Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പാടശേഖരങ്ങളില്‍ മടവീഴ്ച; കുട്ടനാട്ടുകാര്‍ പലായനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2019, 10:26 am IST
in Local News

 

ആലപ്പുഴ: മഴയ്‌ക്ക് ശമനമുണ്ടെങ്കിലും, കിഴക്കന്‍ വെള്ളം ഇരച്ചെത്തിയതോടെ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം അതിരൂക്ഷം. ഇന്നലെ വൈകിട്ട് കുട്ടനാട് കൈനകരി, കൈനകരിയിലെ ആറുപങ്ക്, ചെറുകാലി പാടശേഖരങ്ങളില്‍ മടവീണു. വടക്ക് വില്ലേജില്‍ വലിയകരി, കനകശേരി, മീനപ്പള്ളി പാടശേഖരങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ മടവീണ് കൃഷി നശിച്ചു. 269 ഹെക്ടറിലെ കൃഷി നശിച്ചതായി കണക്കാക്കുന്നു. നാനൂറോളം വീടുകള്‍ അപകട ഭീഷണിയിലാണ്. 

നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. പല വീടുകളിലും ഒരാള്‍ പൊക്കത്തോളം വെള്ളം എത്തിയ സാഹചര്യമാണുള്ളത്. ഇതോടെ ഇന്നലെ പുലര്‍ച്ചെത്തന്നെ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു. നിരവധി കുടുംബങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ദുരനുഭവം ഭയന്ന് നേരത്തെ തന്നെ ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍. ജലഗതാഗതവകുപ്പിന്റെ രണ്ടു ബോട്ടുകളും, മൂന്നു വാട്ടര്‍ ആംബുലന്‍സും, രണ്ട് അഗ്നിശമനസേനാ ബോട്ടുകളും ഉപയോഗിച്ച് ഇവിടെയുള്ളവരെ ആലപ്പുഴ നഗരത്തിലെ എസ്ഡിവി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൈനകരിയിലെ പാടശേഖരങ്ങളിലെ മടവീഴ്ച ആലപ്പുഴ നഗരത്തിന്റെ കിഴക്കന്‍പ്രദേശങ്ങളെയും വെള്ളത്തില്‍ മുക്കി.

ഇതുവരെ പത്തോളം പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. ചെറുതന കൃഷിഭവന്‍ പരിധിയില്‍ കോഴികുഴി, മാടയനാരി, തകഴി കൃഷിഭവന്‍  പരിധിയില്‍ ചെത്തിക്കളം, വേഴപ്ര പടിഞ്ഞാറ്, മണ്ണഞ്ചേരി കൃഷിഭവന്‍ പരിധിയില്‍ തെക്കെകരി, കരുവാറ്റ കൃഷിഭവന്‍ പരിധിയില്‍ വാഴങ്കേരി എന്നിവിടങ്ങളിലാണ് മടവീണത്. അറുനൂറോളം ഹെക്ടറിലെ നെല്‍കൃഷിയാണ് നശിച്ചത്. ഇന്നലെ ഒടുവില്‍ പുളിങ്കുന്നിലെ വടക്കേക്കരി മാടത്തന്‍കരിയില്‍ മടവീണ് 152 ഹെക്ടര്‍ കൃഷി നശിച്ചു. അപ്പര്‍കുട്ടനാട്ടിലടക്കം പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഭാഗികമായാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്.

ഇടറോഡുകളിലെ സര്‍വീസ് പൂര്‍ണമായും നിലച്ചു. അമ്പലപ്പുഴ-തിരുവല്ല റോഡിലൂടെ മാത്രമാണ് നിലവില്‍ ബസ് സര്‍വീസുള്ളത്. എ-സി റോഡില്‍ ഭാഗികമായാണ് കെഎസ്ആര്‍ടിസി സര്‍വീസുള്ളത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകള്‍ മാത്രമാണ് ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് ആശ്രയം. അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകില്ലെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമ്പോഴും ജനങ്ങള്‍ അവശ്യസാധനങ്ങളുമായി വീടൊഴിയുന്ന കാഴ്ചയാണുള്ളത്. കുട്ടനാട്ടില്‍ കഞ്ഞിവീഴ്‌ത്തല്‍ കേന്ദ്രങ്ങളും ആരംഭിച്ചു.

കഴിഞ്ഞ മഹാപ്രളയത്തില്‍ വന്‍നാശത്തിനിരയായ ചെങ്ങന്നൂരിലും തുരുത്തുകളില്‍ നിന്നും മറ്റും കുടുംബങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ആറിന്റെ തീരങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ജില്ലയില്‍ അയ്യായിരത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

Kerala

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

India

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

പുതിയ വാര്‍ത്തകള്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.