Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഷുപ്തിയില്‍ ജീവാത്മാവിന് മാറ്റമില്ല

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 15, 2019, 03:00 am IST
in Samskriti

കര്‍മാനുസ്മൃതി ശബ്ദ വിധ്യധികരണം

ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ.

സൂത്രം സ ഏവ തു കര്‍മ്മാനു സ്മൃതി ശബ്ദ വിധിഭ്യഃ 

ഉറങ്ങിയ ആള്‍ തന്നെയാണ് ഉണര്‍ന്നു വരുന്നത്. എന്തുകൊണ്ടെന്നാല്‍ കര്‍മ്മം, ഓര്‍മ്മ, ശ്രുതിവാക്യം, വേദ വിധി എന്നിവ കൊണ്ട് അത് വ്യക്തമാകും.

ഒരേ ജീവാത്മാവ് തന്നെയാണ് ഉറങ്ങുന്നതും ഉണരുന്നതും എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഉറക്കത്തില്‍ ബ്രഹ്മത്തിലേക്ക് ലയിച്ച ജീവന് എങ്ങനെ തിരിച്ചുവരാനാകും? എന്ന പൂര്‍വപക്ഷത്തിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സൂത്രം.

ഉറങ്ങിയ അതേ ജീവനോ ശരീരത്തിലെ മറ്റൊരു ജീവനാണോ ഉണര്‍ന്നു വരുന്നത് എന്ന സംശയമാണ് ഇവിടെ.

ഒരു തുള്ളി വെള്ളമോ മറ്റോ ജലാശയത്തില്‍ ലയിച്ചാല്‍ പിന്നെ അതിനെ വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. അതുപോലെ സമഷ്ടിയില്‍ ലയിച്ച ജീവന് എങ്ങനെ മടങ്ങി വരാനാകും. അതിനാല്‍ വേറെ ഒരു ജീവനാണ് വരുന്നതെന്ന് വിചാരിക്കുന്നതല്ലേ നല്ലതെന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.

എന്നാല്‍ ഇത് ശരിയല്ല. ഉറങ്ങാന്‍ പോയ ജീവാത്മാവ് തന്നെയാണ് ഉണര്‍ന്നു വരുന്നത്.

സുഷുപ്തിയില്‍ ആത്മാവില്‍ ലയിച്ച ജീവന്‍ തന്നെയാണ് മടങ്ങി വരുന്നത്.

ഉണര്‍ന്നതിനു ശേഷം ചെയ്യുന്ന കര്‍മ്മങ്ങള്‍  ഉറങ്ങുന്നതിന് മുമ്പ് ചെയ്തവയുടെ തുടര്‍ച്ചയാണ്.

ഉറങ്ങുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാത്ത കര്‍മ്മങ്ങളെ ഉണര്‍ന്നു കഴിഞ്ഞാല്‍ ചെയ്യുന്നു. ഇത് സാധാരണ കണ്ടു വരുന്നതാണ്.

താന്‍ ആരാണെന്നുള്ള അഭിമാനത്തിനും മാറ്റമുണ്ടാകില്ല.

മറ്റൊരു ജീവനാണെങ്കില്‍ ഓര്‍മ്മിച്ച് ചെയ്യാനാകില്ല.

താന്‍ ചെയ്ത കര്‍മ്മങ്ങളേയും തന്റെ അനുഭവങ്ങളേയും ഒരാള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്നു. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ഞാന്‍ തന്നെയാണ് ഇന്ന് ഉണരുന്നതെന്ന ആത്മസ്മൃതിയും അയാള്‍ക്ക് ഉണ്ടാകും.

എന്തെല്ലാം ഓര്‍മ്മകള്‍ മുമ്പ് ഉണ്ടായിരുന്നുവോ അതെല്ലാം അതുപോലെ തന്നെ ഉണര്‍ന്നാലും ഉണ്ടാകുന്നു.

ഉറങ്ങാന്‍ പോയ പണ്ഡിതന്‍ അതേ മട്ടില്‍ തന്നേയാണ് ഉണരുന്നത്. അല്ലാതെ ഒരു ഉറക്കം കഴിഞ്ഞാല്‍ പാമരനാകുന്നില്ല.

ശ്രുതിയിലും ഇക്കാര്യം വ്യക്തമായി പറയുന്നു.

ബൃഹദാരണ്യകത്തില്‍

‘ പുന:പ്രതിന്യായം പ്രതിയോന്യാദ്രവതി ബുദ്ധാന്തായൈവ ‘  പിന്നെ ഉണരുമ്പോള്‍ പോയ രീതിയില്‍ തന്നെ ഇന്ദ്രിയങ്ങള്‍ കാര്യങ്ങളെ ചെയ്യാനായി വന്നു ചേരുന്നു.

 ഛാന്ദോഗ്യത്തില്‍ ‘ സര്‍വാ  പ്രജാഃ അഹരഹര്‍ഗച്ഛന്ത്യ ഏതം ബ്രഹ്മലോകം ന വിന്ദതി’ എല്ലാ പ്രജകളും എല്ലാ ദിവസവും സുഷുപ്തിയില്‍ ഈ ബ്രഹ്മലോകത്തെ പ്രാപിക്കുന്നുവെങ്കിലും അവര്‍ അത് അറിയുന്നില്ല. ഇങ്ങനെ പല ശ്രുതി വാക്യങ്ങളും ഉറങ്ങിയയാള്‍ തന്നെയാണ് പിന്നെ ഉണരുന്നത് എന്ന് വ്യക്തമാക്കുന്നു.

ഉറങ്ങിയ ആളല്ല ഉണര്‍ന്ന് വരുന്നത് എങ്കില്‍ ഉപാസനാ വിധികളും വെറുതെയാകും. മരണം മോക്ഷമാണെന്ന് വന്നാല്‍ പിന്നെ ഉപാസനാ വിധികള്‍ പ്രസക്തിയില്ലാതാകും.

ജലാശയത്തില്‍ വീഴുന്ന വെള്ളതുള്ളിയെ പിന്നെ വേര്‍തിരിച്ച് എടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞത് മുക്ത പുരുഷന്‍മാരെപ്പറ്റി ശരിയാണ്. അവര്‍ ആഴിയില്‍ വീണ ആലിപ്പഴം പോലെ ഒന്നായിത്തീരുന്നു.

അജ്ഞാന ആവരണം നീങ്ങാതെ മുക്തരാവാന്‍ കഴിയില്ല.

അജ്ഞാനം മൂലം സാധാരണക്കാര്‍ അവരുടെ വ്യക്തിത്വം നിലനിര്‍ത്തിയാണ് ഉറങ്ങുന്നത്. അങ്ങനെ തന്നെ ഉണരുകയും ചെയ്യുന്നു. ബ്രഹ്മത്തില്‍ പൂര്‍ണമായി ലയിക്കാനാവില്ല. ലയിച്ച പ്രതീതിയെ ഉണ്ടാകുന്നുള്ളൂ. ഉപാധികളില്‍ നിന്ന് പൂര്‍ണമായി മുക്തമാവാത്തതാണ് കാരണം.

ഉപാധി ഭേദം കൊണ്ടാണ് ജീവനെന്നും ഈശ്വരനെന്നുമൊക്കെ പരമാത്മാവിനെ വ്യവഹരിക്കുന്നത്.

                                                                                                                                           9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.