Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വളരെ സ്‌നേഹവും കരുതലും നിറഞ്ഞ മനുഷ്യന്‍; സത്താറുമായുള്ള ഓര്‍മ്മ പങ്കിട്ട് തമിഴ്, തെലുങ്ക് നടന്‍ സ്വരൂപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2019, 05:04 pm IST
in Kerala

ബെംഗളൂരു : സത്താര്‍ തനിക്ക് പിതൃതുല്യന്‍, സുഹൃത്ത്, അധ്യാപകന്‍ അങ്ങിനെ ഏറ്റവും അടുത്ത ഒരു വ്യക്തിത്വം ആയിരുന്നെന്ന് നടന്‍ തമിഴ്, തെലുങ്ക് സ്വരൂപ്. കോഴിക്കോട് നഗരത്തിലെ ബീച്ചിനടുത്ത അപ്പാര്‍ട്ട്ന്റിലെ എന്റെ ഫ്‌ളാറ്റില്‍ വന്നു അദ്ദേഹം താമസിച്ചിരുന്നു. മദിരാശിയിലെ കെ. കെ. നഗറിലെ വീട്ടിലും വന്നിരുന്നു. ഒന്നിച്ചു അച്ഛനും മകനുമായി ഉലഹം സുട്ടും വാലിബന്‍ എന്ന ഫെസ്റ്റിവല്‍ ഫിലിമില്‍ അഭിനയിച്ചു.

വര്‍ഷങ്ങളായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നെന്നും സ്വരൂപ് പറഞ്ഞു. സത്താര്‍ അങ്കിള്‍ മരിച്ചുവെന്നത് ഞെട്ടലോടെയാണ് കേട്ടത്. കന്നഡ പ്രോജക്ടിന്റെ ഭാഗമായി ബെംഗളുരുവിലാണ്. രണ്ടുമൂന്നു ദിവസമായി തിരക്കിലായതിനാല്‍ വാട്‌സ് ആപ്പും ഓണ്‍ലൈന്‍ പത്രങ്ങളോ ശ്രദ്ധിക്കാറില്ലായിരുന്നു. രാവിലെ കെ.പി. ഉമ്മറിന്റെ പേരമകന്‍ ആഷിഖ് മദിരാശിയില്‍ നിന്നും വിളിച്ചുപറഞ്ഞപ്പോഴാണ്  വിവരം അറിയുന്നത്. അരമണിക്കൂറോളം സ്തംഭിച്ച് ഇരുന്നുപോയി. സിനമയില്‍ അടുപ്പം ഉള്ള കുറച്ചുവ്യക്തികളില്‍ മുന്‍പന്തിയില്‍ ഉള്ളയാളായിരുന്നു സത്താര്‍ അങ്കിള്‍. 

കൊച്ചിയില്‍ വരുമ്പോഴെല്ലാം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ ഞാന്‍ സന്ദര്‍ശകനായിരുന്നു. അമൃത ഹോസ്പിറ്റലില്‍ ചെക്കപ്പിനായി പോകുമ്പോള്‍ ചിലപ്പോഴെല്ലാം താനും അദ്ദേഹവും കൂടിയായിരുന്നു പോയിരുന്നത്. എത്രയോ നല്ല നിമിഷങ്ങള്‍ എന്നെന്നും ഓര്‍ക്കാന്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ മകന്‍ ഉണ്ണി (നടന്‍ കൃഷ് ജെ. സത്താര്‍) എന്നാല്‍

ജീവനായിരുന്നു അദ്ദേഹത്തിന്. ഉണ്ണിയ്‌ക്കും വാപ്പയെ വലിയ കാര്യമായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു നൂറാ വിത്ത് ലൗ എന്ന

സിനിമയുടെ ഡബ്ബിങ്ങിനായി ഉണ്ണി കൊച്ചിയില്‍ താമസിക്കുമ്പോള്‍ ഉണ്ണിയുടെ കൂടെ  അദ്ദേഹവും ഉണ്ടായിരുന്നു. അന്ന് അദ്ദേഹവും ഒന്നിച്ചു ഭക്ഷണം കഴിച്ചു. എന്നെയും ഉണ്ണിയേയും ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം തന്നെ ഫോട്ടോയും എടുത്തു. ഉണ്ണിയുടെയും സത്താര്‍ അങ്കിളിന്റെയും കൂടെ എന്നെ കാണുമ്പോള്‍ ആരാണ് പുതിയ ഒരാള്‍ ചോദിക്കുന്നവരോട് കൂടെയുള്ളത് എന്റെ മോനും വളര്‍ത്തുമകനും എന്ന് മറ്റുള്ളവരോട് പറയുന്നത് ഞാന്‍ അത്ഭുതത്തോടെയാണ് കേട്ടത്. പലപ്പോഴും രാത്രി ഏറെ വൈകിയാണ് എന്നെ വിളിക്കുക. അസമയത്ത് ഫോണ്‍ വന്നാല്‍

വാത്സല്യപൂര്‍ണ്ണമായ മോനെ എന്നുള്ള വിളി വളരെ ബഹുമാനത്തോടെ മാത്രമേ ഞാന്‍ അറ്റന്‍ഡ് ചെയ്തിട്ടുള്ളൂ. വളരെ സ്‌നേഹവും കരുതലും ഉള്ള മനുഷ്യനായിരുന്നു സത്താര്‍ അങ്കിള്‍ എന്നത് കുറച്ചുപേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ.

ഭാരതിയമ്മയുടെ നുങ്കമ്പാക്കത്തുള്ള ബംഗ്ലാവില്‍ സത്താര്‍ അങ്കിള്‍ വരുമ്പോഴെല്ലാം എന്നെ അങ്ങോട്ട് വിളിക്കുമായിരുന്നു. ഭാരതിയമ്മയുടെ വീട്ടില്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. പല വാര്‍ത്തകളിലും സത്താറും ജയഭാരതിയും വിവാഹമോചനം നേടി എന്ന് വരാറുണ്ടെങ്കിലും. അവര്‍ വിവാഹമോചനം നേടിയിട്ടില്ലായിരുന്നു എന്ന സത്യം എന്നെപോലെ കുറച്ചുപേര്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. സത്താര്‍ അങ്കിളിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ഈ വിയോഗം താങ്ങാനുള്ള ധൈര്യം ഉണ്ണിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടാകട്ടെയെന്നും സ്വരൂപ് കൂട്ടിച്ചേര്‍ത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

Astrology

നാഗദോഷമുണ്ടായാൽ ദുരിതങ്ങൾ ഒഴിയില്ലേ ? സന്താനഭാഗ്യവും, സർവൈശ്വര്യങ്ങളും നൽകുന്ന അഷ്ടനാഗമന്ത്രം

Kerala

കുടയും ബാഗുമില്ലാത്ത കുട്ടികളുടെ ദുഖം അറിയുന്ന ബാല്യകാലം;മേയര്‍ വിവി രാജേഷ് നല്‍കിയത് 5000 കുട്ടികള്‍ക്ക് പുഞ്ചിരി

Kerala

പാലക്കാട് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

India

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

പുതിയ വാര്‍ത്തകള്‍

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

ഒന്നരവയസ്സുള്ള അര്‍ഷിദ് അനുഭവിച്ചത് പത്ത് ആയുസ്സിന്റെ ദുരിതം…ഒടുവില്‍ സ്നേഹനിധിയായ മുത്തച്ഛന്റെ കൈകളില്‍ എത്തുംമുന്‍പ് അര്‍ഷിദ് വിടപറഞ്ഞു

മുൻ ടിഎംസി എംഎൽഎ ഖോകൻ ദാസിനെ അറസ്റ്റ് ചെയ്തു ; ചുമത്തിയത് കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ 

വാരഫലം: ജൂണ്‍ 01 മുതല്‍ 07 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

കഥ: അവസാനത്തെ പെണ്ണ്-1

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.