Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവന്റെ ഗതിമാറ്റങ്ങള്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 6, 2019, 02:36 am IST
in Samskriti

ചിന്മയാമിഷന്‍, തിരുവനന്തപുരം

സാഭാവ്യാപത്ത്യധികരണം

നാലാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമാണുള്ളത്.

സൂത്രം  സാഭാവ്യാപത്തിരൂപപത്തേ:

സമാനഭാവത്തെ പ്രാപിക്കുന്നതേ ഉള്ളൂ. അത് യുക്തിക്കനുസരിച്ചായതിനാല്‍.

യുക്തിക്ക് യോജിക്കുന്നതിനാല്‍ ജീവന്‍ ഓരോന്നിനോടും തുല്യ ഭാവത്തെ പ്രാപിക്കുന്നു എന്ന് ധരിയ്‌ക്കണം.

ജീവന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട സമ്പ്രദായത്തെയാണ് ഇവിടെ നിരൂപണം ചെയ്യുന്നത്.

കര്‍മ്മശേഷവുമായി അഥവാ അനുശയവുമായി തിരിച്ചെത്തുന്ന ജീവന്‍ ആകാശം, വായു തുടങ്ങിയവയായി മാറുന്നുണ്ടോ അതോ അവയ്‌ക്ക് സമാനമായിരിക്കുമോ  എന്നതാണ് ഇവിടത്തെ സംശയം.

പോയ വഴിയില്‍ കൂടി മടങ്ങി വരുന്ന ജീവന്‍ ആകാശം, വായു, ധൂമം, ജലമുള്ള മേഘം പിന്നെ മഴയായി പെയ്യുന്നു എന്ന് ഛാന്ദോഗ്യത്തില്‍ പറയുന്നു.

ശ്രുതിയില്‍ ഇങ്ങനെ പറയുന്നതിനാല്‍ ആകാശം മുതലായവയായി മാറുന്നു വേണം കരുതാന്‍ എന്ന് പൂര്‍പക്ഷം.

 അതുപോലെ ആയിത്തീരുമെന്ന് പറയണമെങ്കില്‍ ലക്ഷണയെ ആശ്രയിക്കണം. സ്പഷ്ടമായ അര്‍ത്ഥത്തെ വിട്ട് ലക്ഷണത്തെ സ്വീകരിക്കുന്നത് ശരിയല്ല എന്നാണ് പൂര്‍വപക്ഷത്തിന്റെ വാദം.

എന്നാല്‍ അത് ശരിയല്ല. ആകാശം മുതലായ തത്വങ്ങളുടെ രൂപത്തിലായിത്തീരും ജീവന്‍ എന്നത് യുക്തിക്ക് നിരക്കുന്നതല്ല. ആ തത്വങ്ങള്‍ ജീവപരിണാമത്തിന് മുമ്പും പിന്‍്പും ഉണ്ട്.

 ജീവന്‍ ആകാശം മുതലായവയുടെ സാമ്യത്തെ പ്രാപിക്കുകയാണ് ചെയ്യുന്നത്. ചന്ദ്ര മണ്ഡലത്തില്‍ സ്വീകരിച്ച ജലമയ ശരീരം ലയിച്ചപ്പോള്‍ ആകാശം പോലെ സൂക്ഷ്മമായി. പിന്നെ സൂക്ഷ്മമായി വായു, മേഘം മുതലായവയെ പ്രാപിച്ച് താഴേയ്‌ക്ക് വരുന്നു.

ഇവിടെ ലക്ഷണയെ സ്വീകരിക്കുന്നതാണ് കൂടുതല്‍ നല്ലത്. ശ്രുതി പറയുന്ന ആന്തരാര്‍ത്ഥമാണ് ഇവിടെ നാം സ്വീകരിക്കേണ്ടത്.

നാതിചിരാധികരണം

ഈ അധികരണത്തിലും ഒരു സൂത്രമേ ഉള്ളൂ.

സൂത്രം  നാതിചിരേണ വിശേഷാല്‍

ജീവന്റെ ഊര്‍ധ്വഗതിയ്‌ക്കും അധോഗതിയ്‌ക്കും വിശേഷമുള്ളതിനാല്‍ അധികം വൈകാതെ ജീവന്‍ താഴേക്ക് പതിക്കുന്നു.

കര്‍മ്മഫലമനുഭവിക്കാന്‍ വേണ്ടി ജീവന്‍ മുകളിലേക്ക് പോകുമ്പോള്‍ അര്‍ഹതയനുസരിച്ച് പിതൃലോകം മുതലായ ലോകങ്ങളില്‍ തങ്ങാനിടയുണ്ട്.എന്നാല്‍ കര്‍മ്മഫലം അനുഭവിച്ച ശേഷം തിരിച്ച് ഭൂമിയിലേക്ക് വരുമ്പോള്‍ എവിടേയും തങ്ങേണ്ടതില്ല വളരെ പെട്ടെന് മേഘത്തിലൂടെ ,മഴയായി പെയ്ത് നെല്ല് തുടങ്ങിയ ധാന്യങ്ങളില്‍ കടന്ന് പുനര്‍ജന്മത്തിന് തയ്യാറെടുക്കും. കോണിപ്പടികള്‍ കയറി കയറി സാവധാനം മാത്രമേ മുകളിലേക്ക് പോകാനാവൂ. ഇടയ്‌ക്കുള്ള സ്ഥലത്ത് വേണമെങ്കില്‍ വിശ്രമിക്കുകയുമാകാം. എന്നാല്‍ താഴേക്ക് പോരുമ്പോഴുള്ള വരവ് ഏകദേശം മുകളില്‍ നന്ന് കാലിടറി വീഴും പോലെയാണ്. ജീവന്റെ താഴേയ്‌ക്കുള്ള വരവില്‍ എവിടെയും താമസിക്കേണ്ടതില്ല. പെട്ടെന്നെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍
Samskriti

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

Samskriti

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

Samskriti

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.