Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ധസുഷുപ്തിയായ മോഹാലസ്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 16, 2019, 03:00 am IST
in Samskriti

മുഗ്ധേ/ര്‍ധസംപത്ത്യധികരണം

ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്.

സൂത്രം  മുഗ്ധേര്‍ധസംപത്തി:

പരിശേഷാത്

മുഗ്ധേഎന്നാല്‍ മോഹാലസ്യം.

മോഹാലസ്യത്തില്‍ പകുതി ഉറക്കത്തിലാണെന്ന് (അര്‍ദ്ധ സുഷുപ്തി ) കരുതണം. എന്തെന്നാല്‍ വേറെ അവസ്ഥ ഇല്ലാത്തതിനാലാണ്.

ജീവന് ഉണര്‍ന്നിരിക്കല്‍ (ജാഗ്രത്), സ്വപ്‌നം കാണല്‍, ഉറക്കം (സുഷുപ്തി ) എന്നിങ്ങനെ മൂന്ന് അവസ്ഥകളുണ്ട്.

ഇവയെക്കുറിച്ച് സൂത്രങ്ങളിലൂടെ കണ്ടു കഴിഞ്ഞു.

പിന്നെയുള്ളത് മരണം ആണ്.. അത് ഒരു അവസ്ഥയുമല്ല.

എന്നാല്‍ മോഹാലസ്യം ഇതിലൊന്നും പെടുകയില്ല. ഇത് പലപ്പോഴും സാധാരണ ലോകത്ത് കണ്ടു വരുന്നതുമാണ്.നാലാമതൊരു അവസ്ഥ ഇല്ലാത്ത സ്ഥിതിയ്‌ക്ക് മോഹാലസ്യത്തെ ഏത് അവസ്ഥയായി കണക്കാക്കാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സൂത്രം.

മോഹാലസ്യത്തില്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. വിഷയഗ്രഹണമോ ശരീര ബോധമോ ഇല്ലാത്തതിനാല്‍ അത് ജാഗ്രത്തല്ല. അവിടെ മനസ്സിന്റെ പ്രവര്‍ത്തനങ്ങളോ, മനസ്സില്‍ വിഷയ ദര്‍ശനങ്ങളോ ജാഗ്രത്തിലെ അനുഭവങ്ങളുടെ പ്രതിഫലനമോ ഇല്ലാത്തതിനാല്‍ സ്വപ്‌നം കാണലും നടക്കുന്നില്ല. ആന്തരമായ വിഷയ ഗ്രഹണമില്ല. എന്നാല്‍ ഉറക്കമാണോ അല്ല താനും.

സുഷുപ്തിയില്‍ നിന്നും ഉണരുന്നയാള്‍ ഞാന്‍ സുഖമായി ഉറങ്ങി ഒന്നുമറിഞ്ഞില്ല എന്നു പറയും. അത് കൊണ്ട് സുഷുപ്തിയില്‍ സുഖാനുഭൂതിയും അജ്ഞാനാവരണവും ഉണ്ടായിരുന്നു. മോഹാലസ്യത്തില്‍ ഈ സുഖാനുഭൂതി ഇല്ലാത്തതിനാല്‍ അത് സുഷുപ്തിയില്ല. എന്നാല്‍ അജ്ഞാനാവരണം ഉറക്കത്തിലെ പോലെ മോഹാലസ്യത്തിലുമുണ്ട്. അജ്ഞാനാവരണം സുഷുപ്തിയുടെ ലക്ഷണമാണ് എന്നാല്‍ മോഹാലസ്യത്തില്‍ സുഖം അനുഭവിക്കാനും കഴിയുന്നില്ല. അതൊരു മയക്കം മാത്രം. സ്വപ്‌നങ്ങളൊന്നുമല്ലാത്ത ഉറക്കത്തിനോട് കുറച്ചൊക്കെ സാമ്യതയുള്ള ഒന്ന്.

മോഹാലസ്യം തീര്‍ന്ന് എഴുന്നേല്‍ക്കുന്നയാള്‍ ഒന്നുമറിയാനോ അനുഭവിക്കാനോ സാധിക്കാത്ത ഇരുട്ടിലകപ്പെട്ടിരിക്കയാണ്. അജ്ഞാനത്തിന്റെ മറ എന്ന സാമ്യതയുള്ളതിനാല്‍ മോഹാലസ്യത്തെ പാതിയുറക്കം അഥവാ അര്‍ദ്ധ സുഷുപ്തി എന്ന് പറയുന്നു. അവസ്ഥാത്രയമല്ലാതെ നാലാമതൊരവസ്ഥ ശ്രുതിയിലോ സ്മൃതിയിലോ പറഞ്ഞ് കാണുന്നില്ല.

മോഹാലസ്യമെന്ന് പറഞ്ഞതിനാല്‍ അവിടെ മോഹത്തിന്റെ അഥവാ അറിവില്ലായ്‌മ മൂലമുണ്ടാകുന്ന തെറ്റിദ്ധാരണയുടെ സ്വഭാവമുണ്ട്. പലപ്പോഴും ജാഗ്രത്തില്‍ നിന്നാണ് ഇതിലേക്ക് വഴുതി വീഴുന്നത്. മോഹാലസ്യത്തില്‍ നിന്ന് ഉണര്‍ന്നവര്‍ക്ക് സ്വപ്‌നത്തിലേയോ ഉറക്കത്തിലേയോ പോലെയുള്ള ഒരു അനുഭവവും പറയാന്‍ ഇല്ലാത്തതിനാലാകാം ഇതിനെ അവസ്ഥകളില്‍ സ്ഥാനം കൊടുക്കാത്തത്. 

മറ്റ് മൂന്ന് അവസ്ഥകളെ പോലെ തുടര്‍ച്ചയായോ എല്ലായ്‌പോഴുമോ ഉണ്ടാകുന്നുമില്ല. ജീവിതത്തില്‍ വല്ലപ്പോഴും വന്നേക്കാം. വരാത്തവരും ഉണ്ടാകാം. അതുകൊണ്ട് തന്നെ ശ്രുതിയും സ്മൃതിയും ഇതിനെ തഴഞ്ഞു എന്ന് വേണം കരുതാന്‍.

                                                                                                                                        9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.