Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലവണാസുരവധം

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 13, 2019, 05:45 am IST
in Samskriti

ലവണാസുരന്റെ രാജധാനിയായ മധുപുരത്തിലെ ഗോപുരദ്വാരത്തിലെത്തിയ ശത്രുഘ്‌നന്‍ ലവണാസുരന്‍ ഭക്ഷണംതേടി പുറത്തുപോയിരിക്കുന്നുവെന്നു മനസ്സിലാക്കി കാത്തുനിന്നു. ശത്രുഘ്‌നന്‍ തന്നോടു യുദ്ധത്തിനുവന്നതാണെന്നറിഞ്ഞ മധുപുത്രന്‍ കോപിച്ച് ടാന്‍ അകത്തുപോയി ആയുധം ധരിച്ചുവരാമെന്നും അതുവരെ കാത്തുനില്‍ക്കണമെന്നും മധുപുത്രന്‍ ആവശ്യപ്പെട്ടു. ശ്രീരാമന്റെ നിര്‍ദ്ദേശം ഓര്‍മ്മിച്ച ശത്രു

ഘ്‌നന്‍ ലവണനെ അകത്തുകയറാന്‍ അനുവദിച്ചില്ല. അവര്‍ തമ്മില്‍ ഘോരയുദ്ധം നടന്നു. രഘുനായകന്‍ നല്‍കിയ അസ്ത്രം പ്രയോഗിച്ച് ലവണാസുരനെ വധിച്ചു. മഹര്‍ഷിമാര്‍ക്ക് വളരെ സന്തോഷമായി. ആസ്ഥലത്ത് താമസിച്ച ലക്ഷ്മണന്‍ നാലുവര്‍ഷം കൊണ്ട് അവിടെ മനോഹരമായ ഒരു നഗരം നിര്‍മ്മിച്ചു. അതാണ് മഥുരാപുരി. അവിടത്തെ രാജാവായി ശത്രുഘ്‌നനെത്തന്നെ ശ്രീരാമന്‍ നിയോഗിച്ചു. 

അടുത്തത് ശംബൂകന്റെ മോക്ഷപ്രാപ്തിയാണ് അതുകഴിഞ്ഞ് സുദേവചരിതം. 

സുദേവചരിതം

  ശംബൂകനു മോക്ഷം കൊടുത്തശേഷം ദേവേന്ദനും മറ്റുമുനിമാരും ചേര്‍ന്ന് അഗസ്ത്യമുനി നടത്തിവന്ന മഹായാഗത്തിന്റെ പരിസമാപ്തിക്ക് അഗസ്ത്യാശ്രമത്തിലേക്കു പോകാന്‍ തീരുമാനിച്ചു. ശ്രീരാമനെക്കൂടി അങ്ങോട്ടു ക്ഷണിച്ചു. എല്ലാവരും പുഷ്പകവിമാനത്തില്‍ കയറി അഗസ്ത്യാശ്രമത്തിലെത്തി. മുനി എല്ലാവരേയും പൂജിച്ചു. ശ്രീരാമന് മഹര്‍ഷി വിചിത്രകരമായ ഒരാഭരണം കാണിച്ചുകൊടുത്തു. വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച ആ ആഭരണം ശ്രീരാമനു സമ്മാനിക്കണം എന്ന് മഹര്‍ഷി ആഗ്രഹിച്ചിരുന്നു. ഇതെവിടെനിന്നു കിട്ടിയെന്ന് രാമന്‍ ചോദിച്ചപ്പോള്‍ മുനി സുദേവന്റെ ചരിതം വിവരിച്ചു. 

   ത്രേതായുഗത്തില്‍ ഒരു നാള്‍ ആഗസ്ത്യന്‍ ദണ്ഡകവനത്തില്‍ചെന്നു. വനമധ്യത്തില്‍ ഒരു തടാകവും അതില്‍ കിടക്കുന്ന ഒരു മനുഷ്യശവവും കണ്ട് വിസ്മയിച്ചു. മഹര്‍ഷി അവിടെ നില്‍ക്കുന്ന സമയത്ത്  ആകാശത്തില്‍ നിന്നും ഒരു വിമാനം പ്രത്യക്ഷപ്പെട്ടു. അതില്‍ ഗന്ധര്‍വ്വനെപ്പോലെ സുന്ദരനായ ഒരു പുരുഷനുമുണ്ടായിരുന്നു. അയാള്‍ വിമാനത്തില്‍ നിന്നിറങ്ങി തടാകത്തിനടുത്തേക്കുചെന്നു. അതില്‍ കിടന്ന ശവം തിന്നിട്ട് ദേഹശുദ്ധിവരുത്തി. അപ്പോള്‍ ഞാന്‍ ചോദിച്ചു. 

മാനുഷശവമിതു ഭക്ഷിക്കയില്ലാരുമേ 

എന്തൊരു കഷ്ടം ഭവാന്‍ ദേവസന്നിഭനെന്നാ-

ലെന്തുകാരണം ശവം ഭക്ഷിപ്പാന്‍ ചൊല്ലീടണം.

  ഇതുകേട്ട് ആ ദിവ്യപുരുഷന്‍ പറഞ്ഞു. വിദര്‍ഭരാജ്യത്ത് സുദേവന്‍ എന്നൊരുരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ടുപുത്രന്മാരുണ്ടായിരുന്നു. അതില്‍ മൂത്തവനായ ശ്വേതനാണ് ഞാന്‍. അനുജന്‍ സുരഥന്‍. പിതാവു മരിച്ചപ്പോള്‍ ഞാന്‍ രാജാവായി. കുറെനാള്‍ രാജ്യഭാരം ചെയ്തപ്പോള്‍ എനിക്കു വിരക്തിവന്നു. തപസ്സുചെയ്തു മുക്തിപ്രാപിക്കണം എന്നു നിശ്ചയിച്ച് അനുജന്‍ സുരഥനെ രാജാവാക്കി വാഴിച്ചു. ഞാന്‍ വനത്തില്‍ വന്നു തപസ്സുചെയ്തു. അനേകകാലം തപസ്സുചെയ്ത പുണ്യത്താല്‍ സ്വര്‍ഗ്ഗംപൂകി. എന്നാല്‍ അവിടെ എനിക്ക് ആഹാരമൊന്നും ഇല്ലായിരുന്നു. വിശപ്പും ദാഹവും കൊണ്ട് ആര്‍ത്തനായ ഞാന്‍ ബ്രഹ്മദേവനോടു പരാതി പറഞ്ഞു. സ്വര്‍ഗ്ഗത്തില്‍ ആഹാരം കിട്ടാതിരിക്കാന്‍ ഞാന്‍ ചെയ്ത പാപമെന്താണ് എന്നു ചോദിച്ചു. അപ്പോള്‍ ബ്രഹ്മാവു പറഞ്ഞു. നീ ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും അന്നം ദാനം ചെയ്തിട്ടില്ല. അന്നം കൊണ്ട് നിന്റെ ശരീരം പോഷിപ്പിച്ചു. അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ ഭക്ഷണം കിട്ടാന്‍ അര്‍ഹതയില്ലാതായി. നിന്റെ മനുഷ്യശവം അവിടെ തടാകത്തില്‍ കിടക്കുന്നുണ്ട്. നിത്യവും പോയി അതു ഭക്ഷിച്ചോളൂ. അതിന് നല്ല സ്വാദുണ്ടാകും. നീ തിന്നുന്തോറും ഒരിക്കലും അതിനു കേടുവരികയുമില്ല. അഗസ്ത്യമുനി നിന്നെക്കണ്ട് ശവം തിന്നരുതെന്നു വിലക്കുമ്പോള്‍ നിനക്കു ശാപമുക്തി ലഭിക്കും.  ഇപ്രകാരം ബ്രഹ്മാവിന്റെ വാക്കുകേട്ട് ഞാന്‍ നിത്യവും വന്ന് ഈ ശവം ഭക്ഷിക്കുന്നു. അങ്ങ് അഗസ്ത്യമുനിയാണ്. എനിക്ക് ശാപമോചനം നല്‍കണം.’അപ്രകാരം പറഞ്ഞ് വിശിഷ്ടമായ ഈ ആഭരണം എനിക്കു തന്നിട്ട് രാജാവു പോയി. പിന്നീട് ശവം അപ്രത്യക്ഷമായി. ആ ആഭരണമാണ് ഇത്. 

ദണ്ഡകവനത്തിന്റെ കഥ

ദണ്ഡകവനത്തില്‍ ജന്തുശൂന്യമാകാന്‍ കാരണം എന്തെന്ന് ശ്രീരാമന്‍ ചോദിച്ചപ്പോള്‍ ഇക്ഷ്വാകുവിന്റെ പുത്രനായ ദണ്ഡന്‍ എന്ന രാജാവിന്റെ കഥ മഹര്‍ഷി വിവരിച്ചു. ദണ്ഡന്‍ വിന്ധ്യാചലത്തില്‍ നൂറുയോജന വിസ്താരമുള്ള ഒരു രാജ്യമുണ്ടാക്കി സുഖമായി വസിച്ചു. ശുക്രാചാര്യനെ ഗുരുവാക്കി അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം രാജ്യം ഭരിച്ചുവന്നു. ഒരു ചൈത്രമാസത്തില്‍ ഗുരുവിനെ വന്ദിക്കാനായി ആശ്രമത്തിലേക്കുചെന്നു. പര്‍ണ്ണശാലയില്‍ കളിച്ചുകൊണ്ടുനിന്ന ഒരു കന്യകയെക്കണ്ട് കാമപീഡിതനായി. അവളെ പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ താന്‍ പിതാവിന്റെ സ്വത്താണെന്നും അച്ഛന്റെ അനുവാദത്തോടെ തന്നെ സ്വീകരിക്കണമെന്നും കന്യക അറിയിച്ചു. എന്നാല്‍ രാജാവ് അതുകേള്‍ക്കാതെ അവളെ ബലാല്‍ പ്രാപിച്ചു. അതുകഴിഞ്ഞ് ശുക്രാചാര്യര്‍ വരുന്നതിനു മുമ്പ് സ്ഥലംവിട്ടു. 

(തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.