Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുമൂളരുടെ തിരുമന്തിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2019, 02:15 am IST
in Samskriti

ആധികാരികമായ ശിവസിദ്ധാന്തങ്ങള്‍ രചിച്ച മഹാനാണ് തിരുമൂല നായനാര്‍.  മൂവായിരം ശ്ലോകങ്ങളടങ്ങിയ ആ കൃതിക്ക് തിരുമന്തിരങ്ങള്‍ (തിരുമന്ത്രങ്ങള്‍) എന്ന് അദ്ദേഹം നാമകരണം ചെയ്തു. മഹേശ്വരന്റെ ദ്വാരപാലകനായ നന്ദികേശ്വരന്റെ അനുഗ്രഹം നേരിട്ടു നേടിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം.  അദ്ദേഹം ഒരിക്കല്‍ കൈലാസം വിട്ട് തെന്നിന്ത്യയിലേക്ക് തീര്‍ത്ഥാടനത്തിനെത്തി.  തിരുനെല്‍വേലിയിലുള്ള പോത്തിഗ മലയിലധിവസിച്ചിരുന്ന അഗസ്ത്യമുനിയെ ദര്‍ശിക്കലായിരുന്നു മുഖ്യ ലക്ഷ്യം.  അദ്ദേഹം കേദാര്‍നാഥ്, നേപ്പാള്‍, അവിമുക്തം, കാശി, വിന്ധ്യാനിരകള്‍, കാളഹസ്തി എന്നിവടങ്ങളിലെല്ലാം സഞ്ചരിച്ചിരുന്നു.     ദക്ഷിണേന്ത്യയിലുള്ള തിരുവിലങ്ങാട്, കാഞ്ചീവരം, തിരുവടിഗ, ചിദംബരം, പെരുമ്പറപ്പുലിയൂര്‍ എന്നിവിടങ്ങളിലും തീര്‍ത്ഥാടനം നടത്തി.  അവസാനം അവദുതുറയിലെത്തി അവിടത്തെ ശിവഭഗവാനെ ഭജിച്ചു കഴിഞ്ഞുകൂടി.

ഒരിക്കല്‍ അദ്ദേഹം കാവേരീനദീതീരത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഒരു പറ്റം പശുക്കള്‍ നിന്നു വിലപിക്കുന്നതു കേട്ടു.  ആ പശുക്കളുടെ പാലകനായ മൂള അവിടെ മരിച്ചു കിടക്കുന്നതു കണ്ടു.  അവിടെയടുത്തുള്ള സാത്തനൂര്‍ എന്ന ഒരു ഗ്രാമത്തിലായിരുന്നു അവന്റെ താമസം.  ആ ശിവയോഗി ആ വിലാപം കേട്ട് ആ പശുക്കളോട് ദയതോന്നിയിട്ട് അവിടെ കാണപ്പെട്ട ആ മൂളയുടെ ജഡശരീരത്തില്‍ പ്രവേശിച്ച് എഴുന്നെറ്റ് ആ പശുക്കളെയും തെളിച്ച് സാത്തനൂരെ മൂളയുടെ ഭവനത്തിലെത്തി.  ഭര്‍ത്താവെന്നു കരുതി അവന്റെ ഭാര്യ ശിവയോഗിയോട് സാധാരണപോലെയുള്ള ഇടപെടലുകള്‍ നടത്താനൊരുമ്പെട്ടു.  പക്ഷെ അദ്ദേഹം ശരീരത്തു തൊടാന്‍പോലും സമ്മതിച്ചില്ല. അവളോട് അദ്ദേഹം ഒരു വാക്കുപോലും ഉരിയാടിയതുമില്ല.  ആ ഗ്രാമീണരെല്ലാം അദ്ദേഹത്തെ കണ്ടിട്ട് അദ്ദേഹം ഒരു മഹായോഗിയായിത്തീര്‍ന്നിരിക്കുന്നുവെന്നു പറഞ്ഞു. 

മൂളയുടെ ശരീരത്തില്‍ പ്രവേശിച്ച ശിവയോഗി ധ്യാനത്തിലിരുന്നിട്ട് ക്രമേണ സമാധിയില്‍ ആണ്ടു.  പിന്നീട് സമാധിയില്‍ നിന്നുണര്‍ന്നിട്ട് തന്റെ സ്വന്തം ശരീരത്തില്‍ പ്രവേശിക്കാന്‍ തിരുമൂളരുടെ ശരീരം അവിടെ ഉപേക്ഷിച്ചിട്ട് സ്വന്തം ശരീരം ഉപേക്ഷിച്ചിടത്തേക്കു പോയി. അവിടെ അദ്ദേഹത്തിന്റെ ശരീരം കാണാന്‍ കഴിഞ്ഞില്ല.  അദ്ദേഹം ദിവ്യദൃഷ്ടികൊണ്ട് ശരീരം കണ്ടുപിടിച്ചു.  സാക്ഷാല്‍ മഹേശ്വരന്‍ തന്നെ തന്റെ ശരീരം എടുത്തുവച്ചിരിക്കുന്നു. ശരീരം അന്വേഷിച്ച് തിരുമൂളര്‍ തന്റെ സമീപമെത്തുമെന്ന് മഹേശ്വരന്‍ കാത്തിരുന്നു. മഹേശ്വരന്‍ തിരുമൂളരോട് ഇപ്രകാരം കല്പിച്ചു : ‘ഭാരതത്തിന്റെ ദക്ഷിണ ദിക്കിലുള്ളവര്‍ക്കു വേണ്ടി  നീ ശിവസിദ്ധാന്തങ്ങളെ രചിക്കണം.  ഈ കൃത്യനിര്‍വഹണം നേരില്‍ക്കണ്ട് നിന്നെ ഏല്പിക്കാനായാണ് നിന്റെ ശരീരം നാം ഒളിച്ചുവച്ചത്.’

പിന്നീട് അദ്ദേഹം അവദുതുറയിലെത്തി. അവിടെ ധ്യാനസമാധികളില്‍ മുഴുകിക്കൊണ്ടിരിക്കെ ശൈവസിദ്ധാന്തം രചിക്കാനാരംഭിച്ചു.  ഒരാണ്ടില്‍ ഒരു ശ്ലോകം എന്ന തോതില്‍ മൂവായിരം ശ്ലോകങ്ങളുള്ള തിരുമന്തിരങ്ങള്‍ പൂര്‍ത്തീകരിച്ചു.  സംസ്‌കൃതഭാഷയിലുണ്ടായിരുന്ന ശിവ ആഗമങ്ങളെ തമിഴിലേക്ക് പരാവര്‍ത്തനം ചെയ്തുകൊണ്ടാണ് അദ്ദേഹം ആ കൃതി പൂര്‍ത്തീകരിച്ചത്.  പിന്നീടുണ്ടായ ശൈവസിദ്ധാന്ത ദര്‍ശനത്തിന് അടിസ്ഥാനം തിരുമൂളരുടെ കൃതിയായിരുന്നു. ആ ഗ്രന്ഥരചന പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹം കൈലാസത്തിലെ ശിവപീഠത്തിലേക്ക് തിരിച്ചു യാത്രയായി.

രാജയോഗപദ്ധതിയിലെ അഷ്ടാംഗങ്ങളെന്ന ഫലങ്ങളെ ലഭ്യമാക്കുന്നതിനുള്ള വഴികള്‍ അദ്ദേഹം വിവരിച്ചു.  ഒരു യോഗി യമം (ടലഹളൃലേെൃമശി)േ ശീലിച്ചുകൊണ്ട് ഉമയുടെ അനുഗ്രഹമായ അമരപതി എന്ന അവസ്ഥ പ്രാപിക്കുന്നു. നിയമം (ഞലഹശഴശീൗ െരമിീി)െ ശീലിച്ചുകൊണ്ട് ശിവപദം പ്രാപിക്കുന്നു.  ആസനം (ജീലെ) പരിശീലിച്ചുകൊണ്ട് നാദം കേള്‍ക്കുന്നു.  പ്രാണായാമ (ഞലേെൃമശി േീള യൃലമവേ) പരിശീലിക്കുന്ന യോഗിയെ ദേവന്മാര്‍ ആരാധിക്കുന്നു.  പ്രത്യാഹാര (അയേെൃമരശേീി ീള ലെിലെ)െ ശീലനം കൊണ്ട് അയാള്‍ക്ക് ശിവസാരൂപ്യമുണ്ടാകുന്നു.  അതോടെ ആ യോഗിയേത് സാക്ഷാല്‍ ശിവനേത് എന്നു ദേവന്മാര്‍ക്കുപോലും തിരിച്ചറിയാനാകാതെയാകും.ധാരണാ(ഇീിരലിൃേമശേീി) ശീലംകോണ്ട് അയാള്‍ക്ക് ബ്രഹ്മലോകം, വിഷ്ണുലോകം മുതലായവിടങ്ങളിലെവിടെയും സഞ്ചരിക്കാനാകും. 

 ഭൂമിയില്‍ നടക്കുന്നതുപോലെ ഏതുലോകത്തും നടക്കാന്‍ സാധിക്കും. ധ്യാനം (ഇീലോുഹമശേീി) ശീലിച്ചാല്‍ ബ്രഹ്മാവിഷ്ണുമാഹേശ്വരേന്ദ്രാദി ലോകങ്ങളില്‍ യഥേഷ്ടം സഞ്ചരിക്കാനാകും. സമാധി (ങലറശമേശേീി) യനുഷ്ഠിച്ച് അയാള്‍ എല്ലാ ഉപാധികളില്‍നിന്നും മുക്തനായി ശിവനില്‍  (തത്പദം) ലയിക്കുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.