Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഷുപ്തിയില്‍ ജീവാത്മാവിന് മാറ്റമില്ല

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 15, 2019, 03:00 am IST
inSamskriti

കര്‍മാനുസ്മൃതി ശബ്ദ വിധ്യധികരണം

ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ.

സൂത്രം സ ഏവ തു കര്‍മ്മാനു സ്മൃതി ശബ്ദ വിധിഭ്യഃ 

ഉറങ്ങിയ ആള്‍ തന്നെയാണ് ഉണര്‍ന്നു വരുന്നത്. എന്തുകൊണ്ടെന്നാല്‍ കര്‍മ്മം, ഓര്‍മ്മ, ശ്രുതിവാക്യം, വേദ വിധി എന്നിവ കൊണ്ട് അത് വ്യക്തമാകും.

ഒരേ ജീവാത്മാവ് തന്നെയാണ് ഉറങ്ങുന്നതും ഉണരുന്നതും എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഉറക്കത്തില്‍ ബ്രഹ്മത്തിലേക്ക് ലയിച്ച ജീവന് എങ്ങനെ തിരിച്ചുവരാനാകും? എന്ന പൂര്‍വപക്ഷത്തിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സൂത്രം.

ഉറങ്ങിയ അതേ ജീവനോ ശരീരത്തിലെ മറ്റൊരു ജീവനാണോ ഉണര്‍ന്നു വരുന്നത് എന്ന സംശയമാണ് ഇവിടെ.

ഒരു തുള്ളി വെള്ളമോ മറ്റോ ജലാശയത്തില്‍ ലയിച്ചാല്‍ പിന്നെ അതിനെ വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. അതുപോലെ സമഷ്ടിയില്‍ ലയിച്ച ജീവന് എങ്ങനെ മടങ്ങി വരാനാകും. അതിനാല്‍ വേറെ ഒരു ജീവനാണ് വരുന്നതെന്ന് വിചാരിക്കുന്നതല്ലേ നല്ലതെന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.

എന്നാല്‍ ഇത് ശരിയല്ല. ഉറങ്ങാന്‍ പോയ ജീവാത്മാവ് തന്നെയാണ് ഉണര്‍ന്നു വരുന്നത്.

സുഷുപ്തിയില്‍ ആത്മാവില്‍ ലയിച്ച ജീവന്‍ തന്നെയാണ് മടങ്ങി വരുന്നത്.

ഉണര്‍ന്നതിനു ശേഷം ചെയ്യുന്ന കര്‍മ്മങ്ങള്‍  ഉറങ്ങുന്നതിന് മുമ്പ് ചെയ്തവയുടെ തുടര്‍ച്ചയാണ്.

ഉറങ്ങുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാത്ത കര്‍മ്മങ്ങളെ ഉണര്‍ന്നു കഴിഞ്ഞാല്‍ ചെയ്യുന്നു. ഇത് സാധാരണ കണ്ടു വരുന്നതാണ്.

താന്‍ ആരാണെന്നുള്ള അഭിമാനത്തിനും മാറ്റമുണ്ടാകില്ല.

മറ്റൊരു ജീവനാണെങ്കില്‍ ഓര്‍മ്മിച്ച് ചെയ്യാനാകില്ല.

താന്‍ ചെയ്ത കര്‍മ്മങ്ങളേയും തന്റെ അനുഭവങ്ങളേയും ഒരാള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നു. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ഞാന്‍ തന്നെയാണ് ഇന്ന് ഉണരുന്നതെന്ന ആത്മസ്മൃതിയും അയാള്‍ക്ക് ഉണ്ടാകും.

എന്തെല്ലാം ഓര്‍മ്മകള്‍ മുമ്പ് ഉണ്ടായിരുന്നുവോ അതെല്ലാം അതുപോലെ തന്നെ ഉണര്‍ന്നാലും ഉണ്ടാകുന്നു.

ഉറങ്ങാന്‍ പോയ പണ്ഡിതന്‍ അതേ മട്ടില്‍ തന്നേയാണ് ഉണരുന്നത്. അല്ലാതെ ഒരു ഉറക്കം കഴിഞ്ഞാല്‍ പാമരനാകുന്നില്ല.

ശ്രുതിയിലും ഇക്കാര്യം വ്യക്തമായി പറയുന്നു.

ബൃഹദാരണ്യകത്തില്‍

‘ പുന:പ്രതിന്യായം പ്രതിയോന്യാദ്രവതി ബുദ്ധാന്തായൈവ ‘  പിന്നെ ഉണരുമ്പോള്‍ പോയ രീതിയില്‍ തന്നെ ഇന്ദ്രിയങ്ങള്‍ കാര്യങ്ങളെ ചെയ്യാനായി വന്നു ചേരുന്നു.

 ഛാന്ദോഗ്യത്തില്‍ ‘ സര്‍വാ  പ്രജാഃ അഹരഹര്‍ഗച്ഛന്ത്യ ഏതം ബ്രഹ്മലോകം ന വിന്ദതി’ എല്ലാ പ്രജകളും എല്ലാ ദിവസവും സുഷുപ്തിയില്‍ ഈ ബ്രഹ്മലോകത്തെ പ്രാപിക്കുന്നുവെങ്കിലും അവര്‍ അത് അറിയുന്നില്ല. ഇങ്ങനെ പല ശ്രുതി വാക്യങ്ങളും ഉറങ്ങിയയാള്‍ തന്നെയാണ് പിന്നെ ഉണരുന്നത് എന്ന് വ്യക്തമാക്കുന്നു.

ഉറങ്ങിയ ആളല്ല ഉണര്‍ന്ന് വരുന്നത് എങ്കില്‍ ഉപാസനാ വിധികളും വെറുതെയാകും. മരണം മോക്ഷമാണെന്ന് വന്നാല്‍ പിന്നെ ഉപാസനാ വിധികള്‍ പ്രസക്തിയില്ലാതാകും.

ജലാശയത്തില്‍ വീഴുന്ന വെള്ളതുള്ളിയെ പിന്നെ വേര്‍തിരിച്ച് എടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞത് മുക്ത പുരുഷന്‍മാരെപ്പറ്റി ശരിയാണ്. അവര്‍ ആഴിയില്‍ വീണ ആലിപ്പഴം പോലെ ഒന്നായിത്തീരുന്നു.

അജ്ഞാന ആവരണം നീങ്ങാതെ മുക്തരാവാന്‍ കഴിയില്ല.

അജ്ഞാനം മൂലം സാധാരണക്കാര്‍ അവരുടെ വ്യക്തിത്വം നിലനിര്‍ത്തിയാണ് ഉറങ്ങുന്നത്. അങ്ങനെ തന്നെ ഉണരുകയും ചെയ്യുന്നു. ബ്രഹ്മത്തില്‍ പൂര്‍ണമായി ലയിക്കാനാവില്ല. ലയിച്ച പ്രതീതിയെ ഉണ്ടാകുന്നുള്ളൂ. ഉപാധികളില്‍ നിന്ന് പൂര്‍ണമായി മുക്തമാവാത്തതാണ് കാരണം.

ഉപാധി ഭേദം കൊണ്ടാണ് ജീവനെന്നും ഈശ്വരനെന്നുമൊക്കെ പരമാത്മാവിനെ വ്യവഹരിക്കുന്നത്.

                                                                                                                                           9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

India

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

Kerala

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Business

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.