Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയേണ്ടത് പരമാത്മാവിനെ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 16, 2019, 03:49 am IST
in Samskriti

മൂന്നാം അദ്ധ്യായം മൂന്നാം 

പാദം

ഇയദധികരണം

ഇതില്‍ ഒരു സൂത്രം മാത്രം.

സൂത്രം – ഇയദാമനനാത്

ഇത്രമാത്രം എന്ന് എടുത്ത് പറഞ്ഞിട്ടുള്ളതിനാല്‍.

ഇയത്താനിരൂപണം തുല്യമായതിനാല്‍ മൂന്ന് മന്ത്രങ്ങളിലെയും വര്‍ണ്ണാത്തമായ വിദ്യാ സ്വരൂപം ഒന്ന് തന്നെയാണ്.

 മുണ്ഡകത്തിലും ശ്വേതാശ്വതരത്തിലും

‘ദ്വാ സുപര്‍ണ്ണാ…

അഭിചാകശീതി’ എന്ന്

ആത്മാവിനെ വിവരിക്കുന്നു. എപ്പോഴും ചേര്‍ന്നിരിക്കുന്നവയും കൂട്ടുകാരുമായ  ആത്മാക്കളായ രണ്ട് പക്ഷികള്‍ ശരീരമാകുന്ന വൃക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. അതില്‍ ജീവന്‍ വൃക്ഷത്തിന്റെ കര്‍മ്മഫലങ്ങളാകുന്ന പഴങ്ങളെ നന്നായി അനുഭവിക്കുന്നു. എന്നാല്‍ പരമാത്മാവായ കിളി ഒന്നും കഴിക്കാതെ അസക്തമായി സാക്ഷിയായിരിക്കുന്നു.

എന്നാല്‍ 

കഠോപനിഷത്തില്‍ മറ്റൊരു തരത്തിലാണ് വിവരണം ‘ ഋതം പിബന്തൗ… ത്രിണാചികേതാ’ എന്നതില്‍ ശരീരത്തില്‍ കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്ന രണ്ടാത്മാക്കള്‍ ഹൃദയാകാശത്തില്‍ സ്ഥിതി ചെയ്യുന്നതായി പറയുന്നു. ബ്രഹ്മജ്ഞാനികളും കര്‍മ്മികളും മറ്റും അവയെ നിഴലും വെയിലും പോലെയെന്ന് പറയുന്നു.

 ഈ വിദ്യകള്‍ ഒന്ന് തന്നെയാണോ അതോ വേറെയാണോ എന്ന് സംശയമുണ്ടാകാം. കര്‍മ്മഫല അനുഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായി   പറയുന്നതിനാല്‍ വേറെയായി തന്നെ കരുതണമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

ഒരു സ്ഥലത്ത് കര്‍മ്മഫലം അനുഭവിക്കുന്നുവെന്നും മറ്റേതില്‍ ഇല്ലെന്നും കാണാം.

 അതിനുള്ള മറുപടിയാണ് ഈ സൂത്രത്തില്‍.

 അറിയേണ്ട വസ്തു ഒന്ന് തന്നെയാണ്. അത് പരമാത്മാവാണ്. അതിനെ ജീവനില്‍ നിന്നും വേര്‍തിരിച്ച് പറഞ്ഞിരിക്കുകയാണ് ഒരിടത്ത്. 

ഋതം പിബന്തൗ എന്ന് രണ്ടിനും ചേര്‍ത്ത് വിശേഷണം പറഞ്ഞിരിക്കുന്നത് ഛത്രി ന്യായമനുസരിച്ചാണ്.

കുറെ ആളുകള്‍ പോകുമ്പോള്‍ ‘ഛത്രിണഃ ഗച്ഛന്തി’ – കുടക്കാര്‍ പോകുന്നു എന്ന് പൊതുവെ പറയാറുണ്ട്. അതില്‍ കുട പിടിക്കാത്തവരും ഉള്‍പ്പെടാം. അതുപോലെ കര്‍മ്മഫലം അനുഭവിക്കാത്ത പരമാത്മാവിനെയും വിശേഷണത്തില്‍ ഉള്‍പ്പെടുത്തി എന്ന് വേണം കരുതാന്‍.

 പരമാത്മാവ് കര്‍മ്മഫലം അനുഭവിക്കാതെ  സാക്ഷി മാത്രമായി ഇരിക്കുന്നു. ആ പരമാത്മാവിനെയാണ് അറിയേണ്ടത്.അതാണ് ജ്ഞേയ വസ്തു.

എവിടെയൊക്കെ ജീവനേയും പരമാത്മാവിനേയും വര്‍ണ്ണിച്ചിട്ടുണ്ടോ അവിടെയൊക്കെ ദ്വിവചനത്തിലാണ് പറഞ്ഞത്. ഹൃദയസ്ഥാനമാണ് രണ്ടിന്റേയും ആവാസസ്ഥാനം. വാസ്തവത്തില്‍ എത് തരത്തില്‍ വര്‍ണ്ണിച്ചാലും അത് ഒന്നിനെക്കുറിച്ച് മാത്രമാണ്.

                                                                                                               9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.