Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലവണാസുരവധം

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 13, 2019, 05:45 am IST
in Samskriti

ലവണാസുരന്റെ രാജധാനിയായ മധുപുരത്തിലെ ഗോപുരദ്വാരത്തിലെത്തിയ ശത്രുഘ്‌നന്‍ ലവണാസുരന്‍ ഭക്ഷണംതേടി പുറത്തുപോയിരിക്കുന്നുവെന്നു മനസ്സിലാക്കി കാത്തുനിന്നു. ശത്രുഘ്‌നന്‍ തന്നോടു യുദ്ധത്തിനുവന്നതാണെന്നറിഞ്ഞ മധുപുത്രന്‍ കോപിച്ച് ടാന്‍ അകത്തുപോയി ആയുധം ധരിച്ചുവരാമെന്നും അതുവരെ കാത്തുനില്‍ക്കണമെന്നും മധുപുത്രന്‍ ആവശ്യപ്പെട്ടു. ശ്രീരാമന്റെ നിര്‍ദ്ദേശം ഓര്‍മ്മിച്ച ശത്രു

ഘ്‌നന്‍ ലവണനെ അകത്തുകയറാന്‍ അനുവദിച്ചില്ല. അവര്‍ തമ്മില്‍ ഘോരയുദ്ധം നടന്നു. രഘുനായകന്‍ നല്‍കിയ അസ്ത്രം പ്രയോഗിച്ച് ലവണാസുരനെ വധിച്ചു. മഹര്‍ഷിമാര്‍ക്ക് വളരെ സന്തോഷമായി. ആസ്ഥലത്ത് താമസിച്ച ലക്ഷ്മണന്‍ നാലുവര്‍ഷം കൊണ്ട് അവിടെ മനോഹരമായ ഒരു നഗരം നിര്‍മ്മിച്ചു. അതാണ് മഥുരാപുരി. അവിടത്തെ രാജാവായി ശത്രുഘ്‌നനെത്തന്നെ ശ്രീരാമന്‍ നിയോഗിച്ചു. 

അടുത്തത് ശംബൂകന്റെ മോക്ഷപ്രാപ്തിയാണ് അതുകഴിഞ്ഞ് സുദേവചരിതം. 

സുദേവചരിതം

  ശംബൂകനു മോക്ഷം കൊടുത്തശേഷം ദേവേന്ദനും മറ്റുമുനിമാരും ചേര്‍ന്ന് അഗസ്ത്യമുനി നടത്തിവന്ന മഹായാഗത്തിന്റെ പരിസമാപ്തിക്ക് അഗസ്ത്യാശ്രമത്തിലേക്കു പോകാന്‍ തീരുമാനിച്ചു. ശ്രീരാമനെക്കൂടി അങ്ങോട്ടു ക്ഷണിച്ചു. എല്ലാവരും പുഷ്പകവിമാനത്തില്‍ കയറി അഗസ്ത്യാശ്രമത്തിലെത്തി. മുനി എല്ലാവരേയും പൂജിച്ചു. ശ്രീരാമന് മഹര്‍ഷി വിചിത്രകരമായ ഒരാഭരണം കാണിച്ചുകൊടുത്തു. വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച ആ ആഭരണം ശ്രീരാമനു സമ്മാനിക്കണം എന്ന് മഹര്‍ഷി ആഗ്രഹിച്ചിരുന്നു. ഇതെവിടെനിന്നു കിട്ടിയെന്ന് രാമന്‍ ചോദിച്ചപ്പോള്‍ മുനി സുദേവന്റെ ചരിതം വിവരിച്ചു. 

   ത്രേതായുഗത്തില്‍ ഒരു നാള്‍ ആഗസ്ത്യന്‍ ദണ്ഡകവനത്തില്‍ചെന്നു. വനമധ്യത്തില്‍ ഒരു തടാകവും അതില്‍ കിടക്കുന്ന ഒരു മനുഷ്യശവവും കണ്ട് വിസ്മയിച്ചു. മഹര്‍ഷി അവിടെ നില്‍ക്കുന്ന സമയത്ത്  ആകാശത്തില്‍ നിന്നും ഒരു വിമാനം പ്രത്യക്ഷപ്പെട്ടു. അതില്‍ ഗന്ധര്‍വ്വനെപ്പോലെ സുന്ദരനായ ഒരു പുരുഷനുമുണ്ടായിരുന്നു. അയാള്‍ വിമാനത്തില്‍ നിന്നിറങ്ങി തടാകത്തിനടുത്തേക്കുചെന്നു. അതില്‍ കിടന്ന ശവം തിന്നിട്ട് ദേഹശുദ്ധിവരുത്തി. അപ്പോള്‍ ഞാന്‍ ചോദിച്ചു. 

മാനുഷശവമിതു ഭക്ഷിക്കയില്ലാരുമേ 

എന്തൊരു കഷ്ടം ഭവാന്‍ ദേവസന്നിഭനെന്നാ-

ലെന്തുകാരണം ശവം ഭക്ഷിപ്പാന്‍ ചൊല്ലീടണം.

  ഇതുകേട്ട് ആ ദിവ്യപുരുഷന്‍ പറഞ്ഞു. വിദര്‍ഭരാജ്യത്ത് സുദേവന്‍ എന്നൊരുരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ടുപുത്രന്മാരുണ്ടായിരുന്നു. അതില്‍ മൂത്തവനായ ശ്വേതനാണ് ഞാന്‍. അനുജന്‍ സുരഥന്‍. പിതാവു മരിച്ചപ്പോള്‍ ഞാന്‍ രാജാവായി. കുറെനാള്‍ രാജ്യഭാരം ചെയ്തപ്പോള്‍ എനിക്കു വിരക്തിവന്നു. തപസ്സുചെയ്തു മുക്തിപ്രാപിക്കണം എന്നു നിശ്ചയിച്ച് അനുജന്‍ സുരഥനെ രാജാവാക്കി വാഴിച്ചു. ഞാന്‍ വനത്തില്‍ വന്നു തപസ്സുചെയ്തു. അനേകകാലം തപസ്സുചെയ്ത പുണ്യത്താല്‍ സ്വര്‍ഗ്ഗംപൂകി. എന്നാല്‍ അവിടെ എനിക്ക് ആഹാരമൊന്നും ഇല്ലായിരുന്നു. വിശപ്പും ദാഹവും കൊണ്ട് ആര്‍ത്തനായ ഞാന്‍ ബ്രഹ്മദേവനോടു പരാതി പറഞ്ഞു. സ്വര്‍ഗ്ഗത്തില്‍ ആഹാരം കിട്ടാതിരിക്കാന്‍ ഞാന്‍ ചെയ്ത പാപമെന്താണ് എന്നു ചോദിച്ചു. അപ്പോള്‍ ബ്രഹ്മാവു പറഞ്ഞു. നീ ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും അന്നം ദാനം ചെയ്തിട്ടില്ല. അന്നം കൊണ്ട് നിന്റെ ശരീരം പോഷിപ്പിച്ചു. അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ ഭക്ഷണം കിട്ടാന്‍ അര്‍ഹതയില്ലാതായി. നിന്റെ മനുഷ്യശവം അവിടെ തടാകത്തില്‍ കിടക്കുന്നുണ്ട്. നിത്യവും പോയി അതു ഭക്ഷിച്ചോളൂ. അതിന് നല്ല സ്വാദുണ്ടാകും. നീ തിന്നുന്തോറും ഒരിക്കലും അതിനു കേടുവരികയുമില്ല. അഗസ്ത്യമുനി നിന്നെക്കണ്ട് ശവം തിന്നരുതെന്നു വിലക്കുമ്പോള്‍ നിനക്കു ശാപമുക്തി ലഭിക്കും.  ഇപ്രകാരം ബ്രഹ്മാവിന്റെ വാക്കുകേട്ട് ഞാന്‍ നിത്യവും വന്ന് ഈ ശവം ഭക്ഷിക്കുന്നു. അങ്ങ് അഗസ്ത്യമുനിയാണ്. എനിക്ക് ശാപമോചനം നല്‍കണം.’അപ്രകാരം പറഞ്ഞ് വിശിഷ്ടമായ ഈ ആഭരണം എനിക്കു തന്നിട്ട് രാജാവു പോയി. പിന്നീട് ശവം അപ്രത്യക്ഷമായി. ആ ആഭരണമാണ് ഇത്. 

ദണ്ഡകവനത്തിന്റെ കഥ

ദണ്ഡകവനത്തില്‍ ജന്തുശൂന്യമാകാന്‍ കാരണം എന്തെന്ന് ശ്രീരാമന്‍ ചോദിച്ചപ്പോള്‍ ഇക്ഷ്വാകുവിന്റെ പുത്രനായ ദണ്ഡന്‍ എന്ന രാജാവിന്റെ കഥ മഹര്‍ഷി വിവരിച്ചു. ദണ്ഡന്‍ വിന്ധ്യാചലത്തില്‍ നൂറുയോജന വിസ്താരമുള്ള ഒരു രാജ്യമുണ്ടാക്കി സുഖമായി വസിച്ചു. ശുക്രാചാര്യനെ ഗുരുവാക്കി അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം രാജ്യം ഭരിച്ചുവന്നു. ഒരു ചൈത്രമാസത്തില്‍ ഗുരുവിനെ വന്ദിക്കാനായി ആശ്രമത്തിലേക്കുചെന്നു. പര്‍ണ്ണശാലയില്‍ കളിച്ചുകൊണ്ടുനിന്ന ഒരു കന്യകയെക്കണ്ട് കാമപീഡിതനായി. അവളെ പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ താന്‍ പിതാവിന്റെ സ്വത്താണെന്നും അച്ഛന്റെ അനുവാദത്തോടെ തന്നെ സ്വീകരിക്കണമെന്നും കന്യക അറിയിച്ചു. എന്നാല്‍ രാജാവ് അതുകേള്‍ക്കാതെ അവളെ ബലാല്‍ പ്രാപിച്ചു. അതുകഴിഞ്ഞ് ശുക്രാചാര്യര്‍ വരുന്നതിനു മുമ്പ് സ്ഥലംവിട്ടു. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.