Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യാഗന്തിയിലെ മഹാദേവന്‍

ഉമ by ഉമ
Aug 27, 2019, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യ, ഐതിഹ്യങ്ങളുടെ അപൂര്‍വത, അനന്യമായ ദേവചൈതന്യം എന്നിവയാല്‍ സമൃദ്ധമാണ് ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ഏറെയും. അവയില്‍ പലതും കാലത്തെ അതിജീവിക്കുന്നവ. 

ഈ ഗണത്തില്‍, ചരിത്രവും ഐതിഹ്യവും  സമന്വയിക്കുന്ന ദേവസ്ഥാനമാണ് ആന്ധ്രയിലെ കര്‍ണൂലിലുള്ള  യാഗന്തി ശ്രീ ഉമാമഹേശ്വര ക്ഷേത്രം. വൈഷ്ണവ പാരമ്പര്യത്തില്‍ പണിത ശിവക്ഷേത്രമാണിത്. ‘ഞാന്‍ കണ്ടു’  എന്നര്‍ഥം വരുന്ന തെലുഗു പദം ‘നേഗന്തി’ നാട്ടുമൊഴിയില്‍ ഉരുത്തിരിഞ്ഞതാണ് യാഗന്തി. ഇവിടെ ശിവലിംഗമല്ല പ്രതിഷ്ഠ. ശിവരൂപവിഗ്രഹമാണുള്ളത്. 

അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍  പല്ലവ രാജാക്കന്മാരാണ് ക്ഷേത്രത്തിന്റെ നിര്‍മിതി തുടങ്ങിയത്. 15 ാം നൂറ്റാണ്ടില്‍ സംഗമരാജവംശത്തിലെ ഹരിഹരബുക്കരായനാണ് പൂര്‍ത്തിയാക്കിയത്. 

യെരമല്ല കുന്നുകളിലെ  അത്യപൂര്‍വ കാഴ്ചയാണ് ഈ ക്ഷേത്രം. കുന്നുകള്‍ക്കു ചുറ്റിലുമായി യോഗികള്‍ തപസ്സിരുന്ന എണ്ണമറ്റ ഗുഹകള്‍ കാണാം. ഇവയില്‍  സുപ്രധാനമാണ് അഗസ്ത്യ, വെങ്കടേശ്വര, ബ്രഹ്മം ഗുഹകള്‍. ദേശാടനത്തിനിടെ ഇവിടെയെത്തിയ അഗസ്ത്യമുനി യാഗാന്തിയിലെ പ്രകൃതിസൗന്ദര്യത്തില്‍ ആകൃഷ്ടനായി, അവിടെയൊരു വെങ്കടേശ്വര പ്രതിമ സ്ഥാപിക്കാന്‍ അനുയോജ്യമായ ഇടം തേടിനടക്കവേ ഒരു ഗുഹയ്‌ക്കകത്ത് വെങ്കിടേശ്വരവിഗ്രഹം കണ്ടു. അദ്ദേഹം വിഗ്രഹത്തില്‍ പൂജ ചെയ്യാന്‍ തുടങ്ങി. പെട്ടെന്നാണ് വിഗ്രഹത്തിന്റെ കാല്‍പാദത്തിലെ വിരല്‍ പൊട്ടിയതായി കണ്ടത്. അത് അഗസ്ത്യനെ അസ്വസ്ഥനാക്കി. കാരണമറിയാനായി തപസ്സു തുടങ്ങി. അഗസ്ത്യനു മുമ്പില്‍ ശിവഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ഈ കുന്നുകള്‍ കൈലാസത്തെ അനുസ്മരിപ്പിക്കുന്നുവെന്നും ഇവിടെ ശിവപ്രതിഷ്ഠയാണ് നടത്തേണ്ടതെന്നും അരുളിച്ചെയ്തു. 

അര്‍ധനാരീശ്വരനായി അവിടുത്തെ സാന്നിധ്യം എന്നും വേണമെന്ന്  അഗസ്ത്യന്‍ ഭഗവാനോട് ആവശ്യപ്പെട്ടു. ഭഗവാന്‍ അപ്രകാരം അഗസ്ത്യനെ അനുഗ്രഹിച്ചു. ഒരു കല്ലില്‍ പാര്‍വതീ സമേതനായി വീണ്ടും പ്രത്യക്ഷപ്പെട്ടു. ക്ഷേത്രത്തില്‍ സ്വയം ഭൂവായ കല്ലില്‍ ഇപ്പോഴും പത്‌നീസമേതനായ ശിവരൂപമാണുള്ളത്. 

പുലിയുടെ രൂപത്തില്‍ പ്രദേശവാസികളിലൊരാള്‍ക്ക് ശിവന്‍ ദര്‍ശനം നല്‍കിയെന്നും അതുകണ്ട് ‘നേഗന്തിനി ശിവനു ‘  ( ഞാന്‍ കണ്ടു ശിവനെ) എന്ന് അയാള്‍ അലറി വിളിച്ചെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. അംഗഭംഗമുള്ള വെങ്കടേശ്വര പ്രതിമ ഇപ്പോഴും അവിടെ ഗുഹയ്‌ക്കുള്ളിലുണ്ടെന്നാണ് പറയപ്പെടുന്നത്. തിരുമലയില്‍ വെങ്കിടേശ്വരനെത്തും മുമ്പേ അതവിടെയുണ്ടന്നും പറയപ്പെടുന്നു.  

ക്ഷേത്രത്തിലെ  നന്ദികേശ്വര പ്രതിമ നാള്‍ക്കു നാള്‍ വികസിക്കുന്നതായാണ് സങ്കല്പം. പ്രതിമയ്‌ക്കു ചുറ്റുമുള്ള ഒരു തൂണ്‍ ഇക്കാരണത്താല്‍ ഇളക്കി മാറ്റേണ്ടി വന്നതായാണ് കഥകള്‍. ക്ഷേത്രത്തിനു പിറകിലുള്ള ചെങ്കുത്തായ പാറക്കെട്ടിനു മീതെ സ്ഥാപിച്ചിട്ടുള്ള ആകാശദീപം അത്യപൂര്‍വമായൊരു കാഴ്ചയാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം

India

ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ ‘ പ്രചോദനമായി ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; പേര് സിന്ദൂർ എന്നാക്കി മാറ്റി

India

ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വിലയില്‍ കുതിച്ചുകയറ്റം

India

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

India

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies