Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ധര്‍മ്മജാ നിന്റെ അനധികൃത ബോള്‍ഗാട്ടി പാലസ് അവിടെ വേണോയെന്ന് സഖാക്കള്‍ തീരുമാനിക്കും; നിന്റെ കടയില്‍ നിന്നും ഇനി മീന്‍ വാങ്ങില്ല, പിണറായിയെ കുറ്റം പറഞ്ഞ നീ സംസ്ഥാന ദ്രോഹിയാണ്’; സര്‍ക്കാരിനെ വിമര്‍ശിച്ച ധര്‍മ്മജനെ തെറിവിളിച്ച് സൈബര്‍ സഖാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2019, 06:24 pm IST
in Kerala

കൊച്ചി: പ്രളയബാധിതരോട് കേരളസര്‍ക്കാര്‍ കാട്ടിയ അനീതിക്കെതിരെ സംസാരിച്ചതിന് സിനിമാതാരം ധര്‍മജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൈബര്‍ കമ്മികളുടെ പൊങ്കാല. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിലാണ്  സര്‍ക്കാരിനെതിരെ ധര്‍മജന്‍  തുറന്നടിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തില്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് വളരെ വേഗം ഒഴുകി എത്തിയത്. എന്നാല്‍ സര്‍ക്കാരിന് ഇത്രയധികം ഭരണ സംവിധാനങ്ങളുണ്ടായിട്ടും പണം സര്‍ക്കാരിലേക്ക് പോയ വേഗത്തില്‍ ജനങ്ങളില്‍ എത്തിയില്ല എന്നതായിരുന്നു ധര്‍മജന്റെ പരാതി.ഇതിനു പിന്നാലെയാണ് ധര്‍മജനെതിരെ ഫേസ് ബുക്ക് ആക്രമണം തുടങ്ങിയത്. ധര്‍മജനെ സംഘിയെന്നാണ് ആധികം പേരും വിശേഷിപ്പിക്കുന്നത്. 

 താരത്തിന്റെ എല്ലാ പോസ്റ്റുകള്‍ക്കും താഴെ അസഭ്യവര്‍ഷം നടത്തിയാണ് സൈബര്‍ പോരാളികള്‍ പ്രതികരിച്ചത്. ധര്‍മജന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പോലും ചിലര്‍ മുന്നോട്ടു വച്ചു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ രോഷം കൊള്ളുന്നതില്‍ അടിസ്ഥാനമില്ലെന്നും മറ്റു ചിലര്‍ പ്രതികരിച്ചു. ധര്‍മ്മജന് പിന്തുണ നല്‍ന്നവരെയും ഇടതുപക്ഷ സൈബര്‍ പേരാളികള്‍ തെറിവിളിക്കുന്നുണ്ട്. 

” ഡാ സംഘി ധര്‍മ്മജാ ഇനി നിന്റെ അനധികൃത ബോള്‍ഗാട്ടി പാലസ് അവിടെ വേണോ വേണ്ടയോ എന്ന് സഖാക്കള്‍ തീരുമാനിക്കും”.

”ധര്‍മ്മജന്റെ കടയില്‍ നിന്നും ഇനി മീന്‍ വാങ്ങില്ല. പിണറായിയെ കുറ്റം പറഞ്ഞ ധര്‍മ്മജന്‍ സംസ്ഥാന ദ്രോഹിയാണ്”.

തുടങ്ങിയ കമന്റുകളും തെറിവിളികുളമാണ് പോസ്റ്റില്‍ അധികവും..

ധര്‍മ്മജന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം: 

‘‘കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ നഷ്ടപരിഹാരം തന്നെ കൊടുത്തു തീര്‍ത്തിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് പണം ലഭിക്കുന്നതല്ലാതെ ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം ആണ്. കഴിഞ്ഞ പ്രളയത്തിനുശേഷം ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്ന് തന്നെ എത്തി. എന്നാല്‍ ഈ പണം എത്തിക്കാന്‍ മാത്രം ഒരു സംവിധാനവും സംസ്ഥാനത്ത് ഉണ്ടായില്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എംപിമാരുണ്ട് എംഎല്‍എമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടര്‍, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. എന്നിട്ടും ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. 

സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവര്‍ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. നടന്മാരുടെ സംഘടനായ അമ്മയില്‍ നിന്നും എത്രയോ കോടി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ നിരവധി പേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്തിട്ടുണ്ട്. ഇതില്‍ പകുതി എങ്കിലും ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടോ? നമുക്ക് എംഎല്‍എമാരും എംപിമാരുമുണ്ട്. എന്നിട്ടും സാധാരണക്കാര്‍ക്ക് ധനസഹായം എത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. ഇതില്‍ രാഷ്‌ട്രീയ ഭേദമൊന്നുമില്ല. 

ഇന്നസെന്റ് എംപിയായിരുന്നപ്പോള്‍ അദ്ദേഹത്തോട് ചോദിച്ച് സ്ഥലം വാങ്ങി വീട് വെച്ച് നല്‍കാന്‍ സാധിക്കുമായിരുന്നില്ലേ? ഒന്നിനും നമ്മുടെ അധികാരികള്‍ക്ക് സാധിക്കില്ല. നഷ്ടം കണക്കാക്കുന്നതും കൃത്യതയില്ലായ്‌മയും സംഭവിച്ചിട്ടുണ്ട്”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.