Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഷുപ്തിയില്‍ ജീവാത്മാവിന് മാറ്റമില്ല

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 15, 2019, 03:00 am IST
in Samskriti

കര്‍മാനുസ്മൃതി ശബ്ദ വിധ്യധികരണം

ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ.

സൂത്രം സ ഏവ തു കര്‍മ്മാനു സ്മൃതി ശബ്ദ വിധിഭ്യഃ 

ഉറങ്ങിയ ആള്‍ തന്നെയാണ് ഉണര്‍ന്നു വരുന്നത്. എന്തുകൊണ്ടെന്നാല്‍ കര്‍മ്മം, ഓര്‍മ്മ, ശ്രുതിവാക്യം, വേദ വിധി എന്നിവ കൊണ്ട് അത് വ്യക്തമാകും.

ഒരേ ജീവാത്മാവ് തന്നെയാണ് ഉറങ്ങുന്നതും ഉണരുന്നതും എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഉറക്കത്തില്‍ ബ്രഹ്മത്തിലേക്ക് ലയിച്ച ജീവന് എങ്ങനെ തിരിച്ചുവരാനാകും? എന്ന പൂര്‍വപക്ഷത്തിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സൂത്രം.

ഉറങ്ങിയ അതേ ജീവനോ ശരീരത്തിലെ മറ്റൊരു ജീവനാണോ ഉണര്‍ന്നു വരുന്നത് എന്ന സംശയമാണ് ഇവിടെ.

ഒരു തുള്ളി വെള്ളമോ മറ്റോ ജലാശയത്തില്‍ ലയിച്ചാല്‍ പിന്നെ അതിനെ വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. അതുപോലെ സമഷ്ടിയില്‍ ലയിച്ച ജീവന് എങ്ങനെ മടങ്ങി വരാനാകും. അതിനാല്‍ വേറെ ഒരു ജീവനാണ് വരുന്നതെന്ന് വിചാരിക്കുന്നതല്ലേ നല്ലതെന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.

എന്നാല്‍ ഇത് ശരിയല്ല. ഉറങ്ങാന്‍ പോയ ജീവാത്മാവ് തന്നെയാണ് ഉണര്‍ന്നു വരുന്നത്.

സുഷുപ്തിയില്‍ ആത്മാവില്‍ ലയിച്ച ജീവന്‍ തന്നെയാണ് മടങ്ങി വരുന്നത്.

ഉണര്‍ന്നതിനു ശേഷം ചെയ്യുന്ന കര്‍മ്മങ്ങള്‍  ഉറങ്ങുന്നതിന് മുമ്പ് ചെയ്തവയുടെ തുടര്‍ച്ചയാണ്.

ഉറങ്ങുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാത്ത കര്‍മ്മങ്ങളെ ഉണര്‍ന്നു കഴിഞ്ഞാല്‍ ചെയ്യുന്നു. ഇത് സാധാരണ കണ്ടു വരുന്നതാണ്.

താന്‍ ആരാണെന്നുള്ള അഭിമാനത്തിനും മാറ്റമുണ്ടാകില്ല.

മറ്റൊരു ജീവനാണെങ്കില്‍ ഓര്‍മ്മിച്ച് ചെയ്യാനാകില്ല.

താന്‍ ചെയ്ത കര്‍മ്മങ്ങളേയും തന്റെ അനുഭവങ്ങളേയും ഒരാള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നു. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ഞാന്‍ തന്നെയാണ് ഇന്ന് ഉണരുന്നതെന്ന ആത്മസ്മൃതിയും അയാള്‍ക്ക് ഉണ്ടാകും.

എന്തെല്ലാം ഓര്‍മ്മകള്‍ മുമ്പ് ഉണ്ടായിരുന്നുവോ അതെല്ലാം അതുപോലെ തന്നെ ഉണര്‍ന്നാലും ഉണ്ടാകുന്നു.

ഉറങ്ങാന്‍ പോയ പണ്ഡിതന്‍ അതേ മട്ടില്‍ തന്നേയാണ് ഉണരുന്നത്. അല്ലാതെ ഒരു ഉറക്കം കഴിഞ്ഞാല്‍ പാമരനാകുന്നില്ല.

ശ്രുതിയിലും ഇക്കാര്യം വ്യക്തമായി പറയുന്നു.

ബൃഹദാരണ്യകത്തില്‍

‘ പുന:പ്രതിന്യായം പ്രതിയോന്യാദ്രവതി ബുദ്ധാന്തായൈവ ‘  പിന്നെ ഉണരുമ്പോള്‍ പോയ രീതിയില്‍ തന്നെ ഇന്ദ്രിയങ്ങള്‍ കാര്യങ്ങളെ ചെയ്യാനായി വന്നു ചേരുന്നു.

 ഛാന്ദോഗ്യത്തില്‍ ‘ സര്‍വാ  പ്രജാഃ അഹരഹര്‍ഗച്ഛന്ത്യ ഏതം ബ്രഹ്മലോകം ന വിന്ദതി’ എല്ലാ പ്രജകളും എല്ലാ ദിവസവും സുഷുപ്തിയില്‍ ഈ ബ്രഹ്മലോകത്തെ പ്രാപിക്കുന്നുവെങ്കിലും അവര്‍ അത് അറിയുന്നില്ല. ഇങ്ങനെ പല ശ്രുതി വാക്യങ്ങളും ഉറങ്ങിയയാള്‍ തന്നെയാണ് പിന്നെ ഉണരുന്നത് എന്ന് വ്യക്തമാക്കുന്നു.

ഉറങ്ങിയ ആളല്ല ഉണര്‍ന്ന് വരുന്നത് എങ്കില്‍ ഉപാസനാ വിധികളും വെറുതെയാകും. മരണം മോക്ഷമാണെന്ന് വന്നാല്‍ പിന്നെ ഉപാസനാ വിധികള്‍ പ്രസക്തിയില്ലാതാകും.

ജലാശയത്തില്‍ വീഴുന്ന വെള്ളതുള്ളിയെ പിന്നെ വേര്‍തിരിച്ച് എടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞത് മുക്ത പുരുഷന്‍മാരെപ്പറ്റി ശരിയാണ്. അവര്‍ ആഴിയില്‍ വീണ ആലിപ്പഴം പോലെ ഒന്നായിത്തീരുന്നു.

അജ്ഞാന ആവരണം നീങ്ങാതെ മുക്തരാവാന്‍ കഴിയില്ല.

അജ്ഞാനം മൂലം സാധാരണക്കാര്‍ അവരുടെ വ്യക്തിത്വം നിലനിര്‍ത്തിയാണ് ഉറങ്ങുന്നത്. അങ്ങനെ തന്നെ ഉണരുകയും ചെയ്യുന്നു. ബ്രഹ്മത്തില്‍ പൂര്‍ണമായി ലയിക്കാനാവില്ല. ലയിച്ച പ്രതീതിയെ ഉണ്ടാകുന്നുള്ളൂ. ഉപാധികളില്‍ നിന്ന് പൂര്‍ണമായി മുക്തമാവാത്തതാണ് കാരണം.

ഉപാധി ഭേദം കൊണ്ടാണ് ജീവനെന്നും ഈശ്വരനെന്നുമൊക്കെ പരമാത്മാവിനെ വ്യവഹരിക്കുന്നത്.

                                                                                                                                           9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍
Samskriti

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

Samskriti

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

Samskriti

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.