Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം: പോലീസ് അന്വേഷണം നിഷ്‌ക്രിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2019, 12:06 pm IST
in Local News

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ഫീസടയ്‌ക്കാന്‍ ചെന്ന എബിവിപി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍  പോലീസ് അന്വേഷണം നിഷ്‌ക്രിയം. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികള്‍ക്ക് വേണ്ടി ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. എന്നാല്‍ പ്രതികള്‍ നഗരത്തിലുടനീളം  സ്വൈര്യവിഹാരം നടത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

ജൂണ്‍ 19 നാണ് നിയമവിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ശേഖര്‍ തമ്പിയെ ആക്രമിച്ചത്. എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയംഗം വിഷ്ണുരാജ ശേഖര്‍, അജ്മല്‍, അജയ് അശോക്, നസീം എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചോളം പേരാണ്  സംഘത്തിലുണ്ടായിരുന്നത്. കമ്പും തടിയും കല്ലുകൊണ്ടുവരെ ഇടിച്ച് അവശനാക്കി. സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും സിപിഎം നേതാക്കളുടെ ഇടപെടലില്‍  വധശ്രമം അടിപിടി കേസാക്കി മാറ്റി. പ്രതികളുടെ എണ്ണവും കുറഞ്ഞു. തലസ്ഥാനത്തെ മന്ത്രിയുടെ നിര്‍ദേശമനുസ്സരിച്ചാണ് പാര്‍ട്ടിക്കാരായ പ്രതികളെ കേസില്‍ നിന്നും മാറ്റിയതെന്നതും വസ്തുതയാണ്.  

ശേഖര്‍ തമ്പിയെ ആക്രമിച്ച സംഭവത്തില്‍  സാക്ഷിയായ നിയമവിദ്യാര്‍ഥി അരുണ്‍ രാജനേയും സംഘം ആക്രമിച്ചു. ആഗസ്റ്റ് 19 നാണ് വിഷ്ണുരാജയുടെ നേതൃത്വത്തില്‍ സുബിന്‍ ചാക്കോ, അജയ് വി. കരണ്‍, ഹബീബ് തുടങ്ങിയവർ അരുണിനെ മര്‍ദിച്ചത്.  ലോ കോളേജില്‍ പാസ്സ്ഔട്ടായി പോയശേഷം സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയ സമയത്താണ്  അക്രമം. ശേഖര്‍ തമ്പിയെ  മര്‍ദിച്ച  സംഭവത്തില്‍ സാക്ഷിപറയാന്‍  അരുണ്‍ തയാറായതാണ് അക്രമത്തിന് കാരണം. 

ഹരിജന്‍ യുവാവായതുകൊണ്ട് ജാതിപറഞ്ഞ് ആക്ഷേപിച്ചായിരുന്നു മര്‍ദനം. അരുണിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ പേരൂര്‍ക്കട  പോലീസില്‍ പരാതി നല്‍കാന്‍ പോയെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ല. പകരം കൃത്രിമമുറിവുണ്ടാക്കി എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് എബിവിപി പ്രവര്‍ത്തകരെ വേട്ടയാടുകയാണുണ്ടായത്. തുടര്‍ന്ന് പട്ടികജാതി കമ്മീഷന് നല്‍കിയ പരാതിയില്‍ രസീത് നല്‍കിയശേഷം പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ മറുപടി നല്‍കിയത്. 

പ്രശ്‌നം രൂക്ഷമായതോടെ മുഖം രക്ഷിക്കാനെന്നനിലയില്‍ പിന്നീട് പേരൂര്‍ക്കട പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.  പകരം എബിവിപി പ്രവര്‍ത്തകരുടെ വീടുകയറിയുളള പരിശോധനയിലാണ് പോലീസ്.  കേസിലെ പ്രതികള്‍ പോലീസ് സ്റ്റേഷന് മുന്നില്‍വരെ നിര്‍ബാധം വിഹാരം നടത്തുന്ന സാഹചര്യത്തിലാണ് എബിവിപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയുളള പരിശോധന തുടരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Kerala

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

US

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.