപ്രായത്തെ പിന്തുണയ്‌ക്കുന്നു. എന്തെന്നാല്‍ ഋത്വിക് എന്തൊരു സങ്കല്പം ചെയ്യുന്നതും യജമാനന് വേണ്ടിയാണ് എന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നു. ഛാന്ദോഗ്യത്തില്‍ നിന്റെ  ഏത് ആഗ്രഹം സാധിപ്പിക്കാനാണ് ഞാന്‍ സാമഗാനം ചെയ്യേണ്ടത് എന്ന് ചോദിച്ച് യജമാനന് വേണ്ടി ഉദാഗാതാവ് സാമഗാനം ചെയ്യുന്നത് കാണാം. അതിനാല്‍ ഋത്വിക് കര്‍മ്മങ്ങളുടെ കര്‍ത്താവും യജമാനന്‍ ഫലഭോക്താവുമാണ്.

                                                                                                                          9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.